Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കറുത്തവസ്ത്രത്തിന്റെ പൊരുള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 08:25 pm IST
in Samskriti

എന്തിനാണ് ശബരിമലക്ക് വ്രതമെടുക്കുന്ന ഭക്തര്‍ കറുത്ത വസ്ത്രം ധരിക്കുകയും ദീക്ഷ വളര്‍ത്തുകയും ചെയ്യുന്നത്? എന്താണതിന്റെ ആചാരം? എന്താണതിന്റെ ശാസ്ത്രീയത? 41 ദിവസത്തെ വ്രതശുദ്ധിയോടെ ശബരിമലക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്ന ഭക്തന്‍ കറുപ്പ് ധരിച്ച് മാലയിടുന്നത് ”താന്‍ സ്വാമിയായി” എന്ന് അറിയിക്കുന്ന ഒരു നിശബ്ദ വിളംബരമാണ്. അയ്യപ്പന്‍ ബ്രഹ്മചാരിയായതുകൊണ്ട് ഈ സമയത്ത് രജസ്വലകളായ സ്ത്രീകള്‍ അവരെ കാണരുത് എന്നാണ് ആചാരം.

ഇത്തരം സ്ത്രീകള്‍ക്ക് ‘സ്വാമിമാരെ’ തിരിച്ചറിയാനുള്ള ഒരു അടയാളമാണ് കറുത്തവസ്ത്രം ധരിക്കല്‍. ഇനി എന്താണിതിന്റെ ശാസ്ത്രീയത? പണ്ടുകാലത്ത് 41 ദിവസത്തെ വ്രതശുദ്ധിയോടെ കൊടുംകാട്ടിലൂടെ നടന്നുവേണം മല കയറാന്‍. അവിടുത്തെ കൊടുംതണുപ്പിനെ നേരിടാന്‍ കറുപ്പിനേ കഴിയൂ എന്ന ശാസ്ത്രതത്വമാണ് കറുപ്പ് ധരിക്കുന്നതിന്റെ ആവശ്യകത. പിന്നെ മനുഷ്യശരീരത്തിലേക്ക് ഏറ്റവും കൂടുതല്‍ തണുപ്പ് ആലിംഗനം ചെയ്യപ്പെടുന്നത് മുഖം വഴിയാണ് അതിനെ പ്രതിരോധിക്കാനാണ് ‘താടിയും മുടിയും മുറിക്കരുത്’ എന്ന് പറയാന്‍ കാരണം.

പതിനെട്ടുവര്‍ഷം തുടര്‍ച്ചയായി മലചവുട്ടിയാല്‍ ‘ഗുരുസ്വാമി’ ആയി എന്നാണ് വിശ്വാസം. അതിന്റെ ഓര്‍മയ്‌ക്കായി ഗുരുസ്വാമിമാര്‍ ശബരിമലയില്‍ ഒരു വൃക്ഷം നടണം എന്നത് ആചാരം. ഇതിന്റെ ശാസ്ത്രമോ? ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയില്‍ സ്വാഭാവികമായും കുറെയേറെ വൃക്ഷങ്ങള്‍ നശിപ്പിക്കപ്പെടും. പരിതസ്ഥിതിയുടെ ഈ അസന്തുലിതാവസ്ഥയെ പ്രതിരോധിക്കാനാണ് ഒരു വൃക്ഷം നടണം എന്നുപറയുന്നത്.

ശബരിമലയില്‍ എത്തുന്ന ഓരോ ഭക്തനും ഒരു വൃക്ഷം നടണം എന്നുപറയുന്നത് പ്രായോഗികമല്ലാത്തതുകൊണ്ടും അതിനൊരു ന്യായം പറയാനില്ലാത്തതുകൊണ്ടുമാണ് ഗുരുസ്വാമിമാരെ മാത്രം ഈ സദ്കൃത്യത്തിന് നിശ്ചയിച്ചത്. ഇതൊരു നിയമമാക്കി സര്‍ക്കാര്‍ പാസ്സാക്കിയാല്‍ എത്രപേര്‍ അനുസരിക്കും? അതെല്ലാം വനംവകുപ്പിന്റെ ചുമതലയാണെന്ന് പറഞ്ഞ് ഭക്തര്‍ കയ്യൊഴിയും. അതുകൊണ്ടാണ് ഇതിനെ മതപരമായ ഒരു ആചാരമാക്കി പഴമക്കാര്‍ മാറ്റാന്‍ കാരണം.

അതുപോലെ തന്നെയാണ് കല്ലിടാംകുന്നിലെ കല്ലിടലും. ഇത്രയേറെ ജനങ്ങള്‍ ഒരേ ലക്ഷ്യത്തിലേക്ക് പ്രവഹിക്കുമ്പോള്‍ കുന്നുകള്‍ കുറേയെങ്കിലും ഇടിയാനുള്ള സാധ്യത വളരെയാണ്. പ്രകൃതിക്കേല്‍പ്പിക്കുന്ന ഈ ആഘാതത്തെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കുന്നതിനാണ് അഴുതയില്‍നിന്നും കല്ലെടുത്ത് കല്ലിടാം കുന്നിലിടണം എന്നുപറയുന്നതിലെ ശാസ്ത്രം. ഇതിന്റെ ആചാരമോ ഐതിഹ്യമോ?:- അഴുതയില്‍ മുങ്ങുമ്പോള്‍ നമ്മുടെ കൈയ് ആദ്യം തൊടുന്ന കല്ല് വേണം എടുക്കുവാന്‍ നമ്മള്‍ ചെയ്ത പാപത്തിന്റെ തോതനുസരിച്ചായിരിക്കും കല്ലിന്റെ വലുപ്പം എന്നാണ് വിശ്വാസം. ഈ പാപഭാരം പേറി കല്ലിടാംകുന്നുവരെയെത്തി ആ പാപങ്ങളെ അവിടെ ഉപേക്ഷിക്കുന്നു എന്ന് വിശ്വാസം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.