Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജന്മഭൂമിയുടെ ശ്രമം അഭിനന്ദനീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2015, 12:48 am IST
in Vicharam

ഇക്കഴിഞ്ഞ 26-4-2015 ബുധനാഴ്ചത്തെ ജന്മഭൂമി മിത്രം നാലാം പേജില്‍ മഹാകവി കാളിദാസനെ സംബന്ധിക്കുന്ന പരാമര്‍ശം കണ്ടു. ഇന്ന് മലയാള മാദ്ധ്യമങ്ങള്‍ മിക്കവയും നമ്മുടെ പൂര്‍വസ്മൃതികളെ തമസ്‌കരിക്കുന്ന പ്രവണതയില്‍ അഭിരമിക്കുമ്പോള്‍ ജന്മഭൂമിയുടെ ഈ ശ്രമം അഭിനന്ദനീയമാണ്. കൂരിരുട്ടിലെ പ്രകാശനാളം ! എത്രയെത്ര മഹത്തുക്കളെ നമ്മുടെ ഇളംതലമുറ അറിയാതെ അന്യവല്‍ക്കരിക്കുന്നു.

പ്രസ്തുത ലേഖനത്തില്‍ പരാമര്‍ശിച്ച മഹാകവിയുടെ ജീവിതകാലഘട്ടത്തിലേക്ക് വ്യക്തമായ സൂചന തരുന്നതാണ് മഹാകവി ബാണഭട്ടന്റെ ‘അഥബാണഭട്ടസ്യ ആത്മകഥാ ലിഖ്യതെ’ എന്ന പുസ്തകം. ഭട്ടന്‍ ആത്മകഥയില്‍ തന്നെക്കാള്‍ 100 കൊല്ലം മുമ്പ് കാളിദാസന്‍ ജനിച്ചതായി സൂചിപ്പിക്കുന്നു. തക്ഷശിലയിലെ മഹാപണ്ഡിതനായ ബുദ്ധഭിക്ഷു, അദ്ദേഹത്തെ ഹുയാന്‍സാങ് സ്മരിക്കുന്നു. ശ്രീഹര്‍ഷന്റെ കാലത്താണ് ഭട്ടന്റെ ജീവിതകാലം.

ഇതില്‍ മറ്റൊരു സംശയം വരുകയാണ്. ശങ്കരാചാര്യരും കാളിദാസനും ക്രിസ്തുവിന് മുമ്പായിരുന്നാലും പിന്‍പായിരുന്നാലും ഇരുവരും തങ്ങളെപ്പറ്റി മൗനം പാലിക്കുന്നു. അന്നു നടപ്പുള്ള ബുദ്ധ ശാക്തേയ മാതിരിയുള്ള നിരവധി സമ്പ്രദായങ്ങളെ ശ്രീശങ്കരന്‍ സ്മരിക്കുമ്പോള്‍ ശൈവ ശാക്തേയ വൈദിക അനുഷ്ഠാനങ്ങളെയാണ് കാളിദാസന്‍ തന്റെ കൃതികള്‍ വഴി വെളിപ്പെടുത്തുന്നത്. ചരിത്രാന്വേഷകര്‍ സുപ്തമീനയിവ ഹൃദ: എന്ന രീതിയിലെങ്കിലും ഇതേപ്പറ്റി ചിന്തിച്ചാല്‍ നന്ന്.

എം. വേലായുധന്‍ നായര്‍, പൈങ്ങോട്ടുപുറം.

കേന്ദ്രസര്‍ക്കാര്‍ ഇടപെടണം

വേനല്‍ക്കാലത്തുപോലും വെള്ളമൊഴുകിപ്പോകാന്‍ മാര്‍ഗ്ഗമില്ലാതെ വന്നിരിക്കുന്നതിനാല്‍ മാസങ്ങളോളം വാഹനഗതാഗതം നിര്‍ത്തിവെക്കുന്നു! (എസി റോഡില്‍).

സി. കേശവന്‍ സര്‍ക്കാരിന്റെ കാലത്ത് കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതി നിര്‍മാര്‍ജനം ചെയ്യുന്നതിന് എസി കനാല്‍ പള്ളാത്തുരുത്തിയാറ്റിലേക്കു വെട്ടിത്തുറക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചതാണ്.

എന്നാല്‍ ചില സമ്മര്‍ദ്ദശക്തികള്‍ ഇടപെട്ടതിനാല്‍ എസി കനാല്‍ പളളാത്തുരുത്തിയാറ്റിലേക്ക് വെട്ടിത്തുറന്നില്ല. ഒന്നാംകര ഭാഗത്തുവച്ച് നിര്‍ത്തിവെപ്പിച്ചു.

ഡോ. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി, കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിര്‍മാര്‍ജനത്തിന് എസി കനാല്‍ പള്ളാത്തുരുത്തിയാറ്റിലേക്കു വെട്ടിത്തുറന്നുവിടണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.

പാക്കേജ് നടപ്പിലാക്കാന്‍ 180 കോടിയില്‍പരം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കേന്ദ്രം അനുവദിച്ച തുക ഇടതു-വലതു സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതമൂലം പാഴാക്കിക്കളയുകയാണ് ചെയ്തത്.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാല്‍ മാത്രമേ പരിഹാരമുണ്ടാക്കാന്‍ സാധിക്കൂ.

പി.പി. സുമനന്‍, ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.