Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്യമന്തകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 08:15 pm IST
in Samskriti

സത്രാജിത്തും സൂര്യനും അടുത്തസുഹൃത്തുക്കളായിരുന്നു. സത്രാജിത്തിന് സുഹൃത്തെന്നതിന്നാല്‍ത്തന്നെ തന്റെ കൈവശമുണ്ടായിരുന്ന സ്യമന്തക രത്‌നത്തിനെ സമ്മാനിയ്‌ക്കുകയായിരുന്നു. അതീവശോഭയാണ് ആരത്‌നത്തിന്.

അതുമായി സത്രാജിത്ത് ദ്വാരകയിലേയ്‌ക്ക് വന്നു. ദിവ്യമായ അതിന്റെ ശോഭയാല്‍ അവിടമാകെ സൂര്യതേജസ്സുപോലെ വിളങ്ങി. ആ വരുന്നത് സൂര്യഭഗവാനാണെന്ന് കൃഷ്ണനോട് ദ്വാരകാവാസികള്‍ തെറ്റിദ്ധാരണയോടെ പറഞ്ഞു. അത്‌കേട്ട് കൃഷ്ണന്‍ ചിരിച്ചു. അവിടെ കൂടിയിരിക്കുന്നവരോട് സ്യമന്തകമണിയുമായിവരുന്നത് സത്രാജിത്താണ് എന്ന് കൃഷ്ണന്‍ തിരുത്തുകയുണ്ടായി.

ഈ മണി തനിക്ക് വലിയ ഐശ്വര്യമാണ് നല്‍കുന്നതെന്നും, സൂര്യന്‍ സമ്മാനിച്ചതാണെന്നും സത്രാജിത്ത് കൃഷണനെ ധരിപ്പിച്ചു. എന്നാല്‍ ഇത് ഉഗ്രസേന മഹാരാജന്റെ പക്കല്‍ വയ്‌ക്കുന്നതല്ലേ നല്ലതെന്നും കൃഷ്ണന്‍ സത്രാജിത്തിനോട് ആരാഞ്ഞു.

ഈ ചോദ്യം സത്രാജിത്തില്‍ സംശയമേറെ വളര്‍ത്തി. ഒരു വേള തന്നില്‍നിന്നും സ്യമന്തകം കൃഷ്ണന്‍ അപഹരിക്കില്ലേ എന്നും ശങ്കിച്ചു. അതിനിടവരുത്താതെ സ്യമന്തകം അനുജന്‍ പ്രസേനനു നല്‍കുകയായിരുന്നു. പ്രസേനന്‍ അതുംകൊണ്ട് നായാട്ടിന് പുറെപ്പട്ടു. കുതിരപ്പുറത്ത് അത്യന്തം ശോഭയുള്ള മണിയുമായി വരുന്ന പ്രസേനനേയും കുതിരയേയും കാട്ടിലുള്ള ഒരുസിംഹം വകവരുത്തി, സ്യമന്തകവുമായി കടന്നു. പ്രസേനനെ കാണാതായതോടെ നാട്ടില്‍ സംസാരമായി. കൃഷ്ണന് സ്യമന്തകത്തില്‍ ഒരു കണ്ണുണ്ടായിരുന്നു. ഇപ്പോള്‍ സ്യമന്തകവുമായി നായാട്ടിനു പോയ പ്രസേനനേയും കാണുന്നില്ല.കെട്ടുകഥകള്‍ പ്രചരിക്കാന്‍ ഇതില്‍പ്പരം വേറെ ഒന്നുംവേണ്ട.

എന്നാല്‍ സത്യാവസ്ഥ എല്ലാവരേയും അറിയിക്കേണ്ടത് തന്റെ കര്‍ത്തവ്യംതന്നെ. കൃഷ്ണന്‍ പ്രസേനനെത്തിരക്കി ഇറങ്ങി. വനാന്തരത്തില്‍ പ്രസേനന്‍, ഒപ്പമുണ്ടായിരുന്ന കുതിര എന്നിവ ചത്തുകിടക്കുന്നതായിക്കണ്ടു. സിംഹത്തിന്റെ കാല്‍പ്പാടുകളാണ് തുടര്‍ന്ന് കണ്ടത്. ലക്ഷ്യത്തിലേയ്‌ക്ക് കൃഷ്ണന്‍ പിന്നെയും യാത്ര തുടര്‍ന്നു. അല്‍പ്പം ചെന്നപ്പോള്‍ സിംഹവും ചത്തുകിടപ്പുണ്ടായിരുന്നു. പിന്നീട് കാണുന്നത് ഒരു കരടിയുടെ കാല്‍പാടുകളായിരുന്നു.

തുടര്‍ന്ന് കരടിയുടെ പാദങ്ങള്‍ പിന്തുടര്‍ന്നു.

സാധാരണ ഭക്തരാണ് ഭഗവാന്റെ പാദങ്ങള്‍ തേടുക. ഇവിടെ ഭക്തന്റെ കാലടികള്‍ തേടുകയാണ് ഭഗവാന്‍. ഒടുവില്‍ ചെന്നെത്തിയത് ഒരു ഗുഹയ്‌ക്കകത്തും. അവിടെ കുട്ടികള്‍ സ്യമന്തകം എടുത്ത് കളിക്കുകയായിരുന്നു. സുകുമാരനെന്ന പുത്രനോട് അവന്റെ അമ്മ പറഞ്ഞ്‌കൊടുക്കുന്നുണ്ടായിരുന്നു. കുതിരയേയും പ്രസേനനേയും സിംഹം കൊന്നു. സിംഹത്തെകൊന്ന് കൊണ്ടുവന്ന ആസ്യമന്തകമാണ് ഇപ്പോള്‍നിന്റെ കൈവശമിരിക്കുന്നത് എന്നു പറഞ്ഞ് തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് ഭഗവാനെത്തന്നെ.

അവര്‍ ഉറക്കെ കരഞ്ഞു. ഇതുകേട്ട് അവിടെയെത്തിയ ജാംബവാനും കൃഷ്ണനുമായി അതിഘോരയുദ്ധം. അതാവട്ടെ ഇരുപത്തൊന്ന് ദിവസം നീണ്ടു. ഭഗവാന്റെ ഒപ്പംവന്നവര്‍ അകത്തുപോയ ഭഗവാനെകാണാതെ കുറച്ചുകാലം അവിടെ കാത്തുനിന്നു. പിന്നീട് ദ്വാരകയില്‍ ചെന്ന്  കൃഷ്ണന്‍ മരിച്ചിട്ടുണ്ടാവും, ഗുഹക്കകത്ത് പോയഭഗവാനെ കാണാന്‍തന്നെയില്ല. സാധാരണ എല്ലാം നിഷ്പ്രയാസം സാധിച്ചുവരുന്ന കൃഷ്ണന്‍ ഇത്രകാലമായിട്ടും വരാത്തത് മരിച്ചതിനാലാവും എന്ന് തീര്‍ച്ചയാക്കി ഭഗവാന്റെ ശേഷക്രിയകള്‍ നടത്തി.

അതും ഭഗവാന് ശക്തി ഇരട്ടിപ്പിച്ചു.

പിന്നെ നിഷ്പ്രയാസം ജാംബവാനെ കീഴ്‌പ്പെടുത്തി. ഭഗവാനാണെന്ന് അറിഞ്ഞുതന്നെയാണത്രേ ജാംബവാന്റെ യുദ്ധം എന്നും പറയാറുണ്ട്. എന്തായാലും സന്തോഷത്താല്‍ മകള്‍ ജാംബവതിയെ ഭഗവാന് സ്യമന്തകത്തോടൊപ്പം നല്‍കി. താന്‍കൊണ്ടുവന്ന സ്യമന്തകം സത്രാജിത്തിന് നല്‍കി. അതിന് പ്രായശ്ചിത്തമെന്നോണം തന്റെ മകള്‍ പത്മാവതിയെ ഭഗവാന് സത്രാജിത്തും നല്‍കി. കൃഷ്ണന്‍ പറഞ്ഞതിന്‍ പ്രകാരം സ്യമന്തകം ഉഗ്രസേനമഹാരാജാവിനുനല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

Kerala

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

News

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

Kerala

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

Kerala

ശബരിമലയില്‍ കയറിയ സ്ത്രീകള്‍ യഥാര്‍ത്ഥ വിശ്വാസികളായിരുന്നോ എന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

പുതിയ വാര്‍ത്തകള്‍

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി നിര്‍ണ്ണായക ശക്തിയാകും, ഭരണം യുഡിഎഫിന്

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.