Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്വാഗതാര്‍ഹമായ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 10:48 pm IST
in Vicharam

രാജ്യത്താകെ ആറുലക്ഷം എഞ്ചിനീയറിങ് സീറ്റുകള്‍ കുറയ്‌ക്കാനുള്ള ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍  എഡ്യുക്കേഷന്റെ (എഐസിടിഇ) തീരുമാനം ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന എഞ്ചിനീയറിങ് പഠനനിലവാരം കണക്കിലെടുക്കുമ്പോള്‍ തികച്ചും സ്വാഗതാര്‍ഹമാണ്. രാജ്യത്താകെ 16 ലക്ഷത്തിലേറെ എഞ്ചിനീയറിങ് സീറ്റുകളാണുള്ളത്. ഇതില്‍ പത്തുമുതല്‍ പതിനൊന്ന് ലക്ഷംവരെ സീറ്റുകള്‍ കുറയ്‌ക്കാനാണത്രെ ആലോചിക്കുന്നത്.

ഇതുവഴി കേരളത്തില്‍ ആറുലക്ഷം സീറ്റുകള്‍ കുറയും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇടിയുന്നതാണ് എഐസിടിഇ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണം. നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ നിര്‍ത്താനുള്ള തീരുമാനത്തിന്റെ മുന്നോടിയാണിത്. കേരളത്തില്‍ എഞ്ചിനീയറിങ്-മെഡിക്കല്‍ പഠനം  അതിനുള്ള യോഗ്യതയുടെ ഭാഗമല്ല മറിച്ച്, ഒരു സാമൂഹിക പടികയറ്റമാണ്. സമൂഹത്തില്‍ എഞ്ചിനീയറിങ്, മെഡിക്കല്‍ ഡിഗ്രികള്‍ സ്റ്റാറ്റസ് സിമ്പലാണ്. മാത്രമല്ല, വിവാഹ മാര്‍ക്കറ്റില്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടാനുള്ള ഉപാധിയും കൂടിയാണ്. പിന്‍വാതിലിലൂടെയും വന്‍തുക കോഴയായി നല്‍കിയും വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നു. പക്ഷേ പാസായിവരുന്നവരില്‍ വെറും 17.5 ശതമാനം മാത്രമാണ് ജോലി ലഭിക്കാന്‍ അര്‍ഹത നേടുന്നത്. ജോലിലഭ്യത 12 ശതമാനം മുതല്‍ 42 ശതമാനം വരെയാണ്.

ഇന്ന് പ്രമുഖ കമ്പനികള്‍തന്നെ എഞ്ചിനീയറിങ് പാസായി വരുന്നവരുടെ ഗുണനിലവാരം വളരെ മോശമാണെന്ന വസ്തുത സ്ഥിരീകരിക്കുന്നു. എഞ്ചിനീയറിങ്-മെഡിക്കല്‍ കോളേജുകള്‍ സ്വകാര്യമേഖലയില്‍ കൂണുകള്‍പോലെ പൊട്ടിമുളയ്‌ക്കുന്നത് വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ്. ഐഐടി, ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവയ്‌ക്കുപുറമെ സ്വകാര്യ മേഖലയില്‍ മതസ്ഥാപനങ്ങളും ഇത്തരം കോളേജുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത് മാറിയ കാലത്തെ ആവശ്യവും സാമ്പത്തികനേട്ടവും തിരിച്ചറിഞ്ഞാണ്.

ഈ വര്‍ഷം രാജ്യത്ത് 556 എഞ്ചിനീയറിങ് കോഴ്‌സുകള്‍ നിര്‍ത്തുകയുണ്ടായി. 1422 സ്ഥാപനങ്ങള്‍  നിര്‍ത്താന്‍ അനുമതിയും തേടിയിട്ടുണ്ട്. ഭാരതത്തില്‍ 3470 ലേറെ എഞ്ചിനീയറിങ് കോളേജുകള്‍ നിലവിലുണ്ട്. ഓരോ സീറ്റിനും കോഴ വാങ്ങിയാണു മാനേജുമെന്റുകള്‍ പ്രവേശിപ്പിക്കുന്നതെങ്കിലും ശരിയായ ഇന്‍ഫ്രാസ്ട്രക്ചറില്ല എന്നുമാത്രമല്ല അധ്യാപകരുടെ ഗുണനിലവാരവും മോശമാണ്. 2011 ല്‍ നടത്തിയ ഒരു സര്‍വേയിലാണ് 17.5 ശതമാനം എഞ്ചിനീയറിങ് ബിരുദധാരികള്‍ മാത്രമാണ് ജോലിയ്‌ക്ക് യോഗ്യത നേടിയതെന്ന് തിരിച്ചറിഞ്ഞത്. ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ഇല്ലാതെ, നല്ല അധ്യാപകരില്ലാതെ ധനസമ്പാദനം മാത്രം ലക്ഷ്യമിട്ടാണ് സ്വകാര്യമേഖലയില്‍ എഞ്ചിനീയറിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ ഇത്ര അധികം കോളേജുകള്‍ വരാന്‍ തന്നെ കാരണം ഇവിടെ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ മറുനാട്ടില്‍  സീറ്റ് നേടി അവിടേക്ക് ചേക്കേറി തുടങ്ങിയപ്പോഴാണ്. ഐഐടി ഒരുവര്‍ഷം ഒരു ബില്യണ്‍ രൂപയാണ് വിദ്യാര്‍ത്ഥികളെ ഉദ്യോഗത്തിനു പ്രാപ്തരാക്കാന്‍ ചെലവിടുന്നത്. സ്വകാര്യ മാനേജുമെന്റുകള്‍ തലവരിപ്പണം മാത്രമാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഉദ്യോഗത്തിനുള്ള അര്‍ഹത 12 മുതല്‍ 42 ശതമാനം മാത്രമാണ്. 18.43 ലക്ഷം സോഫ്റ്റ് വെയര്‍ എഞ്ചിനീയറാകാന്‍ യോഗ്യത നേടുന്നുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറാകാന്‍ യോഗ്യത നേടുന്നവര്‍ 7.49 ശതമാനമാണ്.

30,000 എഞ്ചിനീയറിങ് സീറ്റുകള്‍ വെട്ടിക്കുറയ്‌ക്കുമ്പോള്‍ ഗുണനിലവാരം മെച്ചപ്പെടും. പക്ഷേ ഇതോടൊപ്പം കോഴകൊടുത്ത് ജോലിനേടിയ അദ്ധ്യാപകര്‍ ശരിയ്‌ക്കും പഠിപ്പിയ്‌ക്കുന്നുണ്ടോ എന്ന കര്‍ശന നിരീക്ഷണവും ആവശ്യമാണ്. ബയോടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയറിങ് മുതലായ കോഴ്‌സിലേക്കുള്ള സീറ്റുകളാണ് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ കുറച്ചത്. ഇപ്പോള്‍തന്നെ പല സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 2006 ല്‍ 1511 കോളേജുകളില്‍ 6.50 ലക്ഷം വിദ്യാര്‍ത്ഥികളുണ്ടായിരുന്നത്.

2014-16 ല്‍  3346 കോളേജുകളിലായി 16.7 ലക്ഷം വിദ്യാര്‍ത്ഥികള്‍. ഒരുവര്‍ഷം 15 ലക്ഷം ബിരുദധാരികള്‍ പുറത്തിറങ്ങി തൊഴില്‍രഹിതരാകുന്നു. സോഫ്റ്റ്‌വെയര്‍ മേഖലയില്‍ 18.43 ശതമാനം മാത്രമാണ് തൊഴില്‍ സാധ്യതയുള്ളവര്‍. അടിസ്ഥാന സൗകര്യങ്ങളും യോഗ്യതയുമുള്ള അദ്ധ്യാപകരും ഇല്ലാത്ത 558 കോളേജുകള്‍ക്കാണ് അംഗീകാരം നഷ്ടപ്പെട്ടത്. പല സ്വാശ്രയ കോളേജുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ആറുലക്ഷം എഞ്ചിനീയറിങ് സീറ്റുകള്‍ കുറയ്‌ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

Kerala

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

India

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പുതിയ വാര്‍ത്തകള്‍

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

അനുശ്രീ ചന്ദ്രന്‍ (കവിത), മിഥുന്‍ അയ്യപ്പന്‍ (കഥ), സുബിന്‍ ധര്‍മ്മല്‍ (ലേഖനം)

തപസ്യ സുവര്‍ണോത്സവം: സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.