Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതാരാമന്മാരുടെ ഒത്തുകളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 07:42 pm IST
inSamskriti

മാരീചന്‍ മനോഹരമായൊരു പുള്ളിമാനായി പഞ്ചവടിയിലെത്തി നല്ല സ്വര്‍ണ്ണനിറം. വെള്ളിപോലെ തിളങ്ങുന്ന പുള്ളികള്‍ കണ്ണുകള്‍ നീലക്കല്ലുകള്‍പോലെ. നല്ല ശാന്തസ്വഭാവത്തിലുള്ള ചേഷ്ടകള്‍ കണ്ടാല്‍ ഇണക്കമുണ്ടെന്നു തോന്നിക്കുന്ന ഭാവഹാവാദികള്‍. ലീലകള്‍ കാട്ടി അടുത്തുവരും. പിന്നെ ഓടി കാട്ടില്‍ മറയും അനുരാഗഭാവത്തില്‍ ദൂരെനിന്നു കടാക്ഷിക്കും.

ഇത് സീതയുടെ ശ്രദ്ധയില്‍പ്പെട്ടു. പതിമൂന്നുവര്‍ഷം വനവാസത്തിനിടയില്‍, പ്രതേ്യകിച്ച് ധാരാളം മാന്‍കൂട്ടങ്ങളുള്ള ദണ്ഡകാരണ്യത്തില്‍ ഇതുപോലൊരു മാനിനെ ഇതുവരെ കണ്ടിട്ടില്ല. ഒറ്റനോട്ടത്തില്‍ രാഘവന് ഇതാരാണെന്നു മനസ്സിലായി. ലക്ഷ്മണനും പറയുന്നു.” ഇതു മാരീചനാണ്. രാവണന്‍ അയച്ചു വന്നതാണ് ഇവന്‍.” ശ്രീരാമന്‍ സീതയോടു പറഞ്ഞു.

”സീതേ, രാക്ഷസരാജാവ് രാവണന്‍ സന്ന്യാസവേഷത്തില്‍ താമസിയാതെ എത്തിച്ചേരും. നീയൊരു കാര്യം ചെയ്യൂ. ഉടനടി അഗ്നിമണ്ഡലത്തില്‍ പ്രവേശിച്ച് രാവണവധം  കഴിവോളം മറഞ്ഞിരിക്കണം.”

സീതയുടെ അവതാരോദ്ദേശ്യം തന്നെ രാവണനെ വധിക്കാന്‍ കാരണക്കാരിയാവുകയെന്നതാണല്ലോ. രാമാവതാര ലക്ഷ്യവും അതുതന്നെ. അതിനുള്ള വഴിതുറന്നു വരുന്നു. അതിനാല്‍ ലക്ഷ്മീഭഗവതിയായ സീത അഗ്നിമണ്ഡലത്തില്‍ പ്രവേശിച്ചു. പകരം രാമന്‍ നിര്‍മ്മിച്ച സംസാരരൂപിണിയായ മായാസീത പര്‍ണശാലയില്‍ പ്രവേശിച്ചു. ഈ വിവരം ലക്ഷ്മണന്‍പോലും അറിഞ്ഞില്ല. കഥയിലെ ഈ മാറ്റം വാല്‍മീകിരാമായണത്തിലില്ല. അദ്ധ്യാത്മരാമായണത്തില്‍ വരുത്തിയതാണ്.

രാവണന്റെ വധത്തിന് കാരണം തേടിയിരിക്കുന്ന രാമന്റെ ഇച്ഛയാണല്ലോ ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

സീതയ്‌ക്ക് ആ പൊന്മാനിനെ കിട്ടിയാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടായി. പെണ്ണിന് പൊന്നില്‍ ആശയുണ്ടായാല്‍ വിനാശം എന്ന് എത്രയോ കഥകള്‍ നാം കേട്ടിരിക്കുന്നു. മായാസീതയെയും മായ പിടികൂടിയെന്നര്‍ത്ഥം. പക്ഷേ ശ്രീരാമനെയും ലക്ഷ്മണനെയും കബളിപ്പിക്കാണല്ലോ മാരീചനെ വിട്ടത്. ഇവിടെ യഥാര്‍ത്ഥത്തില്‍ കബളിപ്പിക്കപ്പെട്ടത് രാവണന്‍ തന്നെയല്ലേ?

സീതയെ കൊണ്ടുപോകണമെന്ന ആഗ്രഹം പൊട്ടിമുളച്ചതോടെ സര്‍വനാശത്തിനു വഴി തുറക്കുകയായിരുന്നു. വിദ്വാനും പണ്ഡിതനുമായ രാവണന്‍ അറിഞ്ഞുകൊണ്ടുതന്നെ ആപത്തില്‍ ചാടുകയായിരുന്നില്ലേ? നമുക്കും ചിലപ്പോള്‍ ഇത്തരത്തില്‍ ആപത്തുവന്നു തലയില്‍ കയറിയേക്കാം. രാവണനെപ്പോലെ നമ്മളും അഹങ്കാരംകൊണ്ട് ഓരോന്നു വലിച്ചു തലയില്‍ വയ്‌ക്കും. ഈശ്വരനെപ്പറ്റിച്ചുവെന്ന് സന്തോഷിക്കും.

എല്ലാമറിയുന്ന ഈശ്വരന്‍ ചിരിക്കും. ആപത്തുകള്‍ ഓരോന്നായി സംഭവിക്കുമ്പോഴാണ് അയ്യോ, ഈശ്വരനും കൈവിട്ടോയെന്നു വിലപിക്കുന്നത്. മായാമനുഷ്യനും സര്‍വതും അറിയുന്നവനുമായ രാമന്‍ തന്റെ അവതാരോദ്ദേശ്യം സാധിക്കുവാന്‍ മായയുടെ സഹായത്താല്‍ രാവണനെ വിഡ്ഢിയാക്കുകയായിരുന്നു. ഭക്തനാണെങ്കില്‍പോലും ഇൗശ്വരന്റെ മായാവലയില്‍ കുടുങ്ങാതിരിക്കാന്‍ പ്രതേ്യകം ശ്രദ്ധിക്കുക. ഭരദ്വജനും വാല്‍മീകിയും സുതീഷ്ണനുമൊക്കെ ഭഗവാനോട് പ്രാര്‍ത്ഥിച്ചത് നിന്റെ മായാബാധിക്കരുതേയെന്നായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.