Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്യമന്തകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 08:15 pm IST
in Samskriti

സത്രാജിത്തും സൂര്യനും അടുത്തസുഹൃത്തുക്കളായിരുന്നു. സത്രാജിത്തിന് സുഹൃത്തെന്നതിന്നാല്‍ത്തന്നെ തന്റെ കൈവശമുണ്ടായിരുന്ന സ്യമന്തക രത്‌നത്തിനെ സമ്മാനിയ്‌ക്കുകയായിരുന്നു. അതീവശോഭയാണ് ആരത്‌നത്തിന്.

അതുമായി സത്രാജിത്ത് ദ്വാരകയിലേയ്‌ക്ക് വന്നു. ദിവ്യമായ അതിന്റെ ശോഭയാല്‍ അവിടമാകെ സൂര്യതേജസ്സുപോലെ വിളങ്ങി. ആ വരുന്നത് സൂര്യഭഗവാനാണെന്ന് കൃഷ്ണനോട് ദ്വാരകാവാസികള്‍ തെറ്റിദ്ധാരണയോടെ പറഞ്ഞു. അത്‌കേട്ട് കൃഷ്ണന്‍ ചിരിച്ചു. അവിടെ കൂടിയിരിക്കുന്നവരോട് സ്യമന്തകമണിയുമായിവരുന്നത് സത്രാജിത്താണ് എന്ന് കൃഷ്ണന്‍ തിരുത്തുകയുണ്ടായി.

ഈ മണി തനിക്ക് വലിയ ഐശ്വര്യമാണ് നല്‍കുന്നതെന്നും, സൂര്യന്‍ സമ്മാനിച്ചതാണെന്നും സത്രാജിത്ത് കൃഷണനെ ധരിപ്പിച്ചു. എന്നാല്‍ ഇത് ഉഗ്രസേന മഹാരാജന്റെ പക്കല്‍ വയ്‌ക്കുന്നതല്ലേ നല്ലതെന്നും കൃഷ്ണന്‍ സത്രാജിത്തിനോട് ആരാഞ്ഞു.

ഈ ചോദ്യം സത്രാജിത്തില്‍ സംശയമേറെ വളര്‍ത്തി. ഒരു വേള തന്നില്‍നിന്നും സ്യമന്തകം കൃഷ്ണന്‍ അപഹരിക്കില്ലേ എന്നും ശങ്കിച്ചു. അതിനിടവരുത്താതെ സ്യമന്തകം അനുജന്‍ പ്രസേനനു നല്‍കുകയായിരുന്നു. പ്രസേനന്‍ അതുംകൊണ്ട് നായാട്ടിന് പുറെപ്പട്ടു. കുതിരപ്പുറത്ത് അത്യന്തം ശോഭയുള്ള മണിയുമായി വരുന്ന പ്രസേനനേയും കുതിരയേയും കാട്ടിലുള്ള ഒരുസിംഹം വകവരുത്തി, സ്യമന്തകവുമായി കടന്നു. പ്രസേനനെ കാണാതായതോടെ നാട്ടില്‍ സംസാരമായി. കൃഷ്ണന് സ്യമന്തകത്തില്‍ ഒരു കണ്ണുണ്ടായിരുന്നു. ഇപ്പോള്‍ സ്യമന്തകവുമായി നായാട്ടിനു പോയ പ്രസേനനേയും കാണുന്നില്ല.കെട്ടുകഥകള്‍ പ്രചരിക്കാന്‍ ഇതില്‍പ്പരം വേറെ ഒന്നുംവേണ്ട.

എന്നാല്‍ സത്യാവസ്ഥ എല്ലാവരേയും അറിയിക്കേണ്ടത് തന്റെ കര്‍ത്തവ്യംതന്നെ. കൃഷ്ണന്‍ പ്രസേനനെത്തിരക്കി ഇറങ്ങി. വനാന്തരത്തില്‍ പ്രസേനന്‍, ഒപ്പമുണ്ടായിരുന്ന കുതിര എന്നിവ ചത്തുകിടക്കുന്നതായിക്കണ്ടു. സിംഹത്തിന്റെ കാല്‍പ്പാടുകളാണ് തുടര്‍ന്ന് കണ്ടത്. ലക്ഷ്യത്തിലേയ്‌ക്ക് കൃഷ്ണന്‍ പിന്നെയും യാത്ര തുടര്‍ന്നു. അല്‍പ്പം ചെന്നപ്പോള്‍ സിംഹവും ചത്തുകിടപ്പുണ്ടായിരുന്നു. പിന്നീട് കാണുന്നത് ഒരു കരടിയുടെ കാല്‍പാടുകളായിരുന്നു.

തുടര്‍ന്ന് കരടിയുടെ പാദങ്ങള്‍ പിന്തുടര്‍ന്നു.

സാധാരണ ഭക്തരാണ് ഭഗവാന്റെ പാദങ്ങള്‍ തേടുക. ഇവിടെ ഭക്തന്റെ കാലടികള്‍ തേടുകയാണ് ഭഗവാന്‍. ഒടുവില്‍ ചെന്നെത്തിയത് ഒരു ഗുഹയ്‌ക്കകത്തും. അവിടെ കുട്ടികള്‍ സ്യമന്തകം എടുത്ത് കളിക്കുകയായിരുന്നു. സുകുമാരനെന്ന പുത്രനോട് അവന്റെ അമ്മ പറഞ്ഞ്‌കൊടുക്കുന്നുണ്ടായിരുന്നു. കുതിരയേയും പ്രസേനനേയും സിംഹം കൊന്നു. സിംഹത്തെകൊന്ന് കൊണ്ടുവന്ന ആസ്യമന്തകമാണ് ഇപ്പോള്‍നിന്റെ കൈവശമിരിക്കുന്നത് എന്നു പറഞ്ഞ് തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് ഭഗവാനെത്തന്നെ.

അവര്‍ ഉറക്കെ കരഞ്ഞു. ഇതുകേട്ട് അവിടെയെത്തിയ ജാംബവാനും കൃഷ്ണനുമായി അതിഘോരയുദ്ധം. അതാവട്ടെ ഇരുപത്തൊന്ന് ദിവസം നീണ്ടു. ഭഗവാന്റെ ഒപ്പംവന്നവര്‍ അകത്തുപോയ ഭഗവാനെകാണാതെ കുറച്ചുകാലം അവിടെ കാത്തുനിന്നു. പിന്നീട് ദ്വാരകയില്‍ ചെന്ന്  കൃഷ്ണന്‍ മരിച്ചിട്ടുണ്ടാവും, ഗുഹക്കകത്ത് പോയഭഗവാനെ കാണാന്‍തന്നെയില്ല. സാധാരണ എല്ലാം നിഷ്പ്രയാസം സാധിച്ചുവരുന്ന കൃഷ്ണന്‍ ഇത്രകാലമായിട്ടും വരാത്തത് മരിച്ചതിനാലാവും എന്ന് തീര്‍ച്ചയാക്കി ഭഗവാന്റെ ശേഷക്രിയകള്‍ നടത്തി.

അതും ഭഗവാന് ശക്തി ഇരട്ടിപ്പിച്ചു.

പിന്നെ നിഷ്പ്രയാസം ജാംബവാനെ കീഴ്‌പ്പെടുത്തി. ഭഗവാനാണെന്ന് അറിഞ്ഞുതന്നെയാണത്രേ ജാംബവാന്റെ യുദ്ധം എന്നും പറയാറുണ്ട്. എന്തായാലും സന്തോഷത്താല്‍ മകള്‍ ജാംബവതിയെ ഭഗവാന് സ്യമന്തകത്തോടൊപ്പം നല്‍കി. താന്‍കൊണ്ടുവന്ന സ്യമന്തകം സത്രാജിത്തിന് നല്‍കി. അതിന് പ്രായശ്ചിത്തമെന്നോണം തന്റെ മകള്‍ പത്മാവതിയെ ഭഗവാന് സത്രാജിത്തും നല്‍കി. കൃഷ്ണന്‍ പറഞ്ഞതിന്‍ പ്രകാരം സ്യമന്തകം ഉഗ്രസേനമഹാരാജാവിനുനല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.