Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ണയം അവതാളത്തില്‍: ഇടപാടുകാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 10:55 pm IST
in Thiruvananthapuram

തിരുവനന്തപുരം: സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ണ്ണയിക്കുന്നതില്‍ സംസ്ഥാനത്തെ മിക്ക സബ് രജിസ്ട്രാര്‍മാര്‍ക്കും അജ്ഞത. മുദ്രപത്രം കുറഞ്ഞുതായി രജിസ്റ്ററിംങ് ഉദ്യോഗസ്ഥന് സംശയമുണ്ടായാല്‍ ഇംപോണ്ട് ചെയ്ത് ആധാരം രജിസ്റ്റര്‍ചെയ്യുന്നതിനുപകരം ഇടപാടുകാരെ അഡ്ജൂഡിക്കേഷന്‍ നടപടികള്‍ക്കായി അയക്കുന്നു. ഇത് ഇടപാടുകാരെ ബുദ്ധിമുട്ടുന്നതിനൊപ്പം ജില്ലാ രജിസ്ട്രാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനവും താളംതെറ്റിക്കുന്നുവെന്നും ആക്ഷേപം. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതിമാസം ശരാശരി 50 ഓളം ആധാരങ്ങളാണ് സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ണ്ണയിക്കുന്നിന് വേണ്ടി ജില്ലാ രജിസ്ട്രാര്‍ ഓഫീസുകളിലെത്തുന്നത്. രജിസ്റ്റര്‍ ചെയ്യേണ്ട ആധാരങ്ങളില്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറവുണ്ടെന്നു രജിസ്റ്ററിംങ് ഉദ്യോഗസ്ഥന് ബോധ്യമായാല്‍ ആധാരം ഇംപോണ്ട് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നതിനു പകരം ആധാരങ്ങള്‍ നിക്ഷേധിച്ചു നല്‍കുകയാണ് മിക്ക സബ് രജിസ്റ്റാര്‍ ഓഫീസുകളിലും ചെയ്യുന്നത്. ഇതുകാരണം ആധാരങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിച്ചുകിട്ടാന്‍ ഇടപാടുകാര്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട സ്ഥിതിയാണുള്ളത്.

അച്ഛന്‍ മകന് ഇഷ്ടദാനം നല്‍കിയ വസ്തുവിന്റെ സര്‍വ്വെ നമ്പര്‍ തെറ്റിപോയത് തിരുത്താധാരം രജിസ്റ്റര്‍ചെയ്യുന്നതിന് വിലയാധാരത്തിനുള്ള മുദ്രപത്രം ചുമത്തണമെന്ന് നിര്‍ദ്ദേശിച്ച സബ് രജിസ്ട്രാര്‍മാര്‍വരെ തലസ്ഥാനജില്ലയില്‍ ജോലിചെയ്യുന്നുണ്ട്. 50 ലക്ഷം വിലയുള്ള വസ്തു മകന് ഇഷ്ടദാനം രജിസ്റ്റര്‍ചെയ്തു കൊടുത്തപ്പോള്‍ സര്‍വ്വെ നമ്പര്‍ 474/4ന് പകരം 447/4 എന്നായിപോയി. ഈ ആധാരം തിരുത്താധാരം എഴുതുന്നതിന് മൂന്ന് ലക്ഷം രൂപ മുദ്രപത്രം ചുമത്തണമെന്ന് സബ് രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇംപോണ്ട് ചെയ്ത് ആധാരം രജിസ്റ്റര്‍ചെയ്ത് കിട്ടാന്‍ ആവശ്യപ്പെട്ടെങ്കിലും രജിസ്റ്ററിംങ് ഉദ്യോഗസ്ഥന്‍ കൂട്ടാക്കാതെ നിരസിക്കുകയായിരുന്നു. ഒടുവില്‍ ജില്ലാ രജിസ്റ്റാര്‍ ഓഫീസില്‍ അഡ്ജൂഡിക്കേഷന്‍ നടപടികള്‍ക്കായി നല്‍കിയപ്പോള്‍ മുദ്രപത്രം ആയിരം രൂപയെന്ന് നിശ്ചയിച്ചു നല്‍കി.

നിരന്തരം അഡ്ജൂഡിക്കേഷന്‍ നടപടികള്‍ക്കായി ജില്ലാ രജിസ്റ്റാര്‍ ഓഫീസുകള്‍ അപേക്ഷകള്‍ കൂടുന്നത് നിമിത്തം ജില്ലാ ഓഫീസിലെ മറ്റ് ജോലികള്‍ താളം തെറ്റുകയാണ്. സബ് രജിസ്റ്റാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഹാജരാക്കുന്ന ആധാരങ്ങളില്‍ മുദ്രപത്രം കുറവായി രജിസ്റ്ററിംങ് ഉദ്യോഗസ്ഥന് ബോധ്യമായാല്‍ നിക്ഷേധകുറിപ്പ് നല്‍കി രജിസ്‌ട്രേഷന്‍ നിക്ഷേധിക്കാന്‍ പാടില്ലെന്ന ചട്ടം ലംഘിക്കുന്ന രജിസ്റ്ററിംങ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.