Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അടിയറവ് പറഞ്ഞ യമധര്‍മന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 03:23 pm IST
in Samskriti

മാദ്രി രാജാവിന്റെ പുത്രി സഖിമാരുമൊത്ത് നടന്നുല്ലസിക്കുവാനിറങ്ങി. രാജ്യത്തിനടുത്ത ഗ്രാമത്തിനു സമീപത്തെ വനത്തിലൂടെ യാത്രയായി. അവിടെവച്ച് അതിസുന്ദരനായ ഒരു മുനി കുമാരനെ കണ്ടുമുട്ടി. യൗവ്വനദശയിലുള്ള കുമാരിക്ക് അദ്ദേഹത്തെ ഭര്‍ത്താവായി കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നി. സഖിമാരുമായി അതേക്കുറിച്ച് ചര്‍ച്ച ചെയ്തു. കുമാരിയുടെ മനസ്സില്‍ മുനികുമാരന്‍ നിറഞ്ഞു. മഹാരാജാവ് ഈ വിവരം അറിഞ്ഞ് അവള്‍ക്കുനേരെ കയര്‍ത്തു. നീയെന്തവിവേകമാണ് കാണിക്കുന്നത്. ആരാ എന്താ എന്നൊന്നും അറിയാത്ത മുനികുമാരന്മാരെ മോഹിക്കയോ. ഈ ബഹളത്തിനിടയിലാണ് നാരദമുനി അവിടെ എത്തിയത്. ഇതേപ്പറ്റി ഞാന്‍ അന്വേഷിച്ചുവരാം അങ്ങ് വെറുതെ കോപിക്കരുത്.

അന്ധനായ സാല്വരാജപുത്രനാണവന്‍. സത്യവാന്‍ എന്നാണ് നാമം. പക്ഷേ ഒരേ ഒരു വര്‍ഷമേ അയാള്‍ക്ക%R4യുസ്സ് കാണൂ. കോപിഷ്ഠനായ രാജാവിന് ഒപ്പം ആധികൂടിയായിത്തീര്‍ന്നു.

മകളെ പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. ആ വിവാഹം ഗംഭീരമായി നടത്തി. ഭര്‍ത്താവിന്റെ ആയുസ്സിനായി രാജകുമാരി ശക്തമ%BUയ പ്രാര്‍ത്ഥനയില്‍ ലയിച്ചു. ഒരു വര്‍ഷം തികയും മുമ്പായി ഒരാഴ്ച കഠിനവ്രതത്തില്‍ കഴിഞ്ഞു.

ആയുസ് തീരും എന്നുള്ള ദിവസം കുമാരന്‍ വിറക് ശേഖരിക്കുവാന്‍ യാത്രയായത് അടുത്തുളള വനത്തിലായിരുന്നു. കുമാരിയും കൂടെ പുറപ്പെട്ടു. മരം മുറിയ്‌ക്കുന്നതിനിടയില്‍ അദ്ദേഹം കുഴഞ്ഞ് വീണു. ഏതുനിമിഷവും എന്തുസംഭവിക്കും എന്ന് അറിയാമായിരുന്നതിനാല്‍ ആ കുമാരി നല്ല മുന്‍കരുതലെടുത്തിരുന്നു. ഭര്‍ത്താവിനെ തന്റെ മടിയില്‍ കിടത്തി ശുശ്രൂഷിച്ചു. ചുറ്റും നോക്കിയ%QA്പോള്‍ യമധര്‍മരാജാവ് അടുത്തെത്തിക്കഴിഞ്ഞു.

അടുത്തനിമിഷം തന്റെ ഭര്‍ത്താവിനെ പിടികൂടും  എന്നു മനസ്സിലായി. തന്റെ പ്രാര്‍ത്ഥനയെല്ലാം വിഫലമാവുമോ? എന്നായി ചിന്ത. അദ്ദേഹത്തെ ഒരാള്‍ക്കും വിട്ടുകൊടുക്കില്ല എന്ന് തീര്‍ച്ചപ്പെടുത്തി മാറോട് ചേര്‍ത്തുപിടിച്ചു. യമധര5E0‍മനുണ്ടോ വിടുന്നു. മുനി കുമാരന്റെ ദേഹം വരിഞ്ഞുചുറ്റാന്‍ തുടങ്ങി. ”നിങ്ങള്‍  എന്റെ പ്രിയതമനെ എന്തു ചെയ്യുന്നു.” സത്യവാന്റെ ഭാര്യ ചോദിച്ചു.”ഞാന്‍ ഇവനെ കൊണ്ടുപോകയാണ്. ആയുസ് തീര്‍ന്നാല്‍ പിന്നെ ഭൂമിയിലാര്‍ക്കും സ്ഥാനമില്ല.” യമധര്‍മന്‍ പറഞ്ഞു.

”എന്നാല്‍ ഞാനും ഒപ്പംവരും ഞങ്ങള്‍ വേര്‍പിരിയില്ല. അത്രയ്‌ക്കിഷ്ടമാണെനിയ്‌ക്ക്. ഒരുവര്‍ഷംപോലുമായില്ല. ഞങ്ങള്‍ ഒന്നായിട്ട്…’

”അതെല്ലാം ശരിയാവും. നീയെന്റെ കൂടെ വരരുത് ആ പ്രദേശത്തേക്ക് നിനക്ക് കടക്കുവാന്‍ അധികാരമൊന്നുമില്ല. നിനക്കെന്തു വരം വേണം” യമധര്‍മന്‍ അവളെ ഒഴിവാക്കാന്‍ വേണ്ടി ചോദിച്ചു. മൂന്ന് വരം നേടി. അച്ഛന്റെ കണ്ണ് തെളിയണം, നഷ്ടപ്പെട്ട രാജ്യം തിരിച്ചു കിട്ടണം; എനിയ്‌ക്ക് ധാരാളം പുത്രന്മാ5E0ും വേണം ഇതായിരുന്നു നേടിയ വരങ്ങള്‍.

യമധര്‍മന്‍ അറിയാതെ കുരുക്കില്‍ വീഴുകയായിരുന്നു. പതിവ്രതയായ സാവിത്രിയ്‌ക്ക് പുത്രന്മാരെ ലഭിക്കണമെങ്കില്‍ സത്യവാനെ തിരിയെ നല്‍കാതെ വയ്യ. ഒടുവില്‍ വരിഞ്ഞ് കെട്ടിക്കൊണ്ടുപോകാന്‍ നിശ്ചയിച്ച ആ ജീവനെ തിരികെ നല്‍കേണ്ടിവന്നു. അവളുടെ ഉറച്ച പ്രാര്‍ത്ഥനയാലാണ് സത്യവാനും സാവിത്രിയും ഒന്നായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.