Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കെഎസ്ഇബി റഫറണ്ടവും ബിഎംഎസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 10:20 pm IST
in Vicharam

സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡില്‍ ഈ മാസം 20 ന് റഫറണ്ടം നടക്കുകയാണ്. 15 ശതമാനം ജീവനക്കാരുടെ വോട്ട് നേടുന്ന സംഘടനകള്‍ക്ക് അംഗീകാരം ലഭിക്കും. കേരള വൈദ്യുതി മസ്ദൂര്‍ സംഘവും (ബിഎംഎസ്)മത്സരരംഗത്ത് സജീവമായുണ്ട്. മാറിയ സാഹചര്യത്തില്‍ ബിഎംഎസ് യൂണിയന് അംഗീകാരം നേടാനാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അരുവിക്കര ഉപതെരഞ്ഞെടുപ്പിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ലഭിച്ച ജനപിന്തുണ ഒരു മാറ്റത്തിന്റെ കാഹളമായിരുന്നു. ശരാശരി മൂന്നിലൊന്ന് വോട്ട് തിരുവനന്തപുരത്ത് ലഭിച്ചു. കാസര്‍കോഡും ഇതോടൊപ്പമുള്ള പിന്തുണ ഏറെക്കാലമായി ലഭിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ ആറന്മുള വിമാനത്താവള വിരുദ്ധ സമരം വിജയിപ്പിക്കാനായത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സ്വീകാര്യത വളരെയേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ബിഎംഎസ് അടക്കമുള്ള പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നല്ല വേരോട്ടമുള്ള നിലയാണുള്ളത്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കൊപ്പം  എസ്എന്‍ഡിപിയുടെ സാന്നിദ്ധ്യം ഇത്തവണ കരുത്ത് വര്‍ധിപ്പിക്കുമെന്നുറപ്പ്. അതായത് ഈ എട്ടു ജില്ലകളില്‍ 25 മുതല്‍ 35 ശതമാനം വരെ ജനപിന്തുണ ഇന്ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. സ്വാഭാവികമായും വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ക്കിടയിലും ഈ പിന്തുണയുള്ള സമൂഹമുണ്ട്. ബാക്കി  ആറ് ജില്ലകളില്‍ നിലവിലുള്ള 10 ശതമാനം പിന്തുണ മാറിയ സാഹചര്യത്തില്‍ 15 മുതല്‍ 25 ശതമാനമെങ്കിലും ആകുമെന്നുറപ്പ്.

പക്ഷേ, വൈദ്യുതി മസ്ദൂര്‍ സംഘത്തി(ബിഎംഎസ്)ന്റെ പ്രവര്‍ത്തനം താഴെത്തട്ടില്‍ എത്തിയിട്ടില്ലെന്നതിനാല്‍ സജീവ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലും മറ്റു യൂണിയനുകളില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഏതാനും ജില്ലകളില്‍ മാത്രമാണ് നമുക്ക് സംഘടനാ പ്രവര്‍ത്തനം സജീവമായുള്ളത്.  ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരെ കണ്ട് മസ്ദൂര്‍ സംഘിന് അനുകൂലമായി വോട്ടി ചെയ്യിക്കാന്‍ വേണ്ട പ്രചാരണം നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ ചെയ്താല്‍ റഫറണ്ടത്തില്‍ 15 ശതമാനം ജീവനക്കാരുടെ വോട്ടോടെ വൈദ്യുതി മസ്ദൂര്‍ സംഘി(ബിഎംഎസ്)ന് അംഗീകാരം നേടാനാവുമെന്നുറപ്പുണ്ട്.

കെഎസ്ആര്‍ടിസിയില്‍ ഈയിടെ നടന്ന      റഫറണ്ടത്തില്‍ മുമ്പ് 150 ല്‍ താഴെ വോട്ടുണ്ടായിരുന്ന ബിഎംഎസ് യൂണിയന്‍ ആയിരത്തി അഞ്ഞൂറിനടുത്ത് വോട്ട് നേടി എന്ന് നാം ഓര്‍ക്കണം. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, അപ്പോളോ ടയേഴ്‌സ്, കോട്ടക്കല്‍ ആര്യവൈദ്യശാല തുടങ്ങി ഈ വര്‍ഷം റഫറണ്ടം നടന്ന എല്ലാ സ്ഥാപനങ്ങളിലും ബിഎംഎസ് യൂണിയന്‍ അംഗീകാരം നേടിയെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

വൈദ്യുതി ബോര്‍ഡിലെ റഫറണ്ടത്തിലും ബിഎംഎസ് യൂണിയന്റെ വിജയം അനിവാര്യമാണ്. പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍. ഈ വിജയം അടുത്ത തെരഞ്ഞെടുപ്പുകളില്‍ പരിവാര്‍ സംഘടനകള്‍ക്ക് ഏറെ ഊര്‍ജ്ജം നല്‍കുമെന്ന് ഉറപ്പാണല്ലോ.

അതിനാല്‍ പരിവാര്‍ പ്രസ്ഥാനങ്ങളുടെ ഓരോ പ്രവര്‍ത്തകരും കെഎസ്ഇബിയില്‍ പരിചയമുള്ള മുഴുവന്‍ ജീവനക്കാരേയും നേരിട്ടുകണ്ട് നമ്മുടെ വിജയസാധ്യത ബോധ്യപ്പെടുത്തുകയും വൈദ്യുതി മസ്ദൂര്‍ സംഘി(ബിഎംഎസ്)ന് വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യണമെന്നഭ്യര്‍ത്ഥിക്കുന്നു. കെഎസ്ഇബി റഫറണ്ടത്തിലെ വിജയം നാളത്തെ നമ്മുടെ വിജയത്തിന്റെ നാന്ദികുറിയ്‌ക്കലാവട്ടെ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.