Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാമിത്രമാഹാത്മ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2014, 08:44 pm IST
in Samskriti

അഹല്യാ പുത്രന്‍ ശതാനന്ദന്‍ രാമനോട് പറഞ്ഞു.-ഹേ, രാമാ! അങ്ങേയ്‌ക്കറിയാമോ?ഈ വിശ്വാമിത്രന്‍ ആരാണെന്ന്? പണ്ട് ബ്രഹ്മപുത്രനായ, മഹാതപസ്സ്വിയായ കുശന്‍ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് കുശനാഭന്‍ എന്ന ഒരു പുത്രനും! കുശനാഭന്റെ പുത്രന്‍ ഗാഥി. ആ ഗാഥിയുടെ പുത്രനാണ് വിശ്വാമിത്രന്‍. ഗാഥിയുടെ പുത്രി സത്യവതിയെ ഋചീകന് വിവാഹം ചെയ്തുകൊടുത്തു. സത്യവതിയുടെ പുത്രന്‍ ജമദഗ്നി. ജമദഗ്നിയുടെ നാലുപുത്രന്മാരില്‍ ഇളയ ആളാണ് രാമന്‍ എന്ന പരശുരാമന്‍.

വസിഷ്ഠ മഹര്‍ഷിയുടെ തപോവീര്യം കണ്ട് മോഹിതനായി തന്റെ തപസ്സുകൊണ്ട് മാത്രം ബ്രഹ്മര്‍ഷി പദത്തിലേയ്‌ക്കുയര്‍ന്നയാളാണ് ഈ വിശ്വാമിത്രന്‍. ആ കഥ ഇങ്ങനെ- പണ്ട് വിശ്വാമിത്രന്‍, രാജാവായിരുന്ന കാലത്ത് ഒരു ദിവസം വസിഷ്ഠ മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്നു. വസിഷ്ഠ മഹര്‍ഷി തന്റെ വളര്‍ത്തു പുത്രിയായ കാമധേനുവിനോട് പറഞ്ഞു, വിശ്വാമിത്രരാജനും രാജാവിന്റെ പരിവാരങ്ങള്‍ക്കും വേണ്ട വിഭവങ്ങളെല്ലാം നല്‍കി വേണ്ട വിധം സല്‍ക്കരിച്ചു. ഈ വിഭവങ്ങളെല്ലാം കാമധേനുവിന്റെ സൃഷ്ടിയാണെന്ന് വസിഷ്ഠമഹര്‍ഷി വിശ്വാമിത്രരാജനോടു പറഞ്ഞു. അതുകേട്ട വിശ്വാമിത്രന്‍ വസിഷ്ഠ മഹര്‍ഷിയോട് തനിക്ക് കാമധേനുവിനെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ മകളെപ്പോലെ വളര്‍ത്തുന്ന കാമധേനുവിനെ നല്‍കാന്‍ വസിഷ്ഠമഹര്‍ഷി വിസമ്മതിച്ചു. അതില്‍ കോപംപൂണ്ട വിശ്വാമിത്ര രാജാവ് വസിഷ്ഠാശ്രമം തകര്‍ത്തു. എതിര്‍ത്ത വസിഷ്ഠ മഹര്‍ഷിയുടെ നൂറു പുത്രന്മാരെയും വധിച്ചു. എന്നാല്‍ ഒരു ഹുങ്കാരം കൊണ്ടുതന്നെ വിശ്വാമിത്രനേയും വിശ്വാമിത്രന്റെ സകലസൈന്യങ്ങളേയും നശിപ്പിക്കാന്‍ തക്ക തപഃശക്തിയുണ്ടായിരുന്നിട്ടും വസിഷ്ഠ മഹര്‍ഷി സ്വയം സഹിച്ചു.

അതുകണ്ട് വിശ്വാമിത്രനു മാനസാന്തരം വന്നു. തപസ്സിന്റെ മാഹാത്മ്യം മനസ്സിലാക്കിയ വിശ്വാമിത്രന്‍ രാജ്യവും രാജഭോഗങ്ങളും ഉപേക്ഷിച്ച് തപസ്സിനായി കൗശികീനദിയുടെ തീരത്തേയ്‌ക്കു പോയി. ഈ കൗശികീനദി വിശ്വാമിത്രന്റെ സഹോദരിയും ഋചീകമഹര്‍ഷിയുടെ പത്‌നിയുമായ സത്യവതി ആയിരുന്നു. തന്റെ തപസ്സ് ലോകര്‍ക്കും ഉപകാര പ്രദമാകട്ടെ എന്നു കരുതി സ്വയം നദിയായിത്തീര്‍ന്നാണ് കൗശികീനദി എന്ന പുണ്യനദിയായത്.

തപസ്സിനായി ചെന്ന വിശ്വാമിത്രന്റെ ഉഗ്ര തപസ്സു കണ്ട് ആ തപസ്സിളക്കുവാന്‍ ദേവേന്ദ്രന്‍ ആദ്യം മേനകയെ അയച്ചു. മേനക വിശ്വാമിത്രനെ വശീകരിച്ച് 10 വര്‍ഷം തപഃഭ്രംശം വരുത്തി. എന്നാല്‍ തന്റെ തപസ്സിന്റെ അപചയം മനസ്സിലാക്കിയ വിശ്വാമിത്രന്‍ വീണ്ടും അതികഠിനമായി തപസ്സാരംഭിച്ചു. ദേവേന്ദ്രന്‍ വീണ്ടും വിശ്വാമിത്രന്റെ തപസ്സിളക്കുവാനും ദേവസുന്ദരിയായ രംഭയെ അയച്ചു. രംഭവന്ന് വിശ്വാമിത്രന്റെ തപസ്സിളക്കുവാന്‍ ആകര്‍ഷിക്കുവാനും ശ്രമിച്ചു. അതില്‍ കോപം പൂണ്ട വിശ്വാമിത്രന്‍ രംഭയെ ശപിയ്‌ക്കാന്‍ ഒരു നിമിഷം ചിന്തിച്ചെങ്കിലും ഉടന്‍തന്നെ അദ്ദേഹത്തിനു തോന്നി, ആരെന്തു ചെയ്താലും എന്റെ മനസ്സിനെ ഞാന്‍ നിയന്ത്രിച്ചാല്‍പ്പിന്നെ ആര്‍ക്കെന്തു ചെയ്യാന്‍ സാധിക്കും എന്ന്! തന്നാല്‍ ആകര്‍ഷിക്കപ്പെടാതെ ദൃഢചിത്തതയോടെയുള്ള വിശ്വാമിത്രരുടെ കൊടും തപസ്സുകണ്ട രംഭ ദേവലോകത്തേക്കു തിരിച്ചുപോയി. ആ ദേവേന്ദ്രനാണ് എന്റെ അമ്മ അഹല്യാ ദേവിയെ ചതിച്ചത്. അതുകൊണ്ടാണ് രാമാ ഈ വിശ്വാമിത്രമഹര്‍ഷി അങ്ങയെ കൂട്ടിക്കൊണ്ടുവന്ന് എന്റെ അമ്മയെ ശാപമുക്തയാക്കിയത്. തന്റെ തപസ്സിളക്കിയ ദേവേന്ദ്രനോടുള്ള പ്രതികാരമായിരിയ്‌ക്കാം. ഒരു പക്ഷെ വിശ്വാമിത്രര്‍ രാമനെക്കൊണ്ട് അഹല്യാദേവിയ്‌ക്ക് ശാപമോക്ഷം വരുത്തിച്ചതും ഹേ രാമ! അങ്ങ് മിഥിലയിലെ ത്രയംബകചാപം ഖണ്ഡിച്ച് രാജകുമാരിയെ വിവാഹം ചെയ്താലും! എന്നു പറഞ്ഞു. രാമനേയും കൂട്ടി വിശ്വാമിത്രനോടൊപ്പം ശതാനന്ദന്‍ മിഥിലാരാജധാനിയിലേയ്‌ക്ക് യാത്രയായി.

വി.പി.ഭാനുമതി അമ്മ,

പാലക്കാട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.