Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍ (അദ്ധ്യായം 3(1))

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2015, 08:43 pm IST
in Samskriti

ഭീഷണി പ്രയോഗിച്ചിട്ടു രഘു അങ്ങനെ ഹസിച്ചതു കണ്ടപ്പോള്‍ നെഞ്ചില്‍ ഒരമ്പ് ഏറ്റതുപോലെ ഇന്ദ്രന് ശുണ്ഠി കയറി. ഇന്ദ്രനെ സംമ്പന്ധിച്ചിടത്തോളം അസുരന്മാര്‍ക്കു നേരേയല്ലാതെ അമ്പയക്കേണ്ടി വന്നിട്ടില്ല. ഇന്ന് വേണ്ടി വന്നതോ ഒരു സുഹൃത്തിന്റെ പുത്രന്റെ നേര്‍ക്കും.

അമ്പും വില്ലുമെടുത്ത് ഇരുവരും യുദ്ധത്തിനായി തയ്യാറായി, ഇന്ദ്രന്റെ മൂര്‍ച്ചയേറിയ അമ്പുകള്‍ രഘുവിന്റെ മേല്‍ വന്നുതറച്ചു. ഒരമ്പുകൊണ്ട് രഘു ഇന്ദ്രന്റെ കൊടിമരം മുറിച്ചു കളഞ്ഞു. ഇരുവരും വാശിയോടെ ഏറെ നേരം യുദ്ധം ചെയ്തു. ഇന്ദ്രന്റെ അമ്പുകള്‍ അധോമുഖമായും രഘുവിന്റെ അമ്പുകള്‍ ഊര്‍ദമുഖമായും ചീറി പാഞ്ഞുകൊണ്ടിരുന്നു ഈ കാഴ്ചയെ ഇന്ദ്രന്റെ അടുക്കല്‍ നിന്ന് സിദ്ധന്മാരും രഘുവിന്റെ അടുക്കല്‍ നിന്ന് ഭടന്മാരും വിസ്മയത്തോടെ നോക്കി കണ്ടു.

ഘോരമായി അവര്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ രഘു ഇന്ദ്രന്റെ വില്‍ ഞാണിനെ അമ്പെയ്തു മുറിച്ചു കളഞ്ഞു. ക്ഷുഭിതനായ ഇന്ദ്രന്‍ വില്ലു വലിച്ചെറിഞ്ഞു ഒരിക്കലും ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയാത്ത തന്റെ വജ്രായുധത്തെ കടന്നെടുത്ത് രഘുവിന്റെ മാറത്ത് ആഞ്ഞടിച്ചു. വജ്രായുധത്തിന്റെ പ്രഹരമേറ്റ് രഘു നിലംപതിച്ചു. പടയാളികള്‍ വാവിട്ടു കരഞ്ഞു. പക്ഷെ നിമിഷനേരം കൊണ്ട് തന്നെ അതിന്റെ വേദനയെ അവഗണിച്ചു രഘു ചാടിയെഴുന്നേറ്റു.

പടയാളികള്‍ ഹര്‍ഷത്തോടെ ആര്‍ക്കാന്‍ തുടങ്ങി. ഇതു കണ്ട ഇന്ദ്രന് ശത്രുഭാവത്തില്‍ ഉറച്ചുനില്‍ക്കുന്ന വീര്യവാനും അഭ്യാസപടുവുമായ രഘുവിനോട് കോപത്തിനു പകരം ബഹുമാനവും സന്തോഷവും തോന്നി. അദ്ദേഹം രഘുവിനോടായി പറഞ്ഞു.

”അങ്ങയുടെ വീര്യത്തിലും ശൗര്യത്തിലും ഞാന്‍ പ്രീതനായിരിക്കുന്നു. എന്റെ വജ്രായുധം പര്‍വ്വതങ്ങളില്‍ പോലും ഏശാതെ വന്നിട്ടില്ല അതുകൊണ്ട് കുതിരയൊഴികെ മറ്റെന്താണ് അങ്ങേക്ക് വേണ്ടത് പറഞ്ഞോളൂ.”

ഇന്ദ്രന്റെ പ്രിയത്തോടെയുളള ഈ വാക്കുകള്‍ കേട്ടപ്പോള്‍ എയ്യാനായി ആവനാഴിയില്‍ നിന്നും പുറത്തെടുത്ത ശരങ്ങള്‍ വീണ്ടും തൂണിയിലിട്ട്‌കൊണ്ട് അദ്ദേഹം ഇന്ദ്രനോട് മറുപടി പറഞ്ഞു.

”പ്രഭോ കുതിരയെ വിട്ടുതരുവാന്‍ അങ്ങേക്ക് കഴിയില്ലെങ്കില്‍ കര്‍മ്മം വിധിയാംവണ്ണം നടന്നാലുണ്ടാകുന്ന യജ്ഞത്തിന്റെ മുഴുവന്‍ ഫലവും നിരന്തരമായ യജ്ഞ ദീക്ഷയില്‍ വിശുദ്ധിയോടെ മുഴുകിയിരിക്കുന്ന എന്റെ അച്ഛന് കൈവരുമാറാകണം. നൂറു യാഗം ചെയ്ത ”ശത ക്രതു” എന്ന പേര് വരുന്നില്ലെങ്കില്‍ വേണ്ട നൂറ് യാഗത്തിന്റെ ഫലം അദ്ദേഹത്തിന് കൈവന്നാല്‍ മതി മാത്രമല്ല ഈ വിവരം അങ്ങു തന്നെ യജ്ഞ ശാലയിലെ സദസ്സിലിരിക്കുന്നവരുടെ മുമ്പില്‍ വച്ച് രാജാവിനെ അറിയിക്കണം.”

അങ്ങനെത്തന്നെ, രഘുവിന്റെ ആവശ്യങ്ങള്‍ സാധിക്കാമെന്നേറ്റിട്ട് ഇന്ദ്രന്‍ മാതലി തെളിക്കുന്ന തേരില്‍ കയറി തിരിച്ചു പോയി. എന്നാല്‍ രഘുവാകട്ടെ താന്‍ ഇന്ദ്രനുമായി വിട്ടു വീഴ്ച ചെയ്യേണ്ടിവന്നതിലും, താന്‍ ഏര്‍പ്പെട്ട കാര്യത്തില്‍ പരിപൂര്‍ണ്ണ വിജയം സിദ്ധിക്കാത്തതിലൂണ്ടായ പരിതാപത്തോടും കൂടി കൊട്ടാരത്തിലേക്ക് തിരിച്ചു.

രഘു കൊട്ടാരത്തില്‍ എത്തുന്നതിന് മുമ്പു തന്നെ ഇന്ദ്രന്റെ ദൂതന്‍ വസ്തുതകളെല്ലാം ദിലീപനെ അറിയിച്ചിരുന്നു. തിരിച്ചെത്തിയ പുത്രനെ അദ്ദേഹം തഴുകി. വജ്രായുധമേറ്റുളള ശരീരത്തിലെ മുറിവുകള്‍ ഒരലങ്കാരം മാത്രമായേ അദ്ദേഹം കണക്കാക്കിയുളളൂ.

ഇങ്ങനെ തൊണ്ണുറ്റൊമ്പത് യാഗങ്ങള്‍ നിര്‍വിഘ്‌നം നടത്തുകയും നൂറാമത്തെ യാഗത്തില്‍ മുഴുവന്‍ ഫലവും നേടുകയും ചെയ്ത ദിലീപമഹാരാജാവ് രാജ്യഭരണം പുത്രനെയേല്‍പ്പിച്ച് പത്‌നിയോടൊരുമിച്ചു തപോവനത്തിലേക്ക് പോയി. സൂര്യവംശ രാജാക്കന്മാരുടെ പാരമ്പര്യം അദ്ദേഹം അങ്ങനെ യഥാവിധി നിര്‍വഹിച്ചു.

മഹത്തായ ആ പരമ്പരയില്‍ ജനിച്ച തന്റെ ഇന്നത്തെ അവസ്ഥയോര്‍ത്ത ലക്ഷ്മണന്‍ വ്യാകുലനായി. എങ്കിലും മനസ്സു തളര്‍ന്നില്ല. ഒരു നല്ല കാര്യത്തിനു വേണ്ടിയാണ് താന്‍ ബലിയാടാകുന്നത് ഒരു പക്ഷെ ബന്ധങ്ങള്‍ക്കും ബന്ധനങ്ങള്‍ക്കും കാരണം മനസ്സാണ്. മനസ്സു തന്നെയാണ് ബന്ധങ്ങളെ ബന്ധിപ്പിക്കുന്നതും വേര്‍പെടുത്തുന്നതും. ചിലപ്പോള്‍ കാലവും ബന്ധങ്ങളെ വേര്‍പെടുത്തും. അതിനെ മറികടക്കാന്‍ നമുക്ക് സാദ്ധ്യമല്ല.

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.