Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഓണ്‍ലൈന്‍ ഔഷധവ്യാപാരം: ആശങ്കകള്‍ വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 09:51 pm IST
in Kannur

കണ്ണൂര്‍: ഇന്ത്യയില്‍ ശൈശവദശയിലുള്ള ഓണ്‍ലൈന്‍ ഔഷധവ്യാപാരത്തെക്കുറിച്ച് പൊതുജനങ്ങളുടെ ആശങ്കകള്‍ വര്‍ധിക്കുന്നു. നിയന്ത്രിത ഔഷധങ്ങള്‍ വില്‍ക്കുന്നതു സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ ഒന്നും തന്നെ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ബാധകമല്ലെന്നതിനാല്‍ രോഗികളല്ലാത്തവരും ഓണ്‍ലൈനില്‍ ഔഷധങ്ങള്‍ വാങ്ങുന്നത് തടയാനാകാത്ത അവസ്ഥയുണ്ടാകുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി.———

ഔഷധവില്‍പ്പനശാലകളില്‍ നിന്നു രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണറുടെ കുറുപ്പടി കൂടാതെ നിയന്ത്രിത ഔഷധങ്ങള്‍ വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമാണ്. ഷെഡ്യൂള്‍ പത്തില്‍ ഉള്‍പ്പെട്ട നര്‍കോട്ടിക്, സൈക്കോട്രോപിക് മരുന്നുകള്‍ക്കാകട്ടെ ഇരട്ട കുറുപ്പടികള്‍ കൂടിയേ മതിയാവൂ എന്നാണു നിയമമെങ്കിലും ഇതു പലപ്പോഴും പാലിക്കപ്പെടാറില്ല. ഇത്തരം ഔഷധങ്ങള്‍ ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതും അവയോട് ഉപയോക്താവ് ആസക്തനായി മാറിയേക്കാമെന്നതുകൊണ്ടുമാണ് സര്‍ക്കാര്‍ ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇത്തരം മരുന്നുകള്‍ നല്‍കുമ്പോള്‍ ഇരട്ടകുറിപ്പടിയില്‍ ഒന്ന് ഔഷധ വ്യാപാരി രണ്ടുവര്‍ഷം വരെ സൂക്ഷിക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ മരുന്നുവില്‍പനയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ബാധകമാകാത്തതിനാല്‍ സ്വയം ചികിത്സ, ഔഷധങ്ങളുടെ ദുരുപയോഗം, അമിതോപയോഗം, എന്നിവ വര്‍ധിക്കുമെന്നുറപ്പാണ്. കുട്ടികള്‍ ഉള്‍പ്പെടെ കരുതല്‍ ആവശ്യമുള്ള വി‘ാഗങ്ങള്‍ ഔഷധങ്ങള്‍ കൈവശപ്പെടുത്തല്‍, ആവശ്യമായ അനുമതിയോ നിലവാരമോ ഇല്ലാത്ത ഔഷധങ്ങളുടെ വ്യാപനം, ഉപഭോക്താവിന്റെ സ്വകാര്യത എന്നീ കാര്യങ്ങളില്‍ വ്യക്തതയില്ലാതെ ഓണ്‍ലൈന്‍ മരുന്നുവ്യാപാരം ആരംഭക്കുന്നത് ആരോഗ്യരംഗത്തിന് വന്‍ ഭീഷണിയാകുമെന്നാണ് ആശങ്കകള്‍ ഉയരുന്നത്. രാജ്യത്ത് ഔഷധ വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം 1956നു മുമ്പ് നിലവില്‍ വന്നവയാണ്. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവില്‍ വന്നത് 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിനുശേഷമായതിനാല്‍ ഓണ്‍ലൈന്‍ ഔഷധവ്യാപാരത്തെ നിയന്ത്രിക്കാന്‍ നിലവില്‍ രാജ്യത്ത് നിയമങ്ങളും നിലവിലില്ല. ഇന്ത്യന്‍ കമ്പനികള്‍ക്കു പുറമേ വിദേശ കമ്പനികളും രാജ്യത്ത് ഓണ്‍ലൈനിലൂടെ മരുന്നുവില്‍പന ആരംഭിക്കുന്നത് നിയന്ത്രിക്കാനോ തടയാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ഓണ്‍ലൈന്‍ ഔഷധവ്യാപാരം രാജ്യത്ത് അനുവദിക്കുന്നതിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സമിതി ഈ വിഷയത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ര്ട, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡ്രഗ്‌സ് കണ്‍ട്രോളര്‍മാരാണ്.———

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.