Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അന്തിക്കാട്ടെ മതേതരസത്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2015, 09:22 pm IST
in Vicharam

സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയിലെ ചില സീനുകളെപ്പറ്റി ഏപ്രില്‍ 29 ജന്മഭൂമിയില്‍വന്ന കത്ത് കണ്ടു. തുടക്കകാലത്ത് മണ്ടന്മാര്‍ ലണ്ടനില്‍, കളിയില്‍ അല്‍പം കാര്യം, അപ്പുണ്ണി തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തിനുശേഷം ശ്രീനിവാസന്റെ  സഹായത്തോടെ മൂന്നാല് സിനിമകള്‍ വിജയിപ്പിച്ച ലഹരിയില്‍ മഹാസംവിധായകനായി സ്വയം അവരോധിച്ച മാന്യദേഹമാണ് ശ്രീമാന്‍ സത്യന്‍ അന്തിക്കാട്. തന്റെ സിനിമകളില്‍ മതേതരത്വം കുത്തിനിറക്കാന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ പലപ്പോഴും ഓക്കാനമുളവാക്കുന്നതാണ്.

പിന്‍ഗാമി എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാറിന്റെ കുട്ടിഹസ്സന്‍ എന്ന മുസ്ലിം കഥാപാത്രം നിസ്‌കരിക്കാനുള്ള സൗകര്യം ചോദിക്കുമ്പോള്‍ ‘ഈ ഒറ്റക്കാര്യത്തിലാ നിന്നെ എനിക്കിഷ്ടം’ എന്ന് മീന പറയുന്നതും, ആ സിനിമയില്‍ത്തന്നെ കുട്ടി ഹസ്സന്‍ കോണ്‍വെന്റില്‍ ചെന്ന് ശാന്താദേവിയുടെ മദര്‍ സുപ്പീരിയറിനോട് ഇതേ ആവശ്യം ഉന്നയിക്കുന്നതും എത്ര അരോചകവും കൃത്രിമവുമാണ്. ‘അച്ചുവിന്റെ അമ്മ’യില്‍ സുകുമാരിയുടെ ഉമ്മവേഷം മറ്റൊരുദാഹരണം. ആശുപത്രിക്കിടക്കയില്‍ പോലും കോഴിബിരിയാണി തിന്നും തീറ്റിച്ചും കഴിയുന്ന ആ കഥാപാത്രത്തിന്റെ സൃഷ്ടിയിലൂടെ ഇന്നാട്ടിലെ മുസ്ലിങ്ങളെല്ലാം നിസ്‌കരിക്കാനും ബിരിയാണി തിന്നാനും മാത്രം ജനിച്ചവരാണെന്നല്ലേ മറ്റുള്ളവര്‍ക്ക് തോന്നുക?

മുഖ്യകഥാപാത്രം ഹിന്ദുവാണെങ്കില്‍ അകമ്പടിക്ക് ന്യൂനപക്ഷങ്ങള്‍; അല്ലെങ്കില്‍ മറിച്ചും- മതേതരത്വത്തിനുവേണ്ടി ടിയാന്‍ ചെയ്യുന്ന മറ്റൊരു സേവനമാണിത്. അതുകൊണ്ടുതന്നെ മാര്‍ഗ്ഗംകളിയോ ഒപ്പനയോ കുത്തിക്കേറ്റാത്ത ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്യാറുമില്ല. അതുപോലെ, അനാഥാലയങ്ങള്‍ നടത്താനും കാരുണ്യമുള്ള ഹൃദയത്തിന്റെ ഉടമകളാകാനും പള്ളീലച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും മാത്രമേ കഴിയൂ എന്നൊരു വികലമനസ്ഥിതിയും ഇദ്ദേഹം തന്റെ സിനിമകളിലൂടെ  സമൂഹത്തിന് സ്ഥിരമായി നല്‍കാറുണ്ട് (ഹിന്ദുക്കള്‍ക്ക് എന്ത് കരുണ, എന്ത് സ്‌നേഹം?)

ങാ, ഒരു കാര്യം പറയാന്‍ വിട്ടുപോയി-ടിയാന്റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ അമലാപോളിന്റെ കഥാപാത്രത്തിന് ഹിന്ദുവായ മാതാവിനെയും മുസ്ലിമായാ പാപ്പയെയും ക്രിസ്ത്യാനിയായ ഭര്‍ത്താവിനെയും നല്‍കി മതേതരത്വത്തില്‍ പാഷാണം വര്‍ക്കിയെയും ഇദ്ദേഹം കവച്ചുവെച്ചിട്ടുണ്ട്. ‘മനസ്സിനക്കരെ’യില്‍ നയന്‍താരയുടെ ഗൗരി എന്ന ഹിന്ദുകഥാപാത്രത്തെക്കൊണ്ട് ജയറാമിന്റെ ക്രിസ്ത്യന്‍ കഥാപാത്രത്തോട് ”ഞാന്‍കൂടി പള്ളിയില്‍ വരുമായിരുന്നു” എന്ന് പറയിച്ചതും സത്യന്‍ അന്തിക്കാടിന്റെ രാജാവിനെക്കാള്‍ വലിയ രാജഭക്തിതന്നെ. കഷ്ടം!കഷ്ടം! കഷ്ടം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.