ഭാരത സൈന്യം അറസ്റ്റുചെയ്ത ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നല്ലെങ്കില്‍ ചൊവ്വയില്നിന്നൊ മറ്റോ വഴിതെറ്റി വന്ന വല്ല അന്യഗ്രഹജീവി ആയിരിക്കും. ഇയാളുടെ പേടകം വഴിയറിയാതെ പാകിസ്താനിലെ അല്‍ഖ്വയ്ദ ഓഫീസിനു മുകളില്‍ ഇറക്കിയതാവും.പാക്ഭീകരനാണെന്നു തെളിഞ്ഞപ്പോള്‍ പാക്കിസ്ഥാന് പുതിയ അടവ് പയറ്റുന്നു.
ഭാരതത്തില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് ഇതിനുമുമ്പ് പലതവണ തെളിഞ്ഞിട്ടുണ്ട്. ഇത്ര ചെറുപ്രായത്തില്‍ പൗരന്മാരെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യവും പാക്കിസ്ഥാന് മാത്രമാണ്.
മുഹമ്മദ് ഹനീഫ്
സ്വന്തം രാജ്യത്തിലെ പൗരന്മാരില് വര്‍ഗ്ഗീയവിഷം കുത്തിവെച്ച് തമ്മിലടിപ്പിച്ച് അതില്‍നിന്ന് നേട്ടംകൊയ്യുകയാണ് പാക്കിസ്ഥാന്. മുംബൈ ഭീകരാക്രമണത്തില്‍ അറസ്റ്റിലായ അജ്മല്‍ കസബ് താന്‍ പാക്പൗരനാണെന്നു സമ്മതിച്ചിട്ടും അത് അംഗീകരിക്കാന്‍ പാക്കിസ്ഥാന് ഭരണകൂടം തയ്യാറായിരുന്നില്ല.അന്നുപാക്കിസ്ഥാന് നടത്തിയ നാടകം ഇപ്പോള്‍ വീണ്ടും കളിക്കുന്നെന്നു മാത്രം.
ബിനോയ് തൃശ്ശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: