Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാരായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് : നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സിപിഎം തയ്യാറാക്കിയ തിരക്കഥ പൂര്‍ണ്ണമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 10:56 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് എറണാകുളം സിബിഐ കോടതി കണ്ണൂരില്‍ നിന്നും നാടുകടത്തി എറണാകുളത്ത് താമസിച്ചു വരികയായിരുന്ന സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും നിയമ വ്യവസ്ഥയെ മറികടന്ന് ജനാധിപത്യത്തിന്റെ ഏററവും അടിത്തട്ടിലുളള പ്രാദേശിക ഭരണകൂടങ്ങളുടെ അധ്യക്ഷ പദവിയെലെത്തി. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലയില്‍ നിന്നുളള ഉന്നതനേതാക്കള്‍ ഇരുവരേയും നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഇതോടെ പൂര്‍ണ്ണമാവുന്നത്. കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ അധ്യക്ഷനുമായാണ് പാര്‍ട്ടി നിയമിച്ചിരിക്കുന്നത്.

കാരായി രാജനും കാരായി ചന്ദ്രശേഖരനും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചാണ് അധികാരത്തിലെത്തിയിരിക്കുന്നത്. ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഇരുവരേയും നാടുകടത്തപ്പെട്ടപ്പോള്‍ മുതല്‍ സിപിഎം കണ്ണൂര്‍ലോബി ആസൂത്രിതമായി കാരായിമാരെ ജനകീയ മുഖമുളളവരാണെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിലെ ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വം. ഫസല്‍വധത്തിന് പിന്നില്‍ ആര്‍എസ്എസ് നേതൃത്വമാണെന്ന് നിരന്തരമായി നുണപ്രചരണം നടത്തി കാരായിമാര്‍ നിരപരാധികളാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു സിപിഎം. ജില്ലാ സെക്രട്ടറി തന്നെ ഇതിനായി മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കാരായിമാര്‍ നിരപരാധികളാണെന്ന് പ്രഖ്യാപിച്ച് നിയമവിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് തലശേരിയില്‍ സെമിനാറുകളും ചര്‍ച്ചകളും നിരവധി തവണ നടത്തിയിരുന്നു. സമാധാനത്തിന്റെ അപോത്സുകന്മാരാണ് കാരായിമാരും പാര്‍ട്ടിയുമെന്നും ന്യൂനപക്ഷത്തൊടൊപ്പമാണ് എല്ലാ കാലത്തും പാര്‍ട്ടിയെന്നും കാണിക്കാനുളള ആസൂത്രിതമായ നീക്കങ്ങളായിരുന്നു നടത്തിക്കൊണ്ടിരുന്നത്. എസ്ഡിപിഐ നേതൃത്വം വെല്ലുവിളിച്ചു ചോദിച്ചിട്ടും വെളിപ്പെടുത്തല്‍ നടത്താന്‍ പുതുസഖാക്കള്‍ രംഗത്തു വന്നില്ല. എല്ലാം പറഞ്ഞത് ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു. സാക്ഷികളെ സ്വാധീനിക്കാതിരിക്കാന്‍ എറണാകുളം വിട്ടു പുറത്തു പോകരുതെന്ന് സിബിഐ കോടതി ജാമ്യവ്യവസ്ഥയില്‍ ഉപാധി വെയ്‌ക്കാന്‍ കാരണം കേസിന്റെ ഗൗരവാവസ്ഥ കൊണ്ടാണെന്ന് ഉറപ്പാണ്. ഇത് ഒഴിവാക്കാനായി മറ്റു മാര്‍ഗങ്ങള്‍ വേറെയില്ലെന്ന തിരിച്ചറിവില്‍ നിന്നും ഉയര്‍ന്നുവന്ന ഗൂഢനീക്കമായിരുന്നു ഫസല്‍വധത്തിനു പിന്നില്‍ ആര്‍എസ്എസിനെ വലിച്ചിഴക്കാനുളള ശ്രമം. തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാരായി സ്ഥാനം ഏറ്റെടുത്ത ഇരുവരും ഇന്ന് വീണ്ടും എറണാകുളത്തേക്കു തിരിച്ചു പോകും. അതിനുശേഷം സ്ഥിരമായി ഭരണരംഗം കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കാനാണ് പാര്‍ട്ടിയുടെ പദ്ധതി. മാസങ്ങളായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢ നീക്കങ്ങള്‍, പാര്‍ട്ടിയുടെ ലക്ഷ്യം കോടതി കണ്ണൂരിലേക്ക് വരാന്‍ അനുമതി നല്‍കുകയാണെങ്കില്‍ യാഥാര്‍ത്ഥ്യമാവും.

തലശേരിയില്‍ വര്‍ഗീയകലാപമുണ്ടാക്കാന്‍ ആസൂത്രിതമായി എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയവര്‍ ജനസേവകരാകുന്ന വിചിത്ര സംഭവത്തിനാണ് കണ്ണൂര്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. തലശ്ശേരി നഗരസഭയെ നയിക്കാന്‍ നിയോഗിക്കപ്പെട്ട കാരായി ചന്ദ്രശേഖരന്‍ ചെളളക്കര വാര്‍ഡില്‍ നിന്നുമാണ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്തിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട കാരായി രാജന്‍ പാട്യം ജില്ലാ ഡിവിഷനില്‍ നിന്നാണ് ജയിച്ചത്. കാരായിമാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനുളള വിലക്കു പിന്‍വലിക്കാന്‍ നല്‍കുന്ന ഹര്‍ജിക്കെതിരെ തടസഹര്‍ജി നല്‍കാന്‍ എസ്ഡിപിഐയുടെ ഭാഗത്തു നിന്നും നീക്കങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

Kerala

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

Kerala

മലയിടംതുരുത്തില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

World

ഹോണ്ടുറാസിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.