Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ കാണാന്‍ സുഷമയുടെ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2015, 07:14 pm IST
in World

ഗീത

കറാച്ചി: പതിനാലു വര്‍ഷമായി പാക്കിസ്ഥാനില്‍ കുടുങ്ങിയ, ഊമയും ബധിരയുമായ പെണ്‍കുട്ടിയെ കണ്ട് മേല്‍നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാക്കിസ്ഥാനിലെ ഭാരത ഹൈക്കമ്മീഷണര്‍ ടി.സി.എ. രാഘവനോട് നിര്‍ദ്ദേശിച്ചു.

ബോളിവുഡ് ഹിറ്റ് ഭജ്‌രംഗി ഭൈജാന്‍ എന്ന ചലച്ചിത്രത്തിലെ കഥപോലെയുള്ള സംഭവാണ് അരങ്ങേറിയിരിക്കുന്നത്.

കുട്ടിയായിരിക്കുന്ന സമയത്ത് അബദ്ധത്തില്‍ അതിര്‍ത്തിരേഖ കടന്ന് പാക്കിസ്ഥാനില്‍ എത്തിയതാണ് ഗീത. അന്ന് അവള്‍ക്ക് ഒന്‍പതുവയസാണ് ഉണ്ടായിരുന്നത്. പാക്കിസ്ഥാനില്‍ അലഞ്ഞു നടന്ന പെണ്‍കുട്ടിയെ പഞ്ചാബ് റേഞ്ചേഴ്‌സ് എന്ന അതിര്‍ത്തി രക്ഷാ സേനയാണ് ലാഹോറിലെ ഇധി സെന്റില്‍ എത്തിച്ചത്. അന്നുമുതുല്‍ ഇധി ഫൗണ്ടേഷന്‍ ഗീതയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു, ഫൗണ്ടേഷന്‍ മേധാവി ഫൈസല്‍ പറഞ്ഞു. ഫൗണ്ടേഷന്‍ അധികൃതരാണ് അവള്‍ക്ക് ഗീതയെന്ന പേരിട്ടത്. ഇപ്പോള്‍ ഗീതയ്‌ക്ക് 23 വയസുണ്ട്.

ഇത്രയും കാലമായിട്ടും അവള്‍ക്ക് ഇധി ഫൗണ്ടേഷന്‍ അധികൃതരുമായി കാര്യമായ ആശയവിനിമയം നടത്താന്‍ കഴിഞ്ഞിരുന്നില്ല. മൊബൈലില്‍ കാണിച്ച ഭാരതത്തിന്റെ മാപ്പ് അവള്‍ തിരിച്ചറിയുകയും  അതു കണ്ട് കരയുകയും ചെയ്തിരുന്നു, ഫൈസല്‍ പറഞ്ഞു. മാപ്പുകണ്ട് ആദ്യം ഝാര്‍ഖണ്ഡിലേക്കും പിന്നെ തെലങ്കാനയിലേക്കും വിരല്‍ ചൂണ്ടി.പിന്നെ തേങ്ങിക്കരഞ്ഞു,ഫൈസല്‍ തുടര്‍ന്നു. തനിക്ക് ഏഴ് സഹോദരന്മാരും നാലു സഹോദരിമാരുമുണ്ടെന്ന് അവള്‍ ആംഗ്യത്തിലൂടെ പറയുന്നു. ഹിന്ദി മാസികകളിലെ വാക്കുകള്‍ അവള്‍ കടലാസില്‍ പകര്‍ത്തിവയ്‌ക്കും. അത്രമാത്രം, ഫൈസല്‍ തുടരുന്നു.

ഇധി സെന്റില്‍ അവള്‍ക്കായി ഹിന്ദു ദേവന്മാരുടേയും ദേവതകളുടേയും ചിത്രം വച്ചിട്ടുള്ള മുറിയുണ്ട്. നേപ്പാളില്‍ നിന്ന് ഫൈസല്‍ അവള്‍ക്കായി ഗണപതി വിഗ്രഹംവരെ വാങ്ങാക്കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ഗീതയ്‌ക്കായി അന്‍സാര്‍ ബര്‍ണിയെന്ന മുന്‍മന്ത്രി ഫേസ്ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട്. ലക്ഷ്യം അവളുടെ തന്നെ.കഴിഞ്ഞവര്‍ഷം ഭാരത കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എത്തി അവളുടെ ഫോട്ടോയെടുത്ത് മടങ്ങി. പിന്നെ ഒന്നും ഉണ്ടായില്ല. ഫൈസല്‍ പറഞ്ഞു.അവളുടെ അഭിമുഖം ഭാരതത്തിലെ ചില മാധ്യങ്ങളില്‍ വന്നിരുന്നു. പക്ഷെ കുടുംബത്തെ കണ്ടെത്താനായില്ല.

പാക്കിസ്ഥാനിലെ ഒരുഹിന്ദുആണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പറഞ്ഞെങ്കിലും വീട്ടില്‍ മടങ്ങിയെത്തിയിട്ടേ വിവാഹമുള്ളൂവെന്നാണ് അവള്‍ ആംഗ്യത്തിലൂടെ പറയുന്നത്. കടലാസ് നല്‍കിയാല്‍ 193 എന്ന അക്കം അവള്‍ കുറിക്കും. വീട്ടുനമ്പര്‍ ആയിരിക്കുമെന്നാണ് ഫൈസലും മറ്റും കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

India

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

Gulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

പുതിയ വാര്‍ത്തകള്‍

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.