Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കറവൂരിലെ മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 11:00 am IST
in Kollam

പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ ചണ്ണക്കാമണ്ണില്‍ ആരംഭിച്ച മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നു.

നിര്‍മ്മാണം നിലച്ചിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ തിരിഞ്ഞുപോലും നോക്കുന്നില്ല.

വനം വന്യജീവി വകുപ്പില്‍ നിന്ന് അനുവദിച്ച ഒന്നേകാല്‍ കോടി രൂപ വിനിയോഗിച്ചാണ് മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഓഫീസ്, ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകള്‍, വനം കേസുകളിലെ പ്രതികളെ പാര്‍പ്പിക്കാന്‍ സെല്‍ എന്നിവയാണ് ഫോറസ്റ്റ് സ്‌റ്റേഷനില്‍ ഒരുക്കുന്നത്. 2013ല്‍ വനം മന്ത്രിയായിരുന്ന കെ.ബി.ഗണേശ്കുമാറാണ് പദ്ധതിക്ക് മുന്‍കൈയെടുത്ത് പണം അനുവദിച്ചത്. ജൂണില്‍ നിര്‍മ്മാണോദ്ഘാടനം നടന്നു.

കെട്ടിടം പകുതിയോളം പൂര്‍ത്തിയായെങ്കിലും നാളിതുവരെ നല്‍കിയത് 18 ലക്ഷം രൂപ മാത്രം. അന്നത്തെ ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പാരവയ്‌പ് കാരണം ആദ്യഘട്ടം നല്‍കിയ ബില്‍ മാറുന്നതില്‍ വരെ കാലതാമസമുണ്ടായി. ഇതോടെ നിര്‍മ്മാണം നിലയ്‌ക്കുകയായിരുന്നു.

മൂന്ന് മാസത്തിന് ശേഷമാണ് 18 ലക്ഷത്തിന്റെ ബില്‍ മാറിയത്. തുടര്‍ന്ന് പണി പുനരാരംഭിച്ചെങ്കിലും ചില നൂലാമാലകകള്‍ കാരണം വീണ്ടും നിലച്ചു. ഇതിനിടെ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിന് നിവേദനം നല്‍കി വീണ്ടും തുടങ്ങിയ നിര്‍മ്മാണം ഒക്ടോബറോടെ വീണ്ടും നിലച്ചു. പിന്നീട് മാസങ്ങള്‍ കഴിഞ്ഞിട്ടും പണി പുനരാരംഭിക്കാത്തതിനാല്‍ 2014 ജനുവരിയോടെ കോണ്‍ട്രാക്ടറെ നീക്കി വനംവകുപ്പ് ഇയാളെ കരിമ്പട്ടികയില്‍പ്പെടുത്തി. എസ്റ്റിമേറ്റ് തുകയില്‍ വര്‍ധന വരുത്തി അന്നത്തെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ബിനാമിയെ വച്ച് പണികള്‍ ആരംഭിക്കുന്നതിനായി പുതിയ ടെണ്ടറിന് നടപടി ആരംഭിച്ചു. ഇതിനിടെ ബെല്‍റ്റ് വാര്‍പ്പ് വരെയുളള പണികള്‍ പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി.

2015 മാര്‍ച്ച് 31ന് മുമ്പ് പണിപൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ.

തുടര്‍ന്നുള്ള പണികള്‍ കരാറുകാരന്‍ സ്ഥലവാസികളായ രണ്ടുപേര്‍ക്ക് സബ് കോണ്‍ട്രാക്ട് നല്‍കി. മെയിന്‍ വാര്‍പ്പിനുള്ള ഘട്ടംവരെ പൂര്‍ത്തിയാക്കി. ഒരു പാര്‍ട്ട് ബില്‍ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വനംവകുപ്പ് അനുവദിച്ചില്ല. ഇതോടെ പണികള്‍ വീണ്ടും നിലച്ചു. പണികള്‍ പൂര്‍ത്തിയാക്കി ബില്‍ വാങ്ങാനായിരുന്നു വനംവകുപ്പ് നിര്‍ദേശം. കാലാവധി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാല്‍ സെപ്തംബര്‍വരെ സമയം നീട്ടിനല്‍കിയെന്ന് വനംവകുപ്പ് പറയുന്നു.

എന്നാല്‍ പണിപൂര്‍ത്തിയായതിന്റെ പാര്‍ട്ട് ബില്‍ നല്‍കിയാല്‍ പണികള്‍ എത്രയും വേഗം തീര്‍ക്കാമെന്ന് കോണ്‍ട്രാക്ടര്‍ പറയുന്നു. എന്നാല്‍ ഇത് അംഗീകരിക്കുവാന്‍ വനംവകുപ്പ് തയ്യാറല്ല. എന്തായാലും നൂലാമാലകളില്‍പ്പെട്ട് പണി മുടങ്ങി കിടക്കുന്ന കെട്ടിടം കാടുകയറി നശിക്കുകയാണ്. മാസങ്ങളായി പണിനിലച്ച മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ കെട്ടിടം കാട് കയറി നശിക്കുകയാണ്. നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രിക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കുവാനും തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം ആരംഭിക്കാനുമാണ് നാട്ടുകാരുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.