Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണങ്ങല്ലൂര്‍ കുടിവെള്ള പദ്ധതിയില്‍ ക്രമക്കേടെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 10:35 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: കുടിവെള്ളത്തിനായി ഒരു കുഴല്‍ കിണര്‍ കുഴിച്ചതിന് പഞ്ചായത്തില്‍ പദ്ധതികള്‍ രണ്ട്. പിന്നോക്ക വിഭാഗങ്ങളുടെ ഫണ്ടില്‍ നിന്നും രണ്ട് പദ്ധതികള്‍ക്കായി അനുവദിച്ചത് നാല് ലക്ഷത്തോളം രൂപ, എന്നിട്ടും കുടിവെളളം കിട്ടാക്കനിയെന്ന് ഗുണഭോക്താക്കള്‍. വീട്ടിലേക്ക് പൈപ്പ് ലൈന്‍ വലിക്കുന്നതിന് പണം നല്‍കിയതായി നാട്ടുകാര്‍, പദ്ധതിയുടെ പേരില്‍ പണം വാങ്ങാന്‍ പറഞ്ഞിട്ടില്ലെന്ന് പഞ്ചായത്ത്.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡിലാണ് ഒരു കുഴല്‍ കിണറിനായി രണ്ട് പദ്ധതികള്‍ക്ക് പഞ്ചായത്ത് പണം നല്‍കിയിരിക്കുന്നത്. 2011ല്‍ ആരംഭിച്ച് 2014ല്‍ പണി പൂര്‍ത്തീകരിച്ച കൂവപ്പള്ളി വേട്ടോന്‍കുന്ന് കുടിവെള്ള പദ്ധതിക്കായി ചിലവഴിച്ചത് 1,40,000 രൂപ. ഇതേ കുഴല്‍ കിണറിന്റെ പേരില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചത് 2,50,000 രൂപ, പദ്ധതിയുടെ പേര് മാറി മണങ്ങല്ലൂര്‍ വേട്ടോന്‍കുന്ന് കുടിവെള്ള പദ്ധതി എന്നായി. പട്ടിക ജാതി വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക ഫണ്ടില്‍ നിന്നും ചിലവഴിച്ച തുക ഉപയോഗിച്ച് കുഴല്‍ കിണര്‍ കുത്തിയെങ്കിലും പ്രദേശത്തെ ജലക്ഷാമം പരിഗണിച്ച് ജനറല്‍ വിഭാഗത്തിലെ ഗുണഭോക്താക്കളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജലവിതരണം നടത്തുന്നതില്‍ നിന്നും ഒരു പ്രദേശത്തെ ആളുകളെ ഒഴിവാക്കിയതായും ആരോപണമുണ്ട്.

പുതിയ കുഴല്‍ കിണറില്‍ നിന്നും ആവശ്യത്തിന് ജലം ലഭ്യമാകാഞ്ഞതോടെ 15 വര്‍ഷം മുന്‍പ് കുഴിച്ച മറ്റൊരു കുഴല്‍ കിണറ്റില്‍ നിന്നുമാണ് വെള്ളം പമ്പ് ചെയ്യുന്നത്. വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാത്തതോടെ ഇടക്കാലത്ത് സ്വകാര്യ വ്യക്തിയുടെ വൈദ്യുതി ഉപയോഗിച്ചാണ് പമ്പ് ചെയ്തിരുന്നത്. എന്നാല്‍ വിഷയം വൈദ്യുതി മോഷണത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ വ്യക്തി പിന്‍മാറിയതോടെ കുടിവെള്ള വിതരണം വീണ്ടും അവതാളത്തിലായി. പദ്ധതി പൂര്‍ത്തീകരിച്ച് ഏറെ നാളായിട്ടും വൈദ്യുതി കണക്ഷന്‍ ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് ജീവനക്കാര്‍ എത്തി ലൈന്‍ വലിച്ചിട്ടെങ്കിലും കണക്ഷന്‍ ലഭ്യമാക്കിയിട്ടില്ല. പദ്ധതിക്കായി സ്ഥാപിച്ച ടാങ്കില്‍ നിന്നും കുന്നിന്‍ചരിവിലേക്ക് വലിച്ച പൈപ്പിലൂടെയാണ് താഴ്‌വാരത്തുള്ളവര്‍ക്ക് വെള്ളം ലഭിക്കുന്നത്. ജലവിതരണം പാളിയതോടെ പൈപ്പില്‍ വെള്ളം എത്തുന്നതും കാത്ത് നില്‍ക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.

പദ്ധതിയുടെ ഗുണഭോക്താക്കളായവരില്‍ നിന്നും ഗാര്‍ഹിക കണക്ഷനുകള്‍ക്കായി പണം നല്‍കിയെന്ന് നാട്ടുകാര്‍ പറയുമ്പോള്‍ ഇത്തരത്തില്‍ പഞ്ചായത്തില്‍ നിന്നും പണം പിരിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും ജലവിതരണത്തിനും 15 ശതമാനം പണം ഗുണഭോക്തൃ വിഹിതമായി പിരിക്കാമെന്നും പദ്ധതിക്കായി ഇത്തരത്തില്‍ പണം വാങ്ങിയിട്ടുണ്ടെന്നും വാര്‍ഡംഗം പറഞ്ഞു. ഗുണഭോക്തൃ വിഹിതം ഇല്ലെന്ന പഞ്ചായത്തിന്റെ മറുപടി സംബന്ധിച്ച് പഞ്ചായത്തില്‍ ആക്ഷേപം ഉന്നയിക്കുമെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരി 17ന് വാര്‍ഡില്‍ നടത്തിയ ഗ്രാമസഭ സംബന്ധിച്ചും വിവരാവകാശ രേഖകള്‍ വിവാദമുയര്‍ത്തുന്നു. ആകെ 54 പേര്‍ മാത്രം പങ്കെടുത്ത ഗ്രാമസഭ സാധുവാകുന്നതിന് മതിയായ കോറം തികഞ്ഞിട്ടില്ലെന്ന് മറുപടിയില്‍ വ്യക്തമാക്കുമ്പോള്‍ വീണ്ടും ഗ്രാമസഭ വിളിക്കാതിരുന്നതും വിവാദമായി. നിയമപരമായി നിലനില്‍പില്ലാത്ത ഗ്രാമസഭയിലെ തീരുമാനങ്ങള്‍ പദ്ധതിരേഖകളില്‍ ഇടംപിടിക്കുന്നത് പഞ്ചായത്തിന്റെ മുഴുവന്‍ പദ്ധതികളെയും അനിശ്ചിതത്വത്തിലാക്കുന്നതിനൊപ്പം വാര്‍ഡംഗത്തിനും, ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിക്കും സാധ്യത ഏറും. കുടിവെള്ള പദ്ധതിയിലും ഗ്രാമസഭകളിലെ അപാകതകളിലും അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മണങ്ങല്ലൂര്‍ ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ഷെജി പാറക്കല്‍ ആണ് പഞ്ചായത്തില്‍ നിന്നും വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.