Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാതന്ത്യസമരത്തിന്റെ ചുഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:26 am IST
inSamskriti

ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരദ്ധ്യായമാണ് ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. നാടുമുഴുവന്‍ ആ മുദ്രാവാക്യം അലയടിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള സമരങ്ങളും ഹര്‍ത്താലുകളും പ്രകടനങ്ങളും. നാടാകെ സ്വാതന്ത്ര്യസമരമെന്ന മഹാസമുദ്രത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. വ്യവസായ പ്രമുഖരും, കൃഷിക്കാരും, തൊഴിലാളികളും, ഉദേ്യാഗസ്ഥന്‍മാരും, വീട്ടമ്മമാരും ആ സമരത്തില്‍ സജീവമായി പങ്കുചേര്‍ന്നു.

വിദ്യാര്‍ത്ഥികളും പഠിപ്പുപേക്ഷിച്ച് ആ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി.

ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ അവരുടെ വിദ്യാര്‍ത്ഥി ജീവിതം വേണ്ടെന്നുവച്ച് സ്വാതന്ത്ര്യ സമരത്തില്‍ സ്വയം പോരാളികളായി ചേര്‍ന്നു. അതിലൊരാളായിരുന്നു കേരളത്തില്‍നിന്നും ലക്‌നൗവില്‍ ഉപരിപഠനത്തിനായി വന്നുചേര്‍ന്ന ബാലകൃഷ്ണമേനോന്‍. സ്വാതന്ത്ര്യസമരത്തെ അനുകൂലിച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതി. സമരത്തില്‍ പങ്കാളികളാവാന്‍ സഹപാഠികളെ ആഹ്വാനം ചെയ്തുകൊണ്ട് ലഘുലേഖകള്‍ വിതരണം ചെയ്തു.

വിദ്യാര്‍ത്ഥികളുടെ സമരപരിപാടികളിലെല്ലാം അദ്ദേഹം ആവേശപൂര്‍വം പങ്കെടുത്തു. താമസമുണ്ടായില്ല. ബാലകൃഷ്ണന്റെ പേരില്‍ അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കാന്‍. ലക്‌നൗവില്‍ തുടര്‍ന്ന് താമസിക്കുക ആപത്കരമായിരുന്നു. ഒളിവില്‍ പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ചെന്നെത്തിയത് കശ്മീരിലായിരുന്നു. ആ കാലത്ത് വല്ലപ്പോഴുമൊരിക്കല്‍ അദ്ദേഹം ദല്‍ഹിയിലേക്കു പോകാറുണ്ടായിരുന്നു.

ഷ്രോഫ് എന്ന വളരെ അടുപ്പമുള്ള ഒരു ചങ്ങാതി അന്ന് അവിടെ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താനുള്ള ബ്രിട്ടീഷുകാരുടെ രഹസ്യ നീക്കങ്ങള്‍ ഈ സ്‌നേഹിതനില്‍നിന്നാണ് അദ്ദേഹം മനസ്സിലാക്കിയിരുന്നത്. പുറത്തുകണ്ടാല്‍ തടവിലാക്കപ്പെടുമോ എന്ന ഭയം. പലനാളുകള്‍ ഭക്ഷണം കഴിക്കാതെയും കഴിച്ചുകൂട്ടേണ്ടി വന്നിട്ടുണ്ട്.

ഡല്‍ഹിയിലേക്കുള്ള ഒരു യാത്രയില്‍ ബാലകൃഷ്ണന്‍ ഏതാണ്ട് പോലീസിന്റെ പിടിയില്‍പെട്ടുപോയതാണ്. രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ എന്തെന്നും ഏതെന്നും നോക്കാതെ ഒരു കെട്ടിടത്തിനകത്തേക്ക് അദ്ദേഹം ഓടിക്കയറി. അത് ബ്രിട്ടീഷ് സൈന്യത്തിന്റെ രഹസ്യ ആശയവിനിമയ ആഫീസ് ആയിരുന്നു. സൈന്യ സംബന്ധമായ രഹസ്യ സന്ദേശങ്ങള്‍ അവിടെയാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. എന്തോ…. അവിടെയുള്ളവര്‍ മേനോനെ തെറ്റിദ്ധരിച്ചു, ഉദേ്യാഗാര്‍ത്ഥിയായി വന്ന ഒരു യുവാവാണെന്ന്.

എന്തായാലും അവര്‍ അദ്ദേഹത്തെ ജോലിക്കെടുത്തു. ഏതോ ഒരു മെഷീന്റെ ചുമതലയാണ് അവര്‍ ബാലനെ ഏല്‍പ്പിച്ചത്.  പുതിയ ജോലിക്കാരന്റെ ബുദ്ധിയും, പ്രാപ്തിയും, താമസിയാതെ അദ്ദേഹത്തിന് ഉദേ്യാഗക്കയറ്റം കിട്ടി. മേലധികാരിയുടെ സഹായിയായി. യാദൃശ്ചികമെന്നേ പറയാനാവൂ. ബ്രിട്ടീഷുകാരുടെ സൈനിക താവളത്തിലുള്ളില്‍തന്നെ ബാലകൃഷ്ണനും താമസസൗകര്യങ്ങള്‍ നല്‍കപ്പെട്ടു. നല്ല ജോലി, നല്ല ശമ്പളം, പുറമെ സുരക്ഷിതത്വവും. ഒഴിവുസമയം ബാലന്‍ പാഴാക്കിയില്ല. ലക്‌നൗ സര്‍വകലാശാലയിലെ അവസാന പരീക്ഷക്കുവേണ്ട തയ്യാറെടുപ്പില്‍ അദ്ദേഹം മുഴുകി.

.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.