Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വാമി ശാശ്വതീകാനന്ദയെ കൊന്നതാണെന്നതിന് തെളിവില്ലെന്ന് സ്വാമി ശിവാനന്ദ ഗിരി: തെളിവ് കയ്യിലുള്ളവര്‍ അത് തെളിയിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 06:52 pm IST
in Kannur

സതീശന്‍ ഇരിട്ടി

ഇരിട്ടി(കണ്ണൂര്‍): ശിവഗിരി മഠത്തിലെ സ്വാമി ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതാണെന്നതിന് തന്റെ കയ്യില്‍ തെളിവില്ലെന്നും തെളിവുള്ളവര്‍ അത് തെളിയിക്കാന്‍ മുന്നോട്ട് വരണമെന്നും ശിവഗിരി മഠത്തിലെ മുന്‍ അന്തേവാസി സ്വാമി ശിവാനന്ദഗിരി പറഞ്ഞു. 35 വര്‍ഷത്തോളം ശിവഗിരി മഠവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്ന സ്വാമി ശിവഗിരി മഠത്തിലുള്ളപ്പോഴായിരുന്നു ശാശ്വതീകാനന്ദ സ്വാമിയുടെ മരണം നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്ക് സമീപം കാക്കയങ്ങാട് പാലപ്പുഴയിലെ തന്റെ മഠത്തില്‍ വിശ്രമത്തിലാണ് ഇപ്പോള്‍ ശിവാനന്ദഗിരി. മരണത്തില്‍ അസ്വാഭാവികതയു ണ്ടെന്നും വിവിധ മാധ്യമങ്ങള്‍ വിഭിന്ന രീതിയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനെയും തുടര്‍ന്ന് സ്വാമി പലവട്ടം അന്നത്തെ ആന്റണി സര്‍ക്കാരില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഗൗനിക്കാഞ്ഞതിനെ തുടര്‍ന്ന് കോടതില്‍ ഇത് സംബന്ധിച്ച് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. ആറു വര്‍ഷക്കാലം കേസ് നടത്തി. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പിന്നീട് ഇത് െ്രെകംബ്രാഞ്ചിന് വിടുകയായിരുന്നു. എന്നാല്‍ െ്രെകംബ്രാഞ്ചും സ്വാഭാവിക മരണമാണെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പങ്കുണ്ടെന്ന ബിജു രമേഷിന്റെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും സജീവചര്‍ച്ചയായത്.

സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നതിനു തന്റെ കയ്യില്‍ യാതൊരുവിധ തെളിവുമില്ലെന്ന് ശിവാനന്ദഗിരി പറഞ്ഞു. ഇപ്പോള്‍ തെളിവുണ്ടെന്ന് പറയുന്നവര്‍ അത് തെളിയിക്കാന്‍ മുന്നോട്ടു വരണം. അക്കാലത്ത് സ്വാമിയുടെ മരണം ഏറെ വിവാദമാവുകയും കൊലപാതകമാണെന്ന ആരോപണം പല കോണില്‍ നിന്നും ഉയരുകയും ചെയ്തപ്പോഴാണ് സ്വാമിയുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന ശിവാനന്ദഗിരി ഇതു അന്വേഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നതും ഒടുവില്‍ കേസില്‍ വരെ എത്തിയതും. പുതിയ അന്വേഷണമല്ല വേണ്ടതെന്നും മുന്‍പത്തെ അന്വേഷണം തുടരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഭരണകൂടം അതിനു അനുകൂലമാണെങ്കില്‍ കോടതിയും അനുകൂലമാവും. അല്ലെങ്കില്‍ എല്ലാം രാഷ്‌ട്രീയമായി ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സുഭാഷ് ചന്ദ്രബോസ് മരിച്ചെന്നും മരിച്ചില്ലെന്നും പറയാന്‍ തുടങ്ങിയിട്ട് കാലമെത്രയായി. ഏതെങ്കിലും ഭരണകര്‍ത്താവിന് ഇത്രയും കാലമായിട്ടും ഇത് തെളിയിക്കാനായിട്ടുണ്ടോ എന്നും സ്വമി ചോദിച്ചു. വിദേശത്ത് വെച്ച് തുഷാര്‍ വെള്ളാപ്പള്ളി സ്വാമിയെ മര്‍ദ്ദിച്ച സംഭവം അറിയുമോ എന്ന ചോദ്യത്തിന് അക്കാലത്ത് ചില സ്വാമിമാര്‍ അങ്ങിനെ പറഞ്ഞു കേട്ടിരുന്നുവെന്നും തനിക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ അറിയുകയേ ഇല്ല എന്നും സ്വാമി പറഞ്ഞു. കേസ് നടത്തിയിരുന്ന കാലത്ത് ആരില്‍ നിന്നും ഭീഷണിയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ചില അഭിഭാഷകര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്നും ഒഴിവായിരുന്നുവെന്നും ഇത് സംബധിച്ച ചോദ്യത്തിന് സ്വാമി മറുപടി പറഞ്ഞു. വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് പാലപ്പുഴക്കടുത്തു ആറളം പുഴയോരത്തുള്ള ബുദ്ധവിഹാര്‍ എന്ന ആശ്രമത്തില്‍ വിശ്രമത്തിലാണ് സ്വാമി ശിവാനന്ദ ഇപ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

India

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Entertainment

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

Kerala

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തെരയുന്നു

പുതിയ വാര്‍ത്തകള്‍

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.