Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാര്‍ട്ടിയെ സുധാകര തിരുവാതിരയ്‌ക്ക് കൊടുക്കരുതെന്ന് ലഘുലേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 10:02 pm IST
in Alappuzha

സുധാകരനെതിരെ പ്രചരിക്കുന്ന ലഘുലേഖകള്‍

ആലപ്പുഴ: ജനനേതാവ് വിഎസിനെതിരെ സുധാകരന്റെ ഉറഞ്ഞു തുള്ളല്‍ എന്തിനുവേണ്ടി എന്ന തലക്കെട്ടില്‍ ജി. സുധാകരനെതിരെ ലഘുലേഖ പ്രചരിക്കുന്നു. സംസ്ഥാന സമ്മേളനം നടക്കുന്ന കളര്‍കോട്ടെ ഓഡിറ്റോറിയത്തിലും പരിസരപ്രദേശങ്ങളിലുമാണ് ലഘുലേഖ വ്യാപകമായി പ്രചരിക്കപ്പെട്ടത്. മലപ്പുറം സമ്മേളനത്തിലും അതിന് മുമ്പുള്ള ജില്ലാസമ്മേളനത്തിലും പിണറായിയും ഐസക്കും ബേബിയും സുധാകരന് സാമ്രാജ്യത്വ ചാരന്മാരായിരുന്നു.

നയവ്യതിനായത്തിനെതിരെ എന്ന പേരില്‍ വിഎസിന് വേണ്ടി പടനയിക്കുകയായിരുന്നു സുധാകരനെന്ന് ലഘുലേഖയില്‍ പരിഹസിക്കുന്നു. മലപ്പുറം സമ്മേളനം കഴിഞ്ഞ് അസംബ്ലി തിരഞ്ഞെടുപ്പ് വന്നപ്പോള്‍ സുധാകരന് മന്ത്രിയാകണം. അതിനാദ്യം വിഎസിനെ തള്ളിപ്പറഞ്ഞു. എംഎല്‍എയായി. കോഴിക്കോട് സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെ തോല്‍പ്പിച്ച് നായനാര്‍ സെക്രട്ടറിയായി. അന്ന് വിഎസിന് ഒപ്പംനിന്ന സുധാകരന്‍ ശക്തി ഓഡിറ്റോറിയത്തില്‍ വിഎസിനൊപ്പം നിന്ന് ആലപ്പുഴയിലെ നേതാക്കളെ വെട്ടിനിരത്തി. വി. കേശവനെ സെക്രട്ടിയാക്കി. കേശവനുമായി പിണങ്ങി ഡിസി ഓഫീസില്‍ കയറാതെയായി.

ഹരിപ്പാട് വച്ച് കേശവനെ വെട്ടി സ്വയം സെക്രട്ടറിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുജാതയക്കം വെട്ടിപുറത്താക്കി. അന്ന് പിണറായി സുധാകരനെ പുറത്താക്കി. വീണ്ടും ദേവകുമാറിന്റെ വീട്ടില്‍ വിഎസുമായി ഊണ് കഴിച്ച് കൈകൊടുത്തു. മറ്റൊരു സമ്മേളനത്തില്‍ വിഎസ് നയിച്ച വെട്ടിനിരത്തല്‍ സമ്മേളനത്തിന്റെ ആലപ്പുഴയിലെ നായകന്‍ സുധാകരനായിരുന്നു. അന്ന് വിഎസ് കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവും പുന്നപ്ര-വയലാര്‍ സമരനായകനുമായിരുന്നു. പിന്നീട് എപ്പോഴൊക്കെയാണ് സുധാകരന് വിഎസ് അനഭിമിതനായത്. ഇത്തവണ എതിര്‍ക്കാന്‍ വിഎസോ ഐസക്കോ മറ്റൊരു പക്ഷമോ ഇല്ലായിരുന്നു. ഒടുവില്‍ യുദ്ധം സ്വന്തം നിഴലിനോടുതന്നെയായി. കൂടെ കൊരുക്കാന്‍ സജി ചെറിയാനും നാസറും. ഈ മാടമ്പിയില്‍നിന്ന് ആലപ്പുഴയിലെ പാര്‍ട്ടിയെ വിമോചിപ്പിച്ചില്ലെങ്കില്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ മരണമണി മുഴക്കും.

നട്ടെല്ലുള്ളവര്‍ക്ക് അടിമത്വം സഹിക്കാനാവില്ല. സ്വയം സംരക്ഷിക്കാന്‍ ഏതൊരു അഴിമതിക്കാരനെയും കൂട്ടുപിടിക്കുന്ന ഈ ‘അഴിമതിവിരുദ്ധന്റെ’ കപടമുഖം സ്വന്തം കവിതകള്‍പോലെ ചപലവും വികൃതവുമാണ്. ആലപ്പുഴയിലെ പാരമ്പര്യമുള്ള പാര്‍ട്ടിയെ സുധാകര തിരുവാതിരയ്‌ക്ക് കൊടുക്കരുത്. പാര്‍ട്ടി നേതൃത്വത്തിന്റെ മൗനം ജില്ലയിലെ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയിലേക്കാണ് നയിക്കുക എന്നത് മറക്കരുതെന്നും ലഘുലേഖയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.