Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സന്ന്യാസി രാവണ -സീതാ സംവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 08:57 pm IST
inSamskriti

സമയം ഒത്തിരിക്കുന്നു എന്നുകണ്ട് രാവണന്‍ മദനകാമാന്ധനായി സന്ന്യാസവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ജടയും വല്‍ക്കലങ്ങളും ധരിച്ച് ആശ്രമാങ്കണത്തില്‍ വന്നുനിന്ന രാവണനെ കണ്ട് മായാസീത ആദരവോടെ ക്ഷണിച്ചു. ഒരാള്‍ മായാരാവണന്‍, മറ്റേത് മായാസീത! മഹര്‍ഷിയെ നമസ്‌കരിച്ചുകൊണ്ട് ഫലമൂലാദികള്‍ കാഴ്ചവച്ചു വിനീതയായി പറഞ്ഞു ”ഹേ മഹര്‍ഷേ, ഇപ്പോള്‍ ഈ സല്‍ക്കാരം സ്വീകരിക്കുക. എന്റെ ഭര്‍ത്താവിപ്പോള്‍ വരും അങ്ങയെ വിധിയാംവണ്ണം സല്‍ക്കരിക്കും.

തല്‍ക്കാലം വിശപ്പും ദാഹവും തീര്‍ത്ത് വിശ്രമിക്കുക.” ഇതുകേട്ട് സന്യാസിവേഷക്കാരന്‍ മന്ദഹാസത്തോടെ ചോദിച്ചു. ”ഹേ, സുന്ദരീ നീയാരാണ്? നിന്റെ ഭര്‍ത്താവാര്? ക്രൂരന്മാരായ രാക്ഷസന്മാരും ദുഷ്ടജന്തുക്കളും ധാരാളമുള്ള ഈ കാട്ടില്‍ സ്ത്രീയായ നീ ആയുധപാണികളാരും സഹായത്തിനില്ലാതെ തനിയെ ഇരിക്കുന്നതെന്ത്? നിന്റെ വൃത്താന്തമൊക്കെ പറഞ്ഞാല്‍ ഞാന്‍ എന്റെ വൃത്താന്തം പറയാം.”

സീത താന്‍ ദശരഥമഹാരാജാവിന്റെ പുത്രനായ രാമന്റെ പത്‌നി സീതയാണെന്നും അനുജന്‍ ലക്ഷ്മണനുമൊത്ത് പിതാവിന്റെ കല്പനപ്രകാരം തപസ്സിനായി ദണ്ഡകാരണ്യത്തില്‍ വന്നതാണെന്നും സന്യാസിയുടെ വരവെന്തിനാണെന്നും ചോദിച്ചു. രാവണന്‍ താനാരാണെന്നു വെളിപ്പെടുത്തുന്നു.

സീതയുടെ സൗന്ദര്യത്തെ പുകഴ്‌ത്തുകയാണാദ്യം, ഏതൊരു സ്ത്രീയും തന്റെ സൗന്ദര്യത്തെ മറ്റൊരാള്‍ പുകഴ്‌ത്തുമ്പോള്‍ അയാളോടിഷ്ടം തോന്നാമല്ലോ. സീത അക്കൂട്ടത്തിലല്ലെയെന്ന് രാവണനുണ്ടോ അറിയുന്നു! ”ഹേ ശീലഗുണമുള്ളവളേ, ബാലികേ, താമരക്കണ്ണി, കാമദേവന്റെ അധിവാസസ്ഥാനമേ, നീകേള്‍ക്ക് പൗലസ്ത്യപുത്രനായ രാക്ഷസരാജാവ് രാവണനാണ് ഞാന്‍. ഈ മൂന്നുലോകത്തിലും എന്നെ അറിയാത്തവരാരുണ്ട്? നിന്നെക്കണ്ടപ്പോള്‍ മദനാര്‍ത്ഥികൊണ്ട് ഞാന്‍ തളര്‍ന്നുപോയി. അതിനാല്‍ നീ എന്നോടൊപ്പം ലങ്കാരാജ്യത്തിലേക്കുവരണം.

അവിടം സ്വര്‍ഗലോകത്തെക്കാള്‍ മനോഹരമാണ്. ഞാനിപ്പോള്‍ നിന്റെ അടിമയാണ്. സന്യാസിയായി നടക്കുന്ന രാമനെക്കൊണ്ട് എന്തു ഫലം? ദുഃഖത്തോടെ കായും കിഴങ്ങുമൊക്കെത്തിന്ന് ഈ കാട്ടിലിങ്ങനെ കഴിയാനുവള്ളവളല്ലനീ. നിന്നെ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ നീ വരിക്കുക. സുഖഭോഗങ്ങളെല്ലാം അനുഭവിക്കുക.” ഇതുകേട്ട് സീത ഭയന്നു. മുഖം വിളറി എന്നിട്ടു പറഞ്ഞു. ”നിനക്കു മരണമടുത്തിരിക്കുന്നു. നീ ഇങ്ങനെ കൂടുതല്‍ പറഞ്ഞാല്‍ എന്റെ ഭര്‍ത്താവായ ശ്രീരാമചന്ദ്രന്‍ അനുജനോടുകൂടി ഉടനെയെത്തും.

സിംഹത്തിന്റെ പത്‌നിയെ മുയലിനു തൊടാനെങ്കിലും കഴിയുമോ? കൂടുതല്‍ വിഡ്ഢിത്തം പറയാതെ. രാമബാണമേറ്റ് ഭൂമിയില്‍ വീഴാനുള്ള കാരണമാണിതെന്നു തീര്‍ച്ച.” സീതയുടെ വാക്കുകള്‍ രാവണനെ കോപാകുലനാക്കി. തന്റെ തനിസ്വരൂപം പുറത്തുകാട്ടി. പത്തുതലയും ഇരുപതു കൈകളും പര്‍വതത്തിന്റെ ഉയരവുമുള്ള രാവണരൂപം കണ്ട് വനദേവതമാര്‍പോലും ഭയന്നുപോയി. രാവണന്‍ പെട്ടെന്ന് സീതയെ എടുത്ത് തേരില്‍വച്ച് ആകാശമാര്‍ഗത്തിലൂടെ പാഞ്ഞു. സീതയെ കാത്തുകൊള്ളണമെന്ന് ലക്ഷ്മണന്‍ വനദേവതമാരോട് അഭ്യര്‍ത്ഥിച്ചിരുന്നല്ലോ. അവരും രാവണന്റെ രൂപം കണ്ട് ഭയന്നുവിറച്ചുനിന്നുപോയത്രെ.!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.