Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വ്യാജചികിത്സാ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2015, 11:18 pm IST
in Ernakulam

കൊച്ചി: ഓട്ടിസം, സെറിബ്രല്‍പാള്‍സി ഉള്‍പ്പെടെ കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍ ചികിത്‌സിക്കാനെന്ന പേരില്‍ നടത്തുന്ന അനധികൃത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം നിര്‍ദേശം നല്‍കി. കളക്ടറേറ്റില്‍ ഇതു സംബന്ധിച്ച് ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മറ്റും യോഗത്തിലാണ് ഈ നിര്‍ദേശം. ജില്ലയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ക്കെതിരേ പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മജിസ്റ്റീരിയല്‍ അധികാരം ഉപയോഗിച്ച് സിആര്‍പിസി 133 പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ചില സ്ഥാപനങ്ങളില്‍ നടക്കുന്ന ചൂഷണങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ എന്നിവ സംബന്ധിച്ചു ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടുത്തകാലത്തായി മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിനെതിരേ മാതാപിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും കൂട്ടായ്‌മയായ ടുഗെതര്‍ വീ കാന്‍ രംഗത്തു വന്നതോടെയാണ് പലവിവരങ്ങളും പുറംലോകം അറിയുന്നത്. ഈ കൂട്ടായ്‌മയുടെ ഭാരവാഹികള്‍ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിച്ചു.

കൗണ്‍സലിംഗിലൂടെ കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങളും ചെറിയകുഴപ്പങ്ങളും പരിഹരിക്കാമെന്ന വാഗ്ദാനങ്ങളാണ് സ്ഥാപനങ്ങള്‍ നല്‍കുന്നത്. പലപ്പോഴും ഇതിനു വിരുദ്ധമായാണ് ഇവിടങ്ങളില്‍ കാര്യങ്ങള്‍ നടക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ റിഹാബിലേറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന വ്യവസ്ഥ നിലവിലുണ്ട്. എന്നാല്‍ പല സ്ഥാപനങ്ങളും ചില വ്യക്തികളുടെ വീടുകളുമായി ബന്ധപ്പെട്ടോ സംഘടനകളുമായി ബന്ധപ്പെട്ടോ മറ്റുള്ള തരത്തിലോ ആണ് പ്രവര്‍ത്തിക്കുന്നത്.

ഈ സ്ഥാപനങ്ങളില്‍ കുട്ടികളെ താമസിപ്പിച്ചു ചികിത്‌സ നടത്തുന്നവരുമുണ്ട്. ചികിത്‌സയുടെ പേരില്‍ കുട്ടികള്‍ക്കു ശാരീരികവും മാനസികവുമായി പീഡനങ്ങളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചത്.

കുട്ടികളുടെ കൈകാലുകള്‍ തിരിച്ചൊടിച്ച സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു യോഗത്തില്‍ വിശദീകരിക്കപ്പെട്ടു. പലപ്പോഴും കൗണ്‍സലിംഗ് നടക്കുന്ന സമയത്ത് മാതാപിതാക്കളെ മുറിക്കുള്ളില്‍ പ്രവേശിപ്പിക്കാറില്ല.

സംസാരിക്കാന്‍ കഴിയാത്ത കുട്ടികളാണെങ്കില്‍ തങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്നു വിശദീകരിക്കാന്‍ പോലുമാകാത്ത സ്ഥിതിയിലായിരിക്കും. മിക്കപ്പോഴും അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഇവര്‍ തെറാപ്പി നല്‍കുന്നത്. ജില്ലയുടെ പലഭാഗങ്ങളിലും ഇത്തരം തെറാപ്പി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് പലയിടങ്ങളിലും നിന്നു സംഭാവനകളും സഹായങ്ങളും ലഭിക്കുന്നുണ്ട്. വിദേശ ഫണ്ടു വരെ നേടുന്ന സ്ഥാപനങ്ങള്‍ വരെ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. എന്നാല്‍ അനധികൃത സ്ഥാപനങ്ങളുടെ പ്രവര്‍ത്തന വൈകല്യം ഇവരെയും കുഴപ്പത്തിലാക്കുന്നു. ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ പ്രത്യേകമായി നിയമങ്ങളില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ നീതിവകുപ്പാകട്ടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമേ പരിശോധന നടത്തുന്നുള്ളൂ. സ്വകാര്യ സ്ഥാപനങ്ങളില്‍ ഇതുവരെ പരിശോധന നടത്തിയിട്ടില്ലെന്ന് ഉദ്യോഗസ്്ഥര്‍ അറിയിച്ചു. വിദ്യാഭ്യാസം, ബാലാവകാശ സംരക്ഷണം, ആരോഗ്യം എന്നീ മേഖലകളില്‍ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അനധികൃതവും അംഗീകാരമില്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ രംഗത്ത് അച്ചടക്കം കൊണ്ടുവരാന്‍ മാര്‍ഗനിയന്ത്രണങ്ങള്‍ ആവിഷ്‌രിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരുമായി ആലോചിച്ച ശേഷം ഇക്കാര്യം അന്തിമ തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

News

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

Kerala

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

Kerala

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

പുതിയ വാര്‍ത്തകള്‍

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.