Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്മയമിഷന്റെ പിറവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:22 am IST
in Samskriti

അത്യാധുനികമായ ഇന്നത്തെ യുവജനങ്ങള്‍, കര്‍മ്മോത്സുകരും ബുദ്ധിശാലികളുമായ സ്ത്രീപുരഷന്മാര്‍, അവര്‍ക്കുമുണ്ട്. ഭഗവദ്ഗീതയില്‍ നിന്നും ഏറെ പഠിക്കുവാന്‍, ആധുനിക സമൂഹത്തിനും ഭഗവദ്ഗീതക്കുമിടയില്‍ വിട്ടുനില്‍ക്കുന്ന ഒരേയൊരു കണ്ണി യോഗ്യനായ ഒരു ഗുരുനാഥന്റെ അഭാവം മാത്രം. ഗീതയെ വേണ്ടവിധത്തില്‍ അപഗ്രഥിച്ച് ശാസ്ത്രീയാവബോധമുള്ള ആധുനിക മനസ്സിന് അനുയോജ്യമായ വിധത്തില്‍ അതിലെ അമൂല്യതത്വങ്ങള്‍ പകര്‍ന്നുകൊടുക്കുവാന്‍ തക്ക അറിവും കഴിവുമുള്ള ഒരാചാര്യന്‍,അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഏറ്റവും ആവശ്യമുള്ളതും അതുതന്നെയായിരുന്നു.

ആ വിട്ടുപോയ കണ്ണിയുടെ സ്ഥാനം സ്വാമിജി ഏറ്റെടുത്തപ്പോള്‍ ഋഷിപാരമ്പര്യത്തിലും വൈദികപരിശീലനത്തിലും സ്വാമിജിയുടെ മനസ്സും ബുദ്ധിയും വളര്‍ന്നു. എന്നാല്‍ അതേസമയം വേദാന്തത്തിലെ സൂക്ഷ്മതത്വങ്ങള്‍ ശാസ്ത്രബോധത്തിനനുസൃതമായി യുക്തിയുക്തം പ്രതിപാദിക്കാനുള്ള അറിവും കഴിവും സ്വാമിജിക്ക് സ്വായത്തമായിരുന്നു. ഇംഗ്ലീഷുവിദ്യാഭ്യാസം നേടിയ പ്രൗഢമായ ഒരു തലമുറ. അവനവന്റെ പാരമ്പര്യത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ. എന്നാല്‍ പാശ്ചാത്യമായ എന്തിനോടും അളവറ്റ ഭ്രമവും ആദരവും. ഇവയെല്ലാം ഉള്‍ക്കൊണ്ട ഒരു സമൂഹത്തെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് സ്വന്തം ലക്ഷ്യമായി സ്വാമിജി ഏറ്റെടുത്തത്.

തന്റെ പ്രിയപ്പെട്ട ശിഷ്യന്‍ സമതലത്തിലെ നഗരങ്ങളിലും പട്ടണങ്ങളിലും അദ്ധ്യാത്മവിദ്യ പ്രചരിപ്പിച്ചുകൊണ്ട് പ്രഖ്യാതനായിക്കൊണ്ടിരുന്ന കാലം, ഗുരുനാഥനായ തപോവന്‍ മഹാരാജ് ഹിമാലയത്തിലുള്ള തന്റെ കുടീരത്തില്‍ത്തന്നെ കഴിയുകയായിരുന്നു, ആദ്ധ്യാത്മിക കൃതികളുടെ രചനയില്‍ മുഴുകി, തന്നെത്തേടി ആ എളിയ കുടീരത്തിലേക്കു അപ്പോഴപ്പോഴായി വന്നെത്തിക്കൊണ്ടിരുന്ന ആദ്ധ്യാത്മികവിദ്യാര്‍ത്ഥികള്‍ക്ക് വേദശാസ്ത്രങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. എന്നാല്‍ ഏറെ സമയവും മഹാരാജ് കഴിഞ്ഞിരുന്നത് ധ്യാനനിമഗ്നനായിട്ടായിരുന്നു. വാര്‍ദ്ധക്യത്തോടൊപ്പം അദ്ദേഹത്തിന്റെ വിഭൂതിയും വളര്‍ന്നുകൊണ്ടിരിക്കുന്നു. സ്വാമിജി അവസരം കിട്ടുമ്പോഴെല്ലാം തന്റെ ഗുരുനാഥനെ കണ്ടു വന്ദിക്കുവാന്‍ ചെല്ലുമായിരുന്നു.

അങ്ങിനെയൊരിക്കല്‍, തപോവന്‍ മഹാരാജ് തീരെ സുഖമില്ലാതെ കിടന്നിരുന്നകാലം. സ്വാമിജി തന്റെ എല്ലാ പരിപാടികളും മാറ്റിവെച്ച് ഒരുമാസം മുഴുവന്‍ ഗുരു ശുശ്രൂഷക്കായി തപോവന്‍കുടിയില്‍ തന്നെ താമസിച്ചു. സ്വതവേ വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ഗുരു മഹാരാജ് അന്ന് ചിന്മയനെ പ്രശംശിച്ച് വാചാലനായി. ജനഹൃദയങ്ങളിലേക്ക് വേദാന്തത്തിന്റെ വെളിച്ചമെത്തിച്ചു കൊടുക്കുക ഇതിലും മഹത്തായ ഒരു ജനസേവനം വേറെയില്ല. ഗുരുനാഥന്റെ ശരീരം അനുദിനം ദുര്‍ബലമായിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇനി അധികനാള്‍ തന്റെ കണ്‍മുമ്പിലുണ്ടാവില്ല എന്ന് സ്വാമിജിക്ക് ബോദ്ധ്യമായി. അദ്ദേഹത്തിന് കണ്ണീരടക്കാനായില്ല. ചിന്മയാ…….. തപോവന്‍ മഹാരാജ് പറഞ്ഞു. നമ്മള്‍ ജനിക്കുമ്പോള്‍ കൂടെപിറക്കുന്നതാണ് മരണവും, ദാ ഇപ്പോള്‍ അവന്‍ എന്നെ കൂട്ടിക്കൊണ്ടുപോകാനായി വരികയാണ്. ഇവിടെ എത്ര ശാന്തമായൊരു ജീവിതമാണ് ഈ കാലമത്രയും ഞാന്‍ നയിച്ചത്. ഗംഗാമാതാവിന്റെ അനശ്വരമായ സംഗീതത്തിന്റെ അലയൊലികള്‍ കേട്ടുകൊണ്ട് ഇനി ഞാന്‍ ശാന്തമായിത്തന്നെ മരിക്കുകയല്ലേ വേണ്ടത്. കരയരുത് കുഞ്ഞേ, തിരിച്ചുപോയി നിന്റെ ശ്രമങ്ങള്‍ തുടരൂ.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.