Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഞാനറിയുന്ന രവിച്ചേട്ടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 09:49 pm IST
in Vicharam

തൊട്ടതൊക്കെ പൊന്നാക്കി”, ശൂന്യതയില്‍നിന്ന് സാമ്രാജ്യം, എന്നൊക്കെയുള്ള ചൊല്ലുകള്‍ ടി.എസ്. രവീന്ദ്രനാഥിനെ സംബന്ധിച്ചിടത്തോളം സത്യമായിരുന്നു. നാല് പതിറ്റാണ്ടത്തെ പൊതുരംഗത്തെ പ്രവര്‍ത്തനം, അതില്‍ അന്ത്യനാളുകളില്‍ വയ്യാതാവുന്നതുവരെ. സാധാരണക്കാരനും കമ്പനി തൊഴിലാളിയുമായിരുന്ന രവിച്ചേട്ടന്‍ സ്വന്തം കര്‍മ്മംകൊണ്ട്, തൊഴിലാളി രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായി തിളങ്ങി. ആയിരക്കണക്കിന് ആളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന മങ്ങാത്ത ദീപമായി അവസാനം പൊലിഞ്ഞിരിക്കുന്നു.

ആദ്യം മുതല്‍ക്കെ, രവീന്ദ്രനാഥ് ബിജെപിയുടെ പര്യായമായിരുന്നു. പോലീസിന്റെ ബലിഷ്ഠങ്ങളായ കരങ്ങള്‍ നിരപരാധികളെ വേട്ടയാടിയിരുന്ന കാലം. സ്‌റ്റേഷനുകളില്‍ ഭരണകക്ഷി നേതാക്കളുടെ കൂടെ മാത്രം പോയിരുന്ന കാലം. അക്കാലത്ത് സംഘപരിവാര്‍ പ്രസ്ഥാനക്കാര്‍ക്ക് ഏക ആശ്രയം ടി.എസ്. രവീന്ദ്രനാഥ് ആയിരുന്നു.

ഗര്‍ജ്ജിക്കുന്ന പോലീസ് മേലാളന്മാര്‍ രവീന്ദ്രനാഥിനെ കണ്ടാല്‍ കലി അടക്കുമായിരുന്നു. ഏത് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനേയും നിമിഷനേരംകൊണ്ട് ഫോണിലോ നേരിട്ടോ ബന്ധപ്പെടുവാനുള്ള അസാധാരണ വൈഭവം രവിച്ചേട്ടനില്‍ മാത്രമാണ് ദര്‍ശിക്കുവാന്‍ കഴിയുക. പാര്‍ട്ടിക്ക് പണമില്ലാത്ത കാലം. പക്ഷേ പൊതുജനങ്ങളുടെ കീശയിലുള്ള പണം, ഇത്ര തന്മയത്തത്തോടെ പാര്‍ട്ടിക്കുവേണ്ടി വാങ്ങുന്ന പ്രവര്‍ത്തകര്‍ കുറവാണ്. എറണാകുളം ജില്ലയിലെ പല ധനികരേയും പാര്‍ട്ടി സംഭാവനയിലൂടെ പ്രസ്ഥാനത്തോട് ബന്ധിപ്പിച്ചതിലെ പ്രധാന കണ്ണി രവിച്ചേട്ടനാണ്. പാര്‍ട്ടി പരിപാടികള്‍ അടിക്കടി വരുമ്പോള്‍, എങ്ങനെ അത് നടത്തുമെന്ന് ചിന്തിക്കുന്ന കാലഘട്ടം. രവിച്ചേട്ടനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി പരിപാടികള്‍ ഹരമായിരുന്നു. വലിയ സ്‌റ്റേജുകളും പരിപാടികളുമാണ് മുഖമുദ്ര.

കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ 1984 പെരുമ്പാവൂരിലും 1991ല്‍ മൂവാറ്റുപുഴയിലും 1987ല്‍ കുന്നത്തുനാട്ടിലും മത്സരിക്കുമ്പോള്‍ എംഎല്‍എ ആവാനായിരുന്നില്ല, ബിജെപിയെ ജനങ്ങളിലെത്തിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം.

റയോണ്‍സിലെ ജോലി കഴിഞ്ഞിറങ്ങിയാല്‍ നേരെ പോയിരുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ അടുത്തേക്കായിരുന്നു. തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിനുമായിരുന്നു പിന്നീടുള്ള സമയം ചെലവഴിച്ചത്.

ബിജെപി രാഷ്‌ട്രീയത്തിലെ ത്രിമൂര്‍ത്തികളായിട്ടുള്ള രാജഗോപാല്‍, രാമന്‍പിള്ള, കെ.ജി. മാരാര്‍ എന്നിവരോടുണ്ടായിരുന്ന അടുപ്പം, പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് രവിച്ചേട്ടന് കരുത്ത് നല്‍കി. എറണാകുളം ജില്ലയില്‍, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര പഠനക്യാമ്പുകള്‍ നടത്തിയിരുന്നത് ആ കാലഘട്ടത്തിലാണ്. പഠനക്യാമ്പ് നടത്തുക, പാര്‍ട്ടി കമ്മറ്റി രൂപീകരിക്കുക, പൊതുയോഗം നടത്തുക, പ്രവര്‍ത്തകരുടെ വീടുകളില്‍ പോകുക തുടങ്ങിയ അടിസ്ഥാന രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണ്ടതായ ഗുണങ്ങള്‍ രവിച്ചേട്ടനില്‍ കാണാമായിരുന്നു. പാര്‍ലമെന്റില്‍ രണ്ട് അംഗങ്ങളുള്ള ഒരു പാര്‍ട്ടിയെ, ദേശീയ പ്രതിപക്ഷമാണെന്ന് പറഞ്ഞാല്‍ വിശ്വാസം വരാത്ത കാലത്ത് പാര്‍ട്ടിയെ ജനങ്ങളിലെത്തിക്കുന്ന ഭാരമുള്ള പ്രവര്‍ത്തനമാണ് തോളിലേറ്റിയത്. ഫോണ്‍ പോലുമില്ലാത്ത കാലം, പ്രവര്‍ത്തകര്‍ താമസിക്കുന്ന സ്ഥലത്ത് ബസ്സില്‍ എത്തി കിലോമീറ്ററുകള്‍ നടന്ന് വീടുകളിലെത്തി ആളുകളെ കാണുന്ന കാലഘട്ടം.

ഘനഗംഭീരമായ ശബ്ദവും എവിടെയും കയറിച്ചെല്ലുവാനുള്ള ആര്‍ജ്ജവവും രവിച്ചേട്ടനെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കി. ഏതു കാര്യത്തെപ്പറ്റി പറഞ്ഞാലും എത്തിച്ചേരുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയിലായിരിക്കും. ജ്ഞാനപ്പാനയിലെ വരികള്‍ എത്തിച്ചേരുന്നത് സാക്ഷാല്‍ മഹാവിഷ്ണുവിലാണെങ്കില്‍ രവിച്ചേട്ടന് അത് ബിജെപിയായിരുന്നു.

കഠോരങ്ങളായ മുള്‍പ്പാതകള്‍ ചവിട്ടി ക്ഷതമേറ്റ പാദങ്ങളുമായി ഒടുവില്‍ ആ ഏകാന്തപഥികന്‍ മനോഹരമായ ഉദ്യാനത്തില്‍ എത്തിയപ്പോള്‍ വിവിധങ്ങളായ സുന്ദര കുസുമങ്ങള്‍ കാണുവാന്‍ കണ്ണുകളില്ല. ഇന്നിപ്പോള്‍ ദേഹവും ചേതനയറ്റ് ധൂളിയിലാണ്ടു. ഈ പരിശുദ്ധാത്മാവിന് അത് സ്വര്‍ഗത്തില്‍ സാക്ഷാത്കരിക്കട്ടെ!

(ബിജെപി സംസ്ഥാന

കൗണ്‍സില്‍ മെമ്പറാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.