Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാതന്ത്യസമരത്തിന്റെ ചുഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:26 am IST
in Samskriti

ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരദ്ധ്യായമാണ് ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. നാടുമുഴുവന്‍ ആ മുദ്രാവാക്യം അലയടിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള സമരങ്ങളും ഹര്‍ത്താലുകളും പ്രകടനങ്ങളും. നാടാകെ സ്വാതന്ത്ര്യസമരമെന്ന മഹാസമുദ്രത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. വ്യവസായ പ്രമുഖരും, കൃഷിക്കാരും, തൊഴിലാളികളും, ഉദേ്യാഗസ്ഥന്‍മാരും, വീട്ടമ്മമാരും ആ സമരത്തില്‍ സജീവമായി പങ്കുചേര്‍ന്നു.

വിദ്യാര്‍ത്ഥികളും പഠിപ്പുപേക്ഷിച്ച് ആ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി.

ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ അവരുടെ വിദ്യാര്‍ത്ഥി ജീവിതം വേണ്ടെന്നുവച്ച് സ്വാതന്ത്ര്യ സമരത്തില്‍ സ്വയം പോരാളികളായി ചേര്‍ന്നു. അതിലൊരാളായിരുന്നു കേരളത്തില്‍നിന്നും ലക്‌നൗവില്‍ ഉപരിപഠനത്തിനായി വന്നുചേര്‍ന്ന ബാലകൃഷ്ണമേനോന്‍. സ്വാതന്ത്ര്യസമരത്തെ അനുകൂലിച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതി. സമരത്തില്‍ പങ്കാളികളാവാന്‍ സഹപാഠികളെ ആഹ്വാനം ചെയ്തുകൊണ്ട് ലഘുലേഖകള്‍ വിതരണം ചെയ്തു.

വിദ്യാര്‍ത്ഥികളുടെ സമരപരിപാടികളിലെല്ലാം അദ്ദേഹം ആവേശപൂര്‍വം പങ്കെടുത്തു. താമസമുണ്ടായില്ല. ബാലകൃഷ്ണന്റെ പേരില്‍ അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കാന്‍. ലക്‌നൗവില്‍ തുടര്‍ന്ന് താമസിക്കുക ആപത്കരമായിരുന്നു. ഒളിവില്‍ പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ചെന്നെത്തിയത് കശ്മീരിലായിരുന്നു. ആ കാലത്ത് വല്ലപ്പോഴുമൊരിക്കല്‍ അദ്ദേഹം ദല്‍ഹിയിലേക്കു പോകാറുണ്ടായിരുന്നു.

ഷ്രോഫ് എന്ന വളരെ അടുപ്പമുള്ള ഒരു ചങ്ങാതി അന്ന് അവിടെ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താനുള്ള ബ്രിട്ടീഷുകാരുടെ രഹസ്യ നീക്കങ്ങള്‍ ഈ സ്‌നേഹിതനില്‍നിന്നാണ് അദ്ദേഹം മനസ്സിലാക്കിയിരുന്നത്. പുറത്തുകണ്ടാല്‍ തടവിലാക്കപ്പെടുമോ എന്ന ഭയം. പലനാളുകള്‍ ഭക്ഷണം കഴിക്കാതെയും കഴിച്ചുകൂട്ടേണ്ടി വന്നിട്ടുണ്ട്.

ഡല്‍ഹിയിലേക്കുള്ള ഒരു യാത്രയില്‍ ബാലകൃഷ്ണന്‍ ഏതാണ്ട് പോലീസിന്റെ പിടിയില്‍പെട്ടുപോയതാണ്. രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ എന്തെന്നും ഏതെന്നും നോക്കാതെ ഒരു കെട്ടിടത്തിനകത്തേക്ക് അദ്ദേഹം ഓടിക്കയറി. അത് ബ്രിട്ടീഷ് സൈന്യത്തിന്റെ രഹസ്യ ആശയവിനിമയ ആഫീസ് ആയിരുന്നു. സൈന്യ സംബന്ധമായ രഹസ്യ സന്ദേശങ്ങള്‍ അവിടെയാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. എന്തോ…. അവിടെയുള്ളവര്‍ മേനോനെ തെറ്റിദ്ധരിച്ചു, ഉദേ്യാഗാര്‍ത്ഥിയായി വന്ന ഒരു യുവാവാണെന്ന്.

എന്തായാലും അവര്‍ അദ്ദേഹത്തെ ജോലിക്കെടുത്തു. ഏതോ ഒരു മെഷീന്റെ ചുമതലയാണ് അവര്‍ ബാലനെ ഏല്‍പ്പിച്ചത്.  പുതിയ ജോലിക്കാരന്റെ ബുദ്ധിയും, പ്രാപ്തിയും, താമസിയാതെ അദ്ദേഹത്തിന് ഉദേ്യാഗക്കയറ്റം കിട്ടി. മേലധികാരിയുടെ സഹായിയായി. യാദൃശ്ചികമെന്നേ പറയാനാവൂ. ബ്രിട്ടീഷുകാരുടെ സൈനിക താവളത്തിലുള്ളില്‍തന്നെ ബാലകൃഷ്ണനും താമസസൗകര്യങ്ങള്‍ നല്‍കപ്പെട്ടു. നല്ല ജോലി, നല്ല ശമ്പളം, പുറമെ സുരക്ഷിതത്വവും. ഒഴിവുസമയം ബാലന്‍ പാഴാക്കിയില്ല. ലക്‌നൗ സര്‍വകലാശാലയിലെ അവസാന പരീക്ഷക്കുവേണ്ട തയ്യാറെടുപ്പില്‍ അദ്ദേഹം മുഴുകി.

.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.