Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എസ്എൻഡിപിയുടെ പുതിയ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 10:16 pm IST
in Vicharam

എസ്എൻഡിപി യോഗം രാഷ്‌ട്രീയപാർട്ടി രൂപീകരിക്കാൻ പോകുന്നു എന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം ഇടതു-വലതു പാർട്ടികളെ പ്രത്യേകിച്ച് ഇടതുപക്ഷത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. എസ്എൻഡിപി രാഷ്‌ട്രീയ പാർട്ടിയുണ്ടാക്കിയാൽ ബിജെപിയുമായി സഹകരിക്കാനുള്ള സാധ്യതയാണ് ഇരുമുന്നണികളേയും ഒരുപോലെ പ്രകോപിതരാക്കുന്നത്. സിപിഎമ്മാണ് ഈ വിഷയത്തിൽ കൂടുതൽ പ്രതിരോധത്തിലായിരിക്കുന്നത്.

അടുത്തിടെ ഒരു ഘോഷയാത്രയിൽ ഡിവൈഎഫ്‌ഐ ശ്രീനാരായണഗുരുവിനെ കുരിശിലേറ്റിയ നിശ്ചലദൃശ്യം അവതരിപ്പിച്ചത് സിപിഎമ്മിനെ വിവാദത്തിലകപ്പെടുത്തിയിരുന്നു. വെളുക്കാൻ തേച്ചത് പാണ്ടായ ജാള്യതയിലാണ് സിപിഎം. മഞ്ഞവസ്ത്രം ധരിച്ച ഗുരുവിനെ രണ്ടുപേർ കുരിശിൽ തറയ്‌ക്കുന്നതായിരുന്നു ദൃശ്യം. ഗുരുവിന്റെ വാക്യമായ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നത് തിരുത്തി പല ജാതി പല മതം പല ദൈവം എന്നാക്കുകയും ചെയ്തിരുന്നു. ഗുരുവിനെ അവഹേളിക്കാൻ ഇതിൽപ്പരം എന്താണ് വേണ്ടത്? സ്വാഭാവികമായും എസ്എൻഡിപി യോഗവും ശ്രീനാരായണ ഭക്തരും പ്രകോപിതരാകുകതന്നെ ചെയ്തു. ഇടതുപക്ഷത്തിന്റെ അണികളിൽ ഭൂരിഭാഗവും ശ്രീനാരായണീയരാണ്.

എസ്എൻഡിപി രാഷ്‌ട്രീയ പാർട്ടിയുണ്ടാക്കിയാൽ അത് തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയാവുമെന്ന് വിലയിരുത്തുന്നവരുണ്ട്. ഇതിനടിസ്ഥാനം വിശ്വഹിന്ദുപരിഷത് നേതാവ് പ്രവീൺ തൊഗാഡിയയുമായും  ബിജെപി പ്രസിഡന്റ് അമിത് ഷായുമായും വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയതും സിപിഎമ്മിന്റെ ആശങ്കയ്‌ക്ക് അടിസ്ഥാനമാണ്.

എസ്എൻഡിപി പാർട്ടി രൂപീകരണം ചർച്ചചെയ്തപ്പോൾ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പായി ഒരു തീരുമാനമെടുക്കാമെന്ന നിലപാടിൽ എത്തിയിരിക്കുകയാണ്. അതിനുമുൻപ് വെള്ളാപ്പള്ളി നടേശൻ  കാസർകോട് മുതൽ തിരുവനന്തപുരം രഥയാത്ര നടത്താനും നിശ്ചയിച്ചിട്ടുണ്ട്. മറ്റ് സാമുദായിക സംഘടനകളുമായും ചർച്ചനടത്തും. ഇതോടെ പാർട്ടിയിൽനിന്ന് പിന്നോക്ക-ദളിത് വിഭാഗങ്ങളുടെ വൻകൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്ന ഇടതുപാർട്ടികളുടെ ഭയം അസ്ഥാനത്തല്ല. യോഗക്ഷേമസഭാ നേതാവ്  കാളിദാസ ഭട്ടതിരിപ്പാട് വെള്ളാപ്പള്ളിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്.

എസ്എൻഡിപി പാർട്ടിയുണ്ടാക്കിയാൽ പിന്തുണക്കുമെന്നും അദ്ദേഹം  വാഗ്ദാനം ചെയ്യുന്നു. സ്വതന്ത്രമായ നിലപാട് സ്വീകരിക്കുമ്പോഴും ബിജെപിയോട് അയിത്തമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ എടുത്തുപറയുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ധാരണയുണ്ടാക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല. വെള്ളാപ്പള്ളി വളരെക്കാലമായി വിശാല ഹിന്ദു ഐക്യത്തിന്റെ വക്താവാണ്. പക്ഷേ എൻഎസ്എസ് ഈ ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഇടതു-വലതു മുന്നണികൾ ന്യൂനപക്ഷ പ്രീണനം നടത്തുകയും ഭൂരിപക്ഷസമുദായത്തെ അവഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സാമൂഹിക നീതിയ്‌ക്കായി പൊരുതാൻ ഒരു രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കേണ്ടതാണെന്ന പൊതുവികാരമാണ് എസ്എൻഡിപി യോഗ സമ്മേളനത്തിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും പ്രകടിപ്പിച്ചത്.

നായാടി മുതൽ നമ്പൂരിവരെയുള്ളവരുമായി ആശയവിനിമയം നടത്തി നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി രൂപീകരിക്കാനാണ് എസ്എൻഡിപി യോഗ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ എസ്എൻഡിപി രഹസ്യതീരുമാനം എടുത്തതായും പറയപ്പെടുന്നു. പാർട്ടി പ്രഖ്യാപനം ഡിസംബറിലെ കേരള യാത്രയിൽ ഉണ്ടാകുമെന്ന് അറിയുന്നു. ഭൂരിപക്ഷ സമുദായങ്ങളുടെ കൂട്ടായ്‌മ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഈ യാത്ര.

എസ്എൻഡിപിയുടെ താൽപ്പര്യങ്ങൾക്കല്ല, ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുന്ന മുന്നണികളുടെ നിലപാടുകൾക്കെതിരെയാണ് പാർട്ടി രൂപീകരിക്കുന്നതെന്നും സാമൂഹ്യനീതി എന്ന മുദ്രാവാക്യത്തിനായിരിക്കും പ്രാധാന്യം നൽകുകയെന്നും വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്നു. കേരളത്തിൽ ഇന്ന് യുഡിഎഫ് സർക്കാർ അന്ധമായ ക്രൈസ്തവ-മുസ്ലിം പ്രീണന നയമാണല്ലൊ കൈക്കൊള്ളുന്നത്. അവർ ആവശ്യപ്പെടുന്നതെന്തും, അറബിക് സർവകലാശാലവരെ നൽകാൻ അധികാരമോഹിയായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയ്യാറാകുന്നതിനെ എന്തുവിലകൊടുത്തും ചെറുക്കേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തിൽ  എസ്എൻഡിപിയുടെ ഇപ്പോഴത്തെ നീക്കം സ്വാഗതാർഹമാണ്. അതേസമയം, മാറിവരുന്ന രാഷ്‌ട്രീയ കാലാവസ്ഥ ചൂഷണം ചെയ്ത് മുതലെടുപ്പ് നടത്താൻ യുഡിഎഫ് നേതൃത്വം ശ്രമിക്കും. ഇത് തിരിച്ചറിയാനുള്ള ബുദ്ധി ബന്ധപ്പെട്ടവർക്ക് ഉണ്ടാവണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Career

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.