Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദ്വിതീയനായ ആചാര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:12 am IST
in Samskriti

ശക്തമായ വാക്കുകള്‍ പുറപ്പെടുന്നത് വിശുദ്ധിയില്‍നിന്നും മൗനത്തില്‍നിന്നുമാണ്. അനുപമമായ ആ വാഗ്‌വിലാസം സ്വാമി ചിന്മയാനന്ദനെ വിശ്വവിഖ്യാതനാക്കി. എത്ര സരളവും ശുദ്ധവുമായ ശൈലിയിലാണ് അങ്ങേയറ്റം ഗഹനങ്ങളായ വേദാന്തദര്‍ശനങ്ങളെ അദ്ദേഹം വ്യാഖ്യാനിച്ചത്. അദ്ദേഹം സനാതനധര്‍മ്മത്തിന്റെ അതിശക്തനായ വക്താവായിരുന്നു. അപൂര്‍വസിദ്ധികളുള്ള ഒരു വാഗ്മിയായിരുന്നു. കാരുണ്യവാനായ ആചാര്യനായിരുന്നു. അതിസമര്‍ത്ഥനായ ഒരു സംഘാടകനായിരുന്നു. അതിനൊക്കെപുറമെ ഏറ്റവും ശ്രേഷ്ഠനായ ഒരു സന്യാസിയുമായിരുന്നു. തന്റെ സ്‌നേഹസ്പര്‍ശംകൊണ്ട് ജനഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യാനുള്ള അസാധാരണമായ കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. നീതിയുടെയും ധര്‍മ്മത്തിന്റെയും മാര്‍ഗത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, നിശ്ചയദാര്‍ഢ്യത്തോടെ നിര്‍ഭയം തലയുയര്‍ത്തി നിന്നിരുന്ന ഒരു യോദ്ധാവായിരുന്നു സ്വാമിജി. അങ്ങനെ എത്രയെത്ര ഗുണങ്ങളുടെ നിറവാര്‍ന്ന കലവറയായിരുന്നു ആ വ്യക്തിത്വം. അദ്ദേഹത്തിന്റെ ഓര്‍മ്മ ഇന്നും നമ്മളെ സംബന്ധിച്ചിടത്തോളം ഉറവുവറ്റാത്ത പ്രചോദനത്തിന്റെ സ്രോതസ്സാണ്.

അചഞ്ചലമായ ധൈര്യവും ദൃഢവിശ്വാസവും ധാര്‍മ്മിക മൂല്യങ്ങളിലുള്ള കടുംപിടുത്തവും മൂലം ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല. ഒരിക്കല്‍ ഒരു മുസ്ലീം സഹോദരന്‍ അദ്ദേഹത്തെ സ്വന്തം വീട്ടിലേക്കു ക്ഷണിച്ചു. അതിനുശേഷം ആ പ്രദേശത്തുതന്നെയുള്ള ഒരു യോഗത്തില്‍ അദ്ദേഹത്തിനു പ്രസംഗിക്കണമായിരുന്നു. ശ്രോക്കളെല്ലാവരും ഹിന്ദുക്കളായിരുന്നു. ഇന്ത്യയിലെ ഹിന്ദു-മുസ്ലീം സൗഹാര്‍ദ്ദത്തിന് സാരമായ ഉലച്ചില്‍ പറ്റിയ കാലം. മുസ്ലീം സഹോദരന്റെ ക്ഷണം നിരസിക്കണമെന്ന് എല്ലാവരും സ്വാമിജിയോടപേക്ഷിച്ചു. എന്നാല്‍ അദ്ദേഹം തീരെ വകവെച്ചില്ല. ഞാനൊരു ലോകപൗരനാണ് സ്വാമിജി പറഞ്ഞു. ഹിന്ദുവിനെപോലെതന്നെ മുസ്ലീമിനും എന്നെ തന്റെ വീട്ടിലേക്ക് ക്ഷണിക്കാം. ഞാന്‍ അത് സ്വീകരിക്കുകയും ചെയ്യും.

പറഞ്ഞ സമയത്തുതന്നെ സ്വാമിജി ആ മുസ്ലീം ഭവനത്തിലെത്തി. ഹൈന്ദവാചാരപ്രകാരം വേദോച്ചാരണത്തോടെ അവര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. അവരോടൊപ്പം ഭക്ഷണം കഴിച്ചതിനുശേഷമാണ് സ്വാമിജി യോഗത്തില്‍ സംബന്ധിക്കുവാന്‍ പോയത്. അന്ന് അദ്ദേഹം ചെയ്ത പ്രസംഗം വാക്കുകളില്‍നിന്നും തീപ്പൊരികള്‍ പറന്നു. ഹിന്ദു മുസ്ലീം ധാരണയെപ്പറ്റിയും മൈത്രിയെപ്പറ്റിയുമുള്ള ഉജ്ജ്വലമായൊരു പ്രസംഗമായിരുന്നു അത്.

സാധാരണക്കാര്‍ക്ക് സങ്കല്‍പിക്കാന്‍ പറ്റാത്ത ഊര്‍ജ്ജത്തിന്റെ ഉടമയായിരുന്നു സ്വാമിജി. ലോകത്തിന്റെ ഏതുകോണില്‍നിന്ന് സ്വാമിജിയുടെ പേരില്‍ ആര് കത്തെഴുതിയാലും അതിനുള്ള മറുപടി കഴിയുന്നതും വേഗത്തില്‍ അദ്ദേഹം എഴുതി അയച്ചിരിക്കും. കവറിലെ മേല്‍വിലാസം പോലും സ്വാമിജി സ്വന്തം കൈപ്പടയില്‍ എഴുതുക പതിവായിരുന്നു. അതിനുപുറമേയായിരുന്നു മറ്റു പണിത്തിരക്കുകള്‍. ഒരിക്കല്‍ അദ്ദേഹത്തിന്റെ സെക്രട്ടറി മേല്‍വിലാസമെഴുതി സൂക്ഷിക്കാറുള്ള പുസ്തകം എവിടെയോ മറന്നുവെച്ചു. സ്വാമിജിക്ക് കുലുക്കമൊന്നുമുണ്ടായില്ല. ഇരുന്നൂറ്റി അമ്പതോളം മേല്‍വിലാസങ്ങള്‍ പിന്‍കോഡ് സഹിതം അദ്ദേഹം ഓര്‍മ്മയില്‍ നിന്നുമെടുത്ത് കൃത്യമായി പറഞ്ഞു. അത്രയും അസാധാരണമായ ഓര്‍മ്മശക്തിയായിരുന്നു സ്വാമിജിയുടേത്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.