Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗതാഗതക്കുരുക്കഴിയാതെ കൊട്ടാരക്കര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 07:43 pm IST
in Kollam

കൊട്ടാരക്കര: നഗരത്തിന്റെ കുരുക്കഴിക്കാന്‍ എത്തിയ വിദഗ്ധര്‍ക്കെല്ലാം പെട്ടി മടക്കേണ്ട അവസ്ഥയാണ് കൊട്ടാരക്കരയില്‍. കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന പല പദ്ധതികളും വിജയത്തിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. വിവിധ വകുപ്പുകള്‍തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാത്തതും ഇതിനായി രൂപീകരിച്ച സമിതികള്‍ കൃത്യമായ ഇടവേളകളില്‍കൂടി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാത്തതുമാണ് പ്രധാനകാരണം.

മെഡിക്കല്‍ കോളേജിലേക്ക് അത്യാസന്നനിലയില്‍ പോകുന്ന രോഗികള്‍ മുതല്‍ മന്ത്രിമാര്‍ വരെ കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്കിന്റെ ദുരന്തഫലം അനുഭവിക്കുന്നവരാണ്. എന്‍എച്ച് റോഡും, എംസിറോഡും സംഗമിക്കുന്ന അപൂര്‍വസ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. ട്രാഫിക് ഐലന്റിനോട് ചേര്‍ന്ന് തന്നെയാണ്  കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ്, ഗ്യാരേജ്, സ്വകാര്യബസ്സ്റ്റാന്‍ഡ് എന്നിവയുടെ സ്ഥാനം. കെഎസ്ആര്‍ടിസി ബസുകള്‍ എന്‍എച്ചില്‍ നിന്നും സ്വകാര്യബസുകള്‍, എംസി റോഡില്‍ നിന്നും ആണ് സ്റ്റാന്റിനകത്തേക്ക്  കയറുന്നതും ഇറങ്ങുന്നതും. ഇതിന്റെ പ്രതിഫലനം പലപ്പോഴും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് കാരണമാവുന്നു.

കൊട്ടാരക്കരയെ ഗതാഗതക്കുരുക്കില്‍ നിന്ന് മോചിപ്പിക്കാനും റോഡപകടങ്ങളില്‍പ്പെടുന്നവരെ സഹായിക്കാനും ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക്  രൂപം നല്‍കിയിരുന്നെങ്കിലും ബന്ധപെട്ടവരുടെ നിസഹകരണം എല്ലാം അട്ടിമറിക്കുന്നതിന് കാരണമായി. അയിഷാപോറ്റി എംഎല്‍എ മുന്‍കയ്യെടുത്ത് ഇതിനായി ഒരു സമിതിയും രൂപീകരിച്ചിരുന്നു. ഇതില്‍ കൊട്ടാരക്കരയിലെ ജനപ്രതിനിധികള്‍ ആര്‍ടിഒ, പോലീസ,് വ്യാപാരിവ്യവസായി, വിവിധയൂണിയന്‍പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ അംഗങ്ങളായി മാസം തോറും യോഗം ചേര്‍ന്ന് ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കി നടപ്പാക്കിയിരുന്നു. ഈ സമിതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായെങ്കിലും എംഎല്‍എക്കും കുലുക്കമില്ല.

നഗരമധ്യത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രധാനകാരണം കുത്തഴിഞ്ഞ പാര്‍ക്കിംഗ് സംവിധാനമാണ്. വാഹനങ്ങള്‍ അവരവരുടെ സൗകര്യങ്ങള്‍ അനുസരിച്ച് തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്ന കാഴ്ചയാണ് എവിടെയും. നോ പാര്‍ക്കിംഗ്, പാര്‍ക്കിംഗ് ബോര്‍ഡുകള്‍ പലതും അപ്രത്യക്ഷമായി കഴിഞ്ഞു. നോ പാര്‍ക്കിംഗ് ബോര്‍ഡിന്റെ കീഴിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് എന്നതാണ് മറ്റൊരു രസകരമായ കാര്യം. ടൗണിലെത്തുന്ന സ്വകാര്യവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ഇടമില്ലാത്തതും വലിയപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പെര്‍മിറ്റ് ഇല്ലാത്ത ഓട്ടോകള്‍ പെരുകുന്നത് ഗതാഗതക്കുരുക്കിന് മറ്റൊരു കാരണമാണ്.

ടൗണിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം ഓട്ടോകളാണ്  ഇവിടെ ഓടുന്നതെന്നും ഇവയ്‌ക്കെതിരെ നടപടികള്‍ വേണമെന്ന് ഡ്രൈവര്‍മാരും വിവിധ സംഘടനകളും ആവശ്യമുന്നയിക്കുകയും രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു. ചരക്കിറക്കാന്‍ പ്രത്യേക സമയം ടൗണില്‍ നിയമിച്ചിട്ടില്ലാത്തത് പലപ്പോഴും ഗതാഗതതടസം സൃഷ്ടിക്കുന്നു. നിശ്ചിത സമയത്ത് മാത്രമേ ഇത്തരം വാഹനങ്ങള്‍ കടന്നു പോകാനാകൂ എന്ന് തിരക്കേറിയ ടൗണുകളില്‍ നിയമം ഉണ്ടെങ്കിലും ഇവിടെ ഒന്നും പാലിച്ചു കാണുന്നില്ല.

തിരക്കേറിയ സമയത്തുള്ള ചരക്കിറക്കം വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. മുമ്പ് രാവിലെ 8 മണിക്ക് മുന്‍പ് മാത്രമെ ചരക്കിറക്കാവു എന്ന് നിഷ്‌കര്‍ഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഏത് സമയത്തും ചരക്കിറക്കുന്ന സ്ഥിതിയാണ്.

കാല്‍നടയാത്രക്കാരാണ് കൊട്ടാരക്കരയില്‍ ഏറ്റവും കൂടുതല്‍ ജീവന് ഭീഷണി നേരിടുന്ന വിഭാഗം. പ്രധാന കവലകളിലൊന്നും സീബ്രാലൈന്‍ ഇല്ലാത്തതും ടൗണില്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നിയന്ത്രണ മാനദണ്ഡമില്ലാത്തതും ഇതിന് ആക്കം കൂട്ടുന്നു. മുന്‍ കാലങ്ങളില്‍ എസ്‌ഐയും, സിഐയും മാത്രമേ ഉണ്ടായിരുന്നെങ്കിലും ട്രാഫിക്ക് കാര്യത്തില്‍ ഇവര്‍ വലിയ താല്‍പര്യം കാണിച്ചിരുന്നു. ഇപ്പോള്‍  റൂറല്‍ എസ്പി മുതല്‍ ട്രാഫിക്ക് എസ്‌ഐ വരെ അടങ്ങുന്ന പോലീസ് സംവിധാനം ഇവിടെ ഉണ്ടെങ്കിലും ഗതാഗതക്കുരുക്കഴിക്കാന്‍ നടപടി എടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.