Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഹര്‍ത്താലിനപ്പുറം വിരല്‍ചൂണ്ടി പൊതുസംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 11:58 am IST
in Kollam

കൊല്ലം: ഹര്‍ത്താല്‍ നിയന്ത്രണത്തബില്‍ നിയമസഭയില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി കൊല്ലം പ്രസ് ക്ലബും ജില്ലാ പോലീസും ചേര്‍ന്ന് പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച അഭിപ്രായരൂപീകരണ സംവാദം ശ്രദ്ധേയമായി.

ഹര്‍ത്താലിനെതിരെയല്ല, മറിച്ച് അതിന് കാരണമാകുന്ന സാമൂഹ്യവിഷയങ്ങള്‍ പരിഹരിക്കുന്നതിനാകണം ഊന്നല്‍ നല്‍കേണ്ടതെന്ന് സംവാദത്തില്‍ സംസാരിച്ച വിവിധ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളും സാംസ്‌കാരികപ്രമുഖരും അഭിപ്രായപ്പെട്ടു.

ഹര്‍ത്താല്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനം കേരളമാണെന്ന് ആമുഖപ്രസംഗം നടത്തിയ എസിപി പ്രകാശ് പറഞ്ഞു. ഹര്‍ത്താലിനെ ആഘോഷമാക്കുന്ന ഇതുപോലൊരു സംസ്ഥാനം രാജ്യത്ത് വേറെയില്ല. ഹര്‍ത്താല്‍ കാരണം ഒരു ദിവസം പൊതുഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം 900 കോടി രൂപയാണ്. വ്യാപാരി-വ്യവസായികളില്‍ നിന്നും ഇറക്കുമതി-കയറ്റുമതിക്കാരില്‍ നിന്നുമെല്ലാം പിരിച്ചെടുക്കുന്ന ടാക്‌സാണിത്. ഒറ്റയടിക്ക് ഈ തുക ഇല്ലാതാകുന്നത് സര്‍ക്കാരിന് മാത്രമല്ല, ജനങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ്. ടാക്‌സ് കിട്ടുന്ന തുകയാണ് പദ്ധതിനിര്‍വഹണത്തിനും സര്‍വീസ് ജീവനക്കാര്‍ക്ക് ശമ്പളമായുമെല്ലാം നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹര്‍ത്താലിനെയല്ല മറിച്ച് ഹര്‍ത്താലിന്റെ മറവില്‍ നടക്കുന്ന അതിക്രമങ്ങളെയാണ് നിയമം മൂലം നിരോധിക്കേണ്ടതെന്നായിരുന്നു ഡോ.ബി.എ.രാജാകൃഷ്ണന്റെ നിലപാട്. കേരളത്തില്‍ ഹര്‍ത്താലിനോടുള്ള സമീപനം വ്യത്യസ്തമാണ്. ആര് ഹര്‍ത്താല്‍ നടത്തിയാലും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകള്‍ തുറക്കാതെയും ജനം ആഘോഷിക്കുന്നത് കാണാം. ഹര്‍ത്താല്‍ അവസാനായുധം പോലെ നിലനില്‍ക്കേണ്ടതാണെങ്കിലും ഉദ്ദേശശുദ്ധിയോടെയുള്ള ഹര്‍ത്താലുകള്‍ക്ക് മാത്രമെ പിന്തുണ നല്‍കാവുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന്റെ പുരോഗതി സമരങ്ങളുടെ ഫലമായി ഉണ്ടായതാണെന്ന് നിസംശയം പറയാം. സമരം നെല്ലിയ്‌ക്ക പോലെ ആദ്യം കയ്‌ക്കുകയും പിന്നീട് മധുരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

നീതിന്യായസംവിധാത്തിന്റെ ഉദ്ദേശം തന്നെ കുറ്റകൃത്യങ്ങള്‍ കുറയക്കുകയും നാട്ടില്‍ സമാധാനം നിലനിര്‍ത്തുകയും ചെയ്യുകയാണെന്ന് റിട്ട.ഡിവൈഎസ്പി ജിനരാജന്‍ പറഞ്ഞു. ഹര്‍ത്താല്‍ എല്ലാകാലത്തും സമൂഹത്തെ ദോഷകരമായ ബാധിക്കുന്നതാണ്. അക്രമങ്ങള്‍ക്ക് മറയാക്കി ഹര്‍ത്താലിനെ ഉപയോഗിക്കുന്നത് പലപ്പോഴും കോടതിയില്‍ കേസായിട്ടുണ്ട്. ഇത്തരം അക്രമങ്ങളെ ശക്തമായി അടിച്ചമര്‍ത്തണമെന്നാണ് സുപ്രിം കോടതി പോലും ചൂണ്ടിക്കാട്ടിയട്ടുള്ളത്. സഞ്ചരിക്കാനും സംഘടിക്കാനും സംസാരിക്കാനുമുള്ള അവകാശം എല്ലാ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. ഇപ്പോള്‍ കൊണ്ടുവരുന്ന ബില്ലില്‍ ഹര്‍ത്താല്‍ദിനത്തില്‍ സഹായം നല്‍കാത്ത പോലീസ് ഉദ്യോഗസ്ഥന് പതിനായിരം രൂപ പിഴവരെ ചുമത്തുന്നതിന് വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍ നിരോധനത്തിന് പരകരം അതിന് കാരണമാകുന്ന ഘടകങ്ങളെ ഇല്ലാതാക്കാനാണ് ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ടതെന്ന് തുടര്‍ന്ന് സംസാരിച്ച എം.എര്‍.ജയഗീത പറഞ്ഞു. എന്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തിയാലും ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങളെയും അതില്‍ സഞ്ചരിക്കുന്ന രോഗികളെയും തടയുന്നത് ആധുനികസമൂഹത്തിന് ക്ഷമിക്കാനാകാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്.ദിനേഷ്‌കുമാര്‍, സിപിഎം നേതാവ് വരദരാജന്‍, സിപിഐ നേതാവ് ജി.ലാലു, കോണ്‍ഗ്രസ് നേതാവ് എ.എസ്.നോള്‍ഡ്, വ്യാപാരിവ്യവസായി പ്രതിനിധി ദേവരാജന്‍ എന്നിവരും സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പ്രദീപ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.