Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തൂണേരി കലാപത്തിന്റെ ദുരന്ത സ്മരണയില്‍ മതന്യൂനപക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 09:17 pm IST
in Kannur

പാനൂര്‍: മുസ്ലീങ്ങള്‍ മറക്കുമോ തൂണേരി കലാപം. 2015 ജനുവരി 22ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നാദാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ തൂണേരിയില്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊളളയും അക്രമണവും മന:സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. അക്രമണത്തിന്റെ ഭീതി ഇന്നും പ്രദേശത്തെ വിട്ടൊഴിഞ്ഞിട്ടില്ല. ഈ സന്ദര്‍ഭത്തിലാണ് തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിനായി നാം നാളെ പോളിംഗ്ബൂത്തിലേക്ക് പോകുന്നത്. തിന്നാനുളള അവകാശത്തിന് വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് വഴിനീളെ പ്രസംഗം നടത്തുന്നവര്‍ മറക്കരുത് മാനവും ധനവും നഷ്ടമായ മുസ്ലീം സഹോദരങ്ങളെ. ബീഫ് നിരോധിക്കാത്ത കേരളത്തില്‍ ബീഫ്‌ഫെസ്റ്റ് നടത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന തരംതാണ രാഷ്‌ട്രീയം കളിക്കുന്ന ഇടതുപക്ഷത്തെ ശരിക്കറിയാന്‍ കോഴിക്കോട് ജില്ലയിലെ തൂണേരിയില്‍ പോകണം. വോട്ടു ചോദിച്ച് മുസ്ലീം വീട്ടില്‍ കയറാന്‍ പോലും സാധിക്കാത്തവരാണ് ന്യൂനപക്ഷ സംരക്ഷണത്തിന് വോട്ടു ചോദിക്കുന്നത്. ഷിബിനിന്റെ കൊലപാതകം വാക്ക് തര്‍ക്കത്തിനിടയില്‍ സംഭവിച്ചതാണെന്ന് പൂര്‍ണബോധ്യമുളള സിപിഎം അതിര്‍ത്തി ജില്ലയായ കണ്ണൂരില്‍ നിന്നും ക്രിമിനല്‍ സംഘങ്ങളെ ഇറക്കിയാണ് തൂണേരിയില്‍ പകല്‍കൊളള നടത്തിയത്. പാനൂര്‍, തലശേരി, കൂത്തുപറമ്പ് ഏരിയാ കമ്മറ്റിയില്‍പ്പെട്ട സഖാക്കളെയാണ് കൊളളക്കായി സംഘടിപ്പിച്ചത്. മുസ്ലീം വീടുകള്‍ തല്ലിത്തകര്‍ത്ത് അകത്തു കയറിയെ അക്രമികള്‍ക്ക് സ്വര്‍ണ്ണവും, പണവും മാത്രം മതിയായിരുന്നു. ജീവഭയം കൊണ്ട് എല്ലാം ഊരിക്കൊടുത്ത പാവം ഉമ്മമാരെ യാതൊരു ദയാദാക്ഷിണ്യവും കാണിക്കാതെ ക്രൂരമായി മര്‍ദ്ധിക്കാനും കയ്യേറ്റം ചെയ്യാനും അക്രമികള്‍ മറന്നില്ല. അക്രമികളില്‍ നിന്നും രക്ഷതേടി പോലീസിനെ വിളിച്ച് രക്ഷപ്പെടുന്നതിനിടയില്‍ പോലീസുകാര്‍ നോക്കിനില്‍ക്കെ കൈകളിലണിഞ്ഞ വളകള്‍ ബലമായി ഊരിയെടുത്ത സംഭവം ഏറെ ചര്‍ച്ചയായതായിരുന്നു. പോലീസിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 1250 പവന്‍ സ്വര്‍ണം സിപിഎം സംഘം തട്ടിയെടുത്തു. 30ലക്ഷം രൂപയും ലക്ഷകണക്കിന് തേങ്ങയും മറ്റ് കാര്‍ഷിക ഉഭയങ്ങളും തസ്‌ക്കര വീരന്‍മാര്‍ കൊണ്ടു പോയി. രണ്ടരക്കോടിയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുളളത്. ഈ കളളന്‍മാരാണ് മുസ്ലീം വീടുകളില്‍ വോട്ടു ചോദിച്ച് ഇല്ലാത്ത ബീഫിന്റെ കാര്യം പറഞ്ഞ് വോട്ടിനു വേണ്ടി യാചിക്കുന്നത്. തൂണേരിയിലെ ഒരുപാട് കുടുംബങ്ങള്‍ പാനൂര്‍, തലശേരി, കൂത്തുപറമ്പ് മേഖലകളില്‍ ഉണ്ടെന്ന കാര്യം സിപിഎം നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ്. ന്യൂനപക്ഷങ്ങളെ രക്ഷിക്കാനാണെന്നും പറഞ്ഞ് വോട്ടിനു വന്നവര്‍ക്ക് വേണ്ടി ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തൂണേരി കലാപം ഓര്‍ക്കുന്നത് നല്ലതാണ്. ഏതു നിമിഷവും നിങ്ങളുടെ വീട്ടിനുളളിലും ഇത്തരക്കാര്‍ കടന്നുവരുമെന്ന തിരിച്ചറിവാണ് രാഷ്‌ട്രീയ പ്രബുദ്ധത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷ സഹകരണ സംഘങ്ങളുടെ പ്രതികാരം; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

Kerala

എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്

India

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണം എന്തിന്: സുപ്രീംകോടതി

കോഴിക്കോട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സമിതി യോഗം എ.കെ.ബി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

Kerala

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.