Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശാലവീക്ഷണമുള്ള യതിവര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 08:03 pm IST
in Samskriti

നമ്മുടെ സാംസ്‌കാരിക ഭൂമിയെ വാനോളം ഉയര്‍ത്തിപ്പിടിച്ച സന്ന്യാസിവര്യന്മാരാണ് ഹൈന്ദവ നേതൃത്വത്തിന് പ്രചോദനബിന്ദു. അനാചാരങ്ങളാല്‍ മലീമസമായ മലയാളത്തിനെ മാറ്റിമറിച്ച യതിയാണ് ചട്ടമ്പി സ്വാമി തിരുവടികള്‍. മനുഷ്യന്‍ ആരാണെന്നും മനുഷ്യന്റെ സംസ്‌കൃതിയുടെ ലക്ഷ്യമെന്തെന്നും പഠിപ്പിച്ചുതന്ന മഹാത്മാവാണ് സ്വാമികള്‍. ദാരിദ്ര്യത്തിന്റെ കെട്ടുപാടില്‍ നിന്നും കത്തിജ്വലിച്ച അഗ്നിജ്വാലയാണ് ആ പ്രതിഭ. നാട്ടില്‍ നടമാടിയിരുന്ന വര്‍ഗ, വര്‍ണ, ചുറ്റുപാടുകള്‍ക്ക് നിയതമായ മാറ്റത്തെ സംഭാവന ചെയ്ത ഈ മഹാത്മാവ് ഇന്നും നമുക്ക് മാര്‍ഗദര്‍ശനം തന്നുകൊണ്ടിരിക്കുന്നു.

കാലം എത്രമാറിയാലും മാറാത്ത അന്ധവിശ്വാസങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. മഹര്‍ഷിമാരായി  അവതരിച്ച് നേര്‍വഴി കാണിച്ചുതന്നിട്ടും അതിലൊന്നും മനസ്സര്‍പ്പിക്കാതെ തെറ്റായ വഴിക്ക് നീങ്ങുന്നവര്‍ നമുക്കിടയിലുണ്ട്. കലികാലമാണെങ്കിലും അരുതാത്തതു പലതും ചുറ്റിലും നടക്കുന്നുണ്ടെങ്കിലും നല്ല മനസ്സുള്ളവര്‍ നിലനില്‍ക്കുന്നത് മഹാന്മാരായ സ്വാമിമാരുടെ പ്രവര്‍ത്തനങ്ങളാല്‍ തന്നെയാണ്.

1883 ലാണ് ശ്രീനാരായണ ഗുരു സ്വാമികളും ചട്ടമ്പി സ്വാമികളും തമ്മില്‍ സന്ധിച്ചത്. അതൊരു തുടക്കമായിരുന്നു. ഇരുവരുടേയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. സാമൂഹിക മുന്നേറ്റം. ആ ലക്ഷ്യത്തിന് വിജയം ഉണ്ടായി എന്നുവേണം അനുമാനിക്കാന്‍. അയിത്തം തുടങ്ങിയ അനാചാരത്തെ തല്ലിയൊതുക്കാന്‍ നമുക്കായി.

ഭാരതത്തിന്റെ തേജോമയമായ അവതാരമൂര്‍ത്തിവിവേകാനന്ദ സ്വാമികളുമായി ചട്ടമ്പി സ്വാമികള്‍ സംഭാഷണം നടത്തിയിട്ടുണ്ട്. 1892 ല്‍ എറണാകുളത്തായിരുന്നു ആ സംഭവം. അതിനടുത്ത വര്‍ഷമാണ് ചരിത്രസംഭവമായ ഷിക്കാഗോ പ്രസംഗം.

ഹൈന്ദവദര്‍ശനങ്ങള്‍ക്ക് ശക്തമായ അടിത്തറയിട്ടതിന് പിന്നില്‍ ചട്ടമ്പി സ്വാമികള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. 1853 ആഗസ്റ്റ് 25 നാണ് ചട്ടമ്പി സ്വാമികള്‍ ജനിച്ചത്. കുഞ്ഞന്‍ എന്നായിരുന്നു പൂര്‍വാശ്രമ നാമം. നങ്ങേമ പിള്ള വാസുദേവന്‍ നമ്പൂതിരി ദമ്പതികളുടെ പുത്രനാണ് അദ്ദേഹം.

നല്ല ഗുരുക്കന്മാരെ ലഭിച്ചതിന്റെ ഉള്‍വെളിച്ചത്താല്‍ സമൂഹത്തെ നയിക്കാനുള്ള ശക്തി ആ മഹാനുണ്ടായി. കൂലിപ്പണി ചെയ്തു വളര്‍ന്ന പാരമ്പര്യമാണ് സ്വാമികള്‍ക്ക്. ധിഷണാശക്തിയാല്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ തീര്‍ത്ത ഈ ബഹുമുഖ പ്രതിഭ സംഗീതത്തിലും പണ്ഡിതനായിരുന്നു. വേദാന്തത്തെ അറിയുകയും അതിനാല്‍ തന്നെ ശ്രീമാനായിത്തീരുകയും ചെയ്ത പാരംഗതനാണ് ചട്ടമ്പിസ്വാമികള്‍.

ഇതുപോലുള്ള നേതൃനിരയുടെ വലുപ്പത്തിലാണ് കേരളത്തിന്റെ ബൗദ്ധികമായ വളര്‍ച്ചയും. സാമൂഹ്യപരമായി വളര്‍ച്ച പ്രാപിച്ചതിന്റെ തെളിമയിലാണ് ലോകം മുഴുവന്‍ നമ്മുടെ നാടിനെ അറിയുന്നതും. സാംസ്‌കാരികമായി വളര്‍ന്നതും ഇന്നുകാണുന്ന പുരോഗതിയും കൈവരിച്ചതിനു പിന്നിലും സ്വാമികളെപ്പോലുള്ളവരുടെ പ്രവര്‍ത്തനം തന്നെയാണ്.

ചിന്തകളും പ്രഭാഷണങ്ങളും എഴുത്തുകളുംകൊണ്ട് നമ്മേയെല്ലാം പ്രബുദ്ധരാക്കിയെടുത്ത യതിവര്യന്മാരെ  മറക്കാനാലില്ലതന്നെ. അവര്‍ തന്ന തെളിമയാണ് നമ്മുടെ മാര്‍ഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.