Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരിയില്‍ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2014, 10:04 pm IST
in Kottayam

ചങ്ങനാശേരി: ചങ്ങനാശ്ശേരിയില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐക്കാര്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എബിവിപി പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറിയും എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ അക്രമിസംഘം മര്‍ദ്ദിച്ചു. അക്രമികളുടെ പരാക്രമത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രോഗികകളും ബന്ധുക്കളും പരിഭ്രാന്തരായി. അക്രമത്തിനുശേഷം സിപിഎം ഓഫീസില്‍ കയറി ഒളിച്ച ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള പോലിസന്റെ ശ്രമം സിപിഎംക്കാര്‍ തടഞ്ഞു. 16 അംഗ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ എബിവിപി ചങ്ങനാശേരി നഗര്‍ സെക്രട്ടറി അനുജിത്ത് സുരേഷ്, യൂണിറ്റ് സെക്രട്ടറി ഗോപന്‍.ജി. പണിക്കര്‍, അര്‍ജുന്‍ എന്നിവരെ ചങ്ങനാശേരി ഗവണ്മെന്റ് ആശുപത്രിയില്‍വച്ച് ആക്രമിച്ചത്.

പെട്ടെന്നുണ്ടായ ആക്രമണത്തില്‍ പരിഭ്രാന്തരായ രോഗികളും, കൂട്ടിനു വന്നവരും ചിതറിയോടി. അരമണിക്കൂറോളം അക്രമികള്‍ ആശുപത്രി വളപ്പില്‍ കൊലവിളി നടത്തി. എസ്‌ഐ ജെര്‍ലിന്‍ വി.സ്‌കറിയയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി പോലീസ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു. സിപിഎം ഓഫീസില്‍ അഭയം തേടിയ അക്രമികളെ പിടികൂടുവാന്‍ എത്തിയ പോലീസിനെതിരെ അസഭ്യം പറയുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു. സിപിഎമ്മിന്റെ ഭീഷണിക്കുവഴങ്ങി അക്രമികളെ കസ്റ്റഡിയിലെടുക്കാതെ പോലീസ് മടങ്ങുകയായിരുന്നു.

രാവിലെ കോളജിലേക്ക് വരുന്ന വഴി പെരുന്ന രണ്ടാം നമ്പര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍വച്ച് അര്‍ജുന്‍ എന്ന എ.ബി.വി.പി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ അര്‍ജുനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് 16 അംഗ അക്രമി സംഘം താലൂക്ക് ആശുപത്രിയില്‍ എത്തി ആക്രമിച്ചത്. അക്രമികള്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് എബിവിപി നഗര്‍ പ്രസിഡണ്ട് സൂരജ്.എസ്.എസ് ആവശ്യപ്പെട്ടു.

വൈശാഖ്, കണ്ണന്‍, രാഹുല്‍, സന്ദീപ് എന്നീ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ഗുണ്ടാ ആക്രമണം.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ എബിവിപി വിദ്യാര്‍ത്ഥികളെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരി ആര്‍എസ്എസ് താലൂക്ക് കാര്യകാരി, ബിജെപി ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് എന്‍.പി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ അക്രമത്തില്‍ പ്രതിഷേധിച്ചു. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ അക്രമികള്‍ നേരത്തെയും അക്രമം നടത്തിയിരുന്നു. ഡിവൈഎഫ്‌ഐക്കാര്‍ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ടും ഒരുസംഘം ആളുകള്‍ ആശുപത്രിയില്‍ കയറി അക്രമംകാട്ടുകയും രോഗികളെയും ബന്ധുക്കളെയും വിരട്ടിയൊടിക്കുകയും ചെയ്തിരുന്നു. താലൂക്ക് ആശുപത്രിയും പരിസരവും ഡിവൈഎഫ്‌ഐ അക്രമികളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. മുന്‍പ് നടന്ന അക്രമത്തിലും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാത്തതും അക്രമികളെ സംരക്ഷിക്കുന്ന നയം സ്വീകരിച്ചതുമാണ് വീണ്ടും അക്രമങ്ങള്‍ തുടരാന്‍ ഇടയാക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

Varadyam

കവിത: കാവിന്റെ ശാപം

പുതിയ വാര്‍ത്തകള്‍

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.