Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

300 ടണ്‍ സ്വര്‍ണ്ണം വഹിക്കുന്ന നാസി സുവര്‍ണ്ണ ട്രെയിന്‍ പോളണ്ടില്‍ കണ്ടെത്തി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 01:14 am IST
in World

ലണ്ടന്‍: രത്‌നവും സ്വര്‍ണ്ണവും ആയുധങ്ങളും വിലകൂടിയ പെയിന്റുങ്ങുകളുമായി കാണാതായ നാസി ട്രെയിന്‍ കണ്ടെത്തിയതായി സ്വര്‍ണ്ണ വേട്ടക്കാര്‍. 300 ടണ്‍ സ്വര്‍ണ്ണം ട്രെയിനില്‍ ഉണ്ടെന്നാണ് കണക്ക്.  1945-ല്‍ രണ്ടാം ലോകയുദ്ധക്കാലത്ത് ഹംഗറിയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് 14,400 മില്യണ്‍ യുഎസ് ഡോളറിലേറെ മൂല്യമുള്ള സമ്പത്തുമായി പോയ നാസി ട്രെയിന്‍ കാണാതാവുകയായിരുന്നു. അതെക്കുറിച്ചുള്ള അന്വേഷണം ഒട്ടേറെ നടന്നെങ്കിലും വിവരങ്ങളൊന്നും ആധികാരികമായി കിട്ടിയിരുന്നില്ല. അതിനിടെയാണ് ട്രെയിന്‍ കണ്ടെത്തിയതായി വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ജര്‍മ്മന്‍കാരനും പോളണ്ടുകാരനുമായ രണ്ടു സുഹൃത്തുക്കളാണ് കണ്ടെത്തല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ നിധിയുടെ 10 ശതമാനം പ്രതിഫലം തന്നാല്‍ കൃത്യമായ വിവരം നല്‍കാമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടാം ലോകയുദ്ധക്കാലത്ത് സോവ്യറ്റ് സൈന്യം ജര്‍മ്മനിയെ സമീപിക്കുന്നുവെന്നറിഞ്ഞപ്പോള്‍ 150 മീറ്റര്‍ ദൈര്‍ഘ്യമുള്ള യുദ്ധോപകരണ വാഹന ട്രെയിനില്‍ ഈ സ്വത്തുക്കള്‍ കയറ്റി രക്ഷപ്പെടുത്താന്‍ നാസികള്‍ ശ്രമിക്കവേ ഇന്ന് പോളണ്ടിന്റെ ഭാഗമായ റോക്‌ലോ നഗരത്തില്‍വെച്ച് കാണാതാകുകയായിരുന്നു. ലോവര്‍ സിലേസിയന്‍ മലകളിലുള്ള സിയാസ് കാസിലിനടുത്തുള്ള ഒരു തുരങ്കത്തില്‍ കയറിയ ട്രെയിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലെന്നായിരുന്നു പില്‍ക്കാലത്തു കേട്ടത്. ഈ ടണല്‍ പില്‍ക്കാലത്ത് അടയ്‌ക്കപ്പെടുകയും അതെക്കുറിച്ച് വിവരമില്ലാതാവുകയും ചെയ്തു.

വെളിപ്പെടുത്തല്‍ നടത്തിയവരുടെ നിയമസഹായ കേന്ദ്രവുമായി സമ്പര്‍ക്കം ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോളണ്ടിലെ വാല്‍ബ്ര്‌സിച്ചിലെ കൗണ്‍സില്‍ ഓഫീസറായ മാര്‍ക്കിയ തൊകാര്‍സ്‌ക പറഞ്ഞു. ഇക്കാര്യത്തില്‍ നിയമജ്ഞര്‍, സൈനിക സംവിധാനം, പോലീസ്, ഫയര്‍ ബ്രിഗേഡ് തുടങ്ങിയവ നടപടികള്‍ തുടങ്ങിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

  • കേള്‍ക്കുമ്പോള്‍ കാതുകുളിരുമെങ്കിലും കാണുമ്പോള്‍ കണ്ണു മഞ്ഞളിച്ചു പോയേക്കാം, 300 ടണ്‍ സ്വര്‍ണ്ണം. ഇന്നത്തെ മൂല്യം നോക്കിയാല്‍ 14,400 മില്യണ്‍ യുഎസ് ഡോളറിലേറെ. രൂപയുടെ കണക്കിലെടുത്താല്‍ 93,60,000 ലക്ഷം കോടി രൂപ!
  • കണ്ടുകിട്ടിയാല്‍ അത് ലോകത്തെ വമ്പിച്ച നിധിതന്നെയായിരിക്കും. എന്നാല്‍, ഈ സ്വത്തുമുഴുവന്‍ നാസികള്‍ നാട്ടുകാരെ കൊള്ളയടിച്ചു സമ്പാദിച്ചു സൂക്ഷിച്ചതാണെന്നതാണ് ശ്രദ്ധേയം.
  • ഇതുകൂടാതെയാണ്, 200 മില്യണ്‍ ഡോളര്‍ വിലവരുന്ന ലോകപ്രശസ്തമായ പെയിന്റിങ്ങുകളും മറ്റും. വിലമതിക്കുന്ന സമ്പത്ത് ഏതു രൂപത്തിലുള്ളതും കൈക്കലാക്കി കരുതല്‍ ശേഖരമെന്ന നിലയില്‍ കടത്താനായിരുന്നു നാസിപ്പടയുടെ പദ്ധതി.
  • ഈ യുദ്ധ ട്രെയിന്‍ കണ്ടെത്തിയാലും തുരങ്കത്തിലാണുള്ളതെങ്കില്‍ അതിനെ സമീപിക്കുക ഏറെ സാഹസികമായിരിക്കുമെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
  • നാസികളുടെ വന്‍ ആയുധശേഖരം, അതില്‍ നാസികളുടെ ആണവായുധ പദ്ധതിയുടെ ആദിമ സാമഗ്രികള്‍ വരെ കണ്ടേക്കാമെന്ന്കരുതുന്നു.
  • 70 വര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്ന ഈ തുരങ്കത്തില്‍ അപകടകരമായ വാതകങ്ങള്‍ പോലുമുണ്ടായിരിക്കാമെന്നും കരുതുന്നു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

Kerala

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

Entertainment

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

പുതിയ വാര്‍ത്തകള്‍

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.