Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം അക്രമരാഷ്‌ട്രീയത്തിന് തിരിച്ചടി നല്‍കാന്‍ വോട്ടര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 09:42 pm IST
in Kannur

സ്വന്തം ലേഖകന്‍

പാനൂര്‍: കണ്ണൂരിലെ അക്രമരാഷ്‌ട്രീയത്തിന് തിരിച്ചടി നല്‍കാന്‍ വോട്ടര്‍മാര്‍. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ജില്ലയിലെ രാഷ്‌ട്രീയം എങ്ങോട്ടാണെന്ന് വ്യക്തമാകാത്തത് ഇരുമുന്നണികളെയും ആശങ്കയിലാഴ്‌ത്തുമ്പോള്‍ ആത്മവിശ്വാസത്തോടെ ബിജെപി സാരഥികള്‍. എന്നും എന്തക്രമം നടത്തിയാലും ഇടതുമുന്നണിക്കൊപ്പമായിരുന്നു ജില്ലയിലെ ജനമനസ്. കളളവോട്ടും ബൂത്ത്പിടുത്തവും ഭീഷണിയും മുന്‍തൂക്കത്തിന് കാരണമാണെങ്കിലും സിപിഎം വിജയിക്കണമെന്ന് വോട്ടര്‍മാര്‍ ചിന്തിക്കുക ശീലമായിരുന്നു. എന്നാല്‍ 2010ല്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കോട്ടകൊത്തളങ്ങള്‍ പതുക്കെ ഇടിഞ്ഞു വീണുതുടങ്ങുകയായിരുന്നു. അതിന്റെ തനിയാവര്‍ത്തനം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്നുറപ്പാണ്. കാലം പുരോഗമിച്ചതറിയാതെ ഒരു ജില്ലയെ എന്നും അക്രമത്തിന്റെ ഭീകരജില്ലയാക്കി മാറ്റിയ സിപിഎമ്മിനെതിരെ ജനവികാരമുയരുക തന്നെ ചെയ്യും. മുടക്കോഴിയിലും കൂത്തുപറമ്പിലും പോലീസ് പിടിച്ച ബോംബുകള്‍ ആര്‍ക്കൊക്കെയോ കരുതിവെച്ചതായിരുന്നു. കലിയടങ്ങാതെ വീണ്ടും വീണ്ടുമിവര്‍ സംഘര്‍ഷം സൃഷ്ടിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇതിനെതിരെ ഓരോവോട്ടും പതിഞ്ഞാല്‍ മാത്രമെ സിപിഎം കാട്ടാളത്തത്തിനു അന്ത്യമാവുകയുളളു. പുതുതായി നാല് നഗരസഭകള്‍ വരികയും പത്ത് പഞ്ചായത്തുകള്‍ ഇല്ലാതാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഇരുമുന്നണികള്‍ക്കൊപ്പം പോരാട്ടത്തില്‍ ഒറ്റയാള്‍പ്പടയായി ബിജെപി രംഗത്തുണ്ട്. മതതീവ്രാവാദികളുമായി ബിജെപിയെ പരാജയപ്പെടുത്താന്‍ സഖ്യം ചേരുന്ന സിപിഎം ചില വാര്‍ഡുകളില്‍ യുഡിഎഫിലെ മുസ്ലീംലീഗുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുമുണ്ട്. ലക്ഷ്യം ഒന്നുമാത്രം. ബിജെപിയുടെ വിജയം തടയുക. അരിയില്‍ ഷുക്കൂറിനെയും ഫസലിനെയും മറന്നുകൊണ്ട് സിപിഎമ്മിനെ വാരിപുണരുന്നവര്‍ക്ക് വോട്ടര്‍മാര്‍ ശിക്ഷ നല്‍കുക തന്നെ ചെയ്യും .പാനൂര്‍ നഗരസഭയില്‍ രണ്ടിടത്ത് സിപിഎം സ്ഥാനാര്‍ത്ഥികളെ നിറുത്താതെ മതമൗലികവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണക്കുകയാണ്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ ആയിക്കര എസ്ഡിപിഐ പിന്തുണ സിപിഎമ്മിനു നല്‍കിയിരിക്കുന്നു. ഇത് തലശേരി നഗരസഭയിലും പ്രകടമാണ്. പരിയാരം പഞ്ചായത്തില്‍ സിപിഎമ്മും എസ്ഡിപിഐയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയാണ്. പരാജയം മുന്നില്‍ക്കണ്ട് മതതീവ്രവാദികളുമായി കൂട്ടുകൂടി ജില്ലയിലെ വിജയമുറപ്പിക്കുകയാണ് സിപിഎം. ജില്ലയിലെ അക്രമരാഷ്‌ട്രീയത്തില്‍ ബലിയാടായി നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ആന്തൂര്‍ നഗരസഭയിലടക്കം ഭയംകൊണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ഏകപക്ഷീയ വിജയത്തിന് സിപിഎമ്മിന് അവസരമുണ്ടാക്കുകയാണ്. വിജയമുറപ്പില്ലെങ്കിലും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ബൂത്തിലിരുന്ന് എത്രയോ അക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന വസ്തുത കോണ്‍ഗ്രസ് മറക്കുകയാണ് പതിവ്. ഇവിടെയാണ് പലസന്ദര്‍ഭങ്ങളിലും സിപിഎമ്മിനെ വിമര്‍ശിക്കുന്ന ഘട്ടങ്ങളില്‍ ബിജെപിയെയും കോണ്‍ഗ്രസ് അക്രമിക്കുന്നത്. ബോംബും വാളും നായ്‌ക്കുരണപ്പൊടിയുമായി രംഗത്തുളള സിപിഎം ജനാധിപത്യത്തിന് ഭീഷണി തന്നെയാണ്. അക്രമത്തിനെതിരെ ജനമനസാക്ഷി ഉണര്‍ന്നു വരികയാണെങ്കില്‍ അത് ബിജെപിക്ക് അനുകൂലമാവുമെന്നുറപ്പാണ്. യുവവോട്ടര്‍മാര്‍ അക്രമരാഷ്‌ട്രീയത്തിനെതിരെ വിധിയെഴുതുമെന്ന പ്രതീക്ഷയാണ് ബിജെപി നേതൃത്വത്തിനുളളത്. ബൂത്ത്പിടുത്തവും കളളവോട്ടുമില്ലാത്ത സാഹചര്യമൊരുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്താല്‍ ജില്ലയില്‍ നൂറിലേറെ താമരകള്‍ വിരിയും. അത് പി.ജയരാജനു രാഷ്‌ട്രീയ വനവാസത്തിനുളള യാത്രയയപ്പു കൂടിയാകും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

India

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

Kerala

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

പുതിയ വാര്‍ത്തകള്‍

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.