Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വധ ശിക്ഷ: കമ്മീഷന്റെ ശുപാര്‍ശ തള്ളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 02:35 am IST
in India

ന്യൂദല്‍ഹി: എത്ര കൊടുംകുറ്റം ചെയ്താലും വധശിക്ഷ ഭീകരര്‍ക്കു മാത്രമായി ഒതുക്കണമെന്ന നിയമകമ്മീഷന്റെ ശുപാര്‍ശ ആഭ്യമന്തരമന്ത്രാലയം തള്ളിയേക്കും. കമ്മീഷന്‍ റിപ്പോര്‍ട്ട് വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞു. ആഭ്യന്തരമന്ത്രാലയവും നിയമ മന്ത്രാലയവും നടത്തിയ ചര്‍ച്ചയില്‍ സാങ്കേതികതയുടെ പേരിലും, സാഹചര്യങ്ങള്‍ പരിണഗിച്ചും കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളുകയെന്ന തീരുമാനത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുന്നതെന്ന് ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്‍കുന്നു.

1967-ല്‍ ലോ കമ്മീഷന്‍ 35-ാമത് റിപ്പോര്‍ട്ടില്‍ വധശിക്ഷയെ അനുകൂലിച്ച് ശുപാര്‍ശ കൊടുത്തിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ കുറ്റകൃത്യങ്ങളുടെ കാര്യം നോക്കുമ്പോള്‍ വധശിക്ഷ വേണ്ടെന്നു വെക്കാവുന്ന സ്ഥിതിവിശേഷം ആയിട്ടില്ലെന്നാണ് പൊതുവേ വാദം. എന്നാല്‍, സമൂഹം പരിഷ്‌കൃതമായെന്നും വധശിക്ഷ പ്രാകൃതമാണെന്നുമാണ് എതിര്‍വാദം. പക്ഷേ,വധശിക്ഷപോലുള്ള പരമാവധി ശിക്ഷയെക്കുറിച്ചുള്ള ഭയവും വീണ്ടുവിചാരവും ആസൂത്രിതമായി കുറ്റംചെയ്യുന്നവരെ അതില്‍നിന്നു പിന്തിരിപ്പിക്കുമെന്ന മനഃശാസ്ത്രവും ചിലര്‍ അവതരിപ്പിക്കുന്നുണ്ട്.

ഭീകരതയുമായി ബന്ധപ്പെട്ടക്കേസുകളില്‍ ഒഴിച്ച് വധശിക്ഷ നടപ്പാക്കല്‍ ഉടന്‍ നിര്‍ത്തണമെന്നാണ് നിയമകമ്മീഷന്റെ ശുപാര്‍ശ. എന്നാല്‍, ഒമ്പതംഗ കമ്മീഷന്റെ ഈ തീരുമാനം ഏകകണ്ഠമല്ല. കമ്മീഷനിലെ രണ്ടംഗങ്ങള്‍ക്ക് ഈ അഭിപ്രായത്തോടു വിയോജിച്ചിട്ടുണ്ട്. അനൗദേ്യാഗിക അംഗവും നിയമ വകുപ്പു സെക്രട്ടറിയുമായ പി. കെ. മല്‍ഹോത്ര, ലജിസ്ലേച്ചീവ് സെക്രട്ടറി സഞ്ജയ് സിങ് എന്നിവര്‍ പൊതുതീരുമാനത്തോടു വിയോജിക്കുന്നു. ഇവര്‍ക്കുപുറമേ പാനലിലെ സ്ഥിരാംഗം റിട്ട. ജ്‌സറ്റീസ് ഉഷാ മെഹറയും വധശിക്ഷ വേണ്ടെന്ന കമ്മീഷന്‍ ശുപാര്‍ശയ്‌ക്ക് എതിരാണ്.

ഇന്നത്തെ സാഹചര്യത്തില്‍ വധശിക്ഷ രാജ്യത്ത് നിലനില്‍ക്കണം. ലോകം മുഴുവന്‍ ബഹുമാനിക്കുന്ന സക്രിയമായ നീതിന്യായ സംവിധാനമാണ് നമ്മുടേത്. വിവിധ വിധികളിലൂടെ നമ്മുടെ നിയമം സുവ്യക്തമാക്കിയ തരത്തില്‍, അര്‍ഹിക്കുന്നവര്‍ക്കു മാത്രമേ വധശിക്ഷ നമ്മുടെ ജഡ്ജുമാര്‍ നല്‍കുകയുള്ളൂ എന്ന കാര്യത്തില്‍, അനുഭവത്തിന്റ പശ്ചാത്തലത്തില്‍ നാം അവരില്‍ വിശ്വാസം അര്‍പ്പിക്കണം, മല്‍ഹോത്ര വിയോജനക്കുറിപ്പില്‍ പറയുന്നു.

രാജ്യത്തിന്റെ പരമാധികാരത്തെയും ഏകതയേയും ചോദ്യംചെയ്യുന്ന ശുപാര്‍ശകള്‍ കമ്മീഷന്‍ സമര്‍പ്പിക്കാന്‍ പാടില്ലെന്ന എതിര്‍പ്പാണ് ലജിസ്ലേച്ചീവ് സെക്രട്ടറി സഞ്ജയ് സിങ് സമര്‍പ്പിച്ചത്.

ഇത്‌സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ശുപാര്‍ശ തള്ളിക്കളയണമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. നിയമവകുപ്പുമായി തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തി ഈയാഴ്ച തന്നെ തീരുമാനത്തിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

Kerala

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.