Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2014, 07:33 pm IST
in Samskriti

നിത്യപാരായണം 527-ാം ദിവസം

കേവലം ദൃശ്യതേ യോഗീ ഗതോ ധ്യാനൈകനിഷ്ടതാം

സ്ഥിതോ വജ്രസമാധേന വിപക്ഷ ഇവ പര്‍വത:

വസിഷ്ഠന്‍ തുടര്‍ന്നു: പരമസത്യം സാക്ഷാത്ക്കരിച്ചുകഴിഞ്ഞാല്‍പ്പിന്നെ മുക്തിപദമായി. അതില്‍ അവബോധം പോലും ഇല്ല. മനസ്സ് പൂര്‍ണ്ണമായി പരംപൊരുളില്‍ വിലീനമായിക്കഴിഞ്ഞുവല്ലോ. മനസ്സെന്ന മാന്‍പേടയുടെ ‘മാന്‍’ എന്ന അവസ്ഥ എണ്ണയില്ലാതെ കത്തുന്ന വിളക്കിലെ എണ്ണയെന്നപോലെ ഇല്ലാതായിരിക്കുന്നു. പരമസത്യം മാത്രം അവശേഷിക്കുന്നു. ധ്യാനഫലം ആര്‍ജ്ജിച്ച മനസ്സ് വജ്രംപോലെ സുദൃഢമത്രേ. മനസ്സിന്റെ സഹജസ്വഭാവമായ ചഞ്ചലത്വം എങ്ങുപോയി മറഞ്ഞോ എന്തോ! കാലുഷ്യമോ വിഭാജനാത്മകമായ ധാരണകളോ ഇല്ലാതെ ശുദ്ധബോധം മാത്രം പ്രഭാസിക്കുന്ന അവസ്ഥയാണത്. അപ്പോള്‍ ആശകളും ആസക്തികളും അനായാസമായി പൊഴിഞ്ഞു പോകുന്നു. ആയാസരഹിതമായ ധ്യാനം മാത്രമാണപ്പോള്‍ ഉള്ളത്. ബ്രഹ്മത്തെ സാക്ഷാത്ക്കരിച്ചില്ലെങ്കില്‍ ആത്മാവില്‍ അഭിരമിക്കാന്‍ ആവില്ല. ആ തലമെത്തുംവരെ വെറുതെ ആത്മാവിനെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടുമാത്രം ധ്യാനതലം അണയുകയില്ല. പരംപൊരുള്‍ സാക്ഷാത്ക്കരിക്കപ്പെടുമ്പോള്‍ മനസ്സെവിടെപ്പോകുന്നു? വാസനകളും മനോപാധികളും എവിടെപ്പോകുന്നു? കര്‍മ്മങ്ങളും സന്തോഷസന്താപങ്ങളും ആശകളും നിരാശകളും എല്ലാം എവിടെപ്പോയി മറയുന്നു? ‘യോഗി അപ്പോള്‍ അനുസ്യൂതമായ ധ്യാനത്തിന്റെ നിറവില്‍ സുദൃഢമായി നിലകൊള്ളുന്നു. ‘വജ്രസമാധി’യില്‍ പര്‍വ്വതത്തെപ്പോലെ അചഞ്ചലനായി യോഗിയിരിക്കുന്നു.’ യോഗി സുഖാനുഭവങ്ങളില്‍ താല്‍പ്പര്യമില്ലാതെ ഇന്ദ്രിയങ്ങളെ തന്റെ പരിപൂര്‍ണ്ണ വരുതിയില്‍ നിര്‍ത്തി പ്രശാന്തനായി നിലകൊള്ളുമ്പോള്‍ അയാള്‍ ആത്മാവിലാണ് അഭിരമിക്കുന്നത്. എല്ലാ മനോവ്യാപാരങ്ങളും അടങ്ങിയാല്‍പ്പിന്നെ മറ്റെന്താണ് ‘സമാധി’ സ്ഥിതികൊണ്ടു നേടാനുള്ളത്?

ലോകത്തെ നിരീക്ഷണവസ്തുവായി വേറിട്ട് കാണാത്തപ്പോള്‍ മാനസീകോപാധികള്‍ ഒന്നും ഇല്ലാത്തതിനാല്‍ സഹജമായും സാധകന്‍ വജ്രസമാധിയില്‍  എത്തിച്ചേരും.  അതില്‍ നിന്നും അയാളെ വ്യതിചലിപ്പിക്കനായി മനസ്സ് ശ്രമിക്കുന്നില്ല. സത്യം അറിഞ്ഞതിന്റെ വെളിച്ചത്തില്‍ ലോകവിഷയങ്ങളില്‍ ആമാഗ്‌നമാവാതെ മനസ്സ് പ്രശാന്തമാകുന്ന അവസ്ഥയാണ് സമാധി. സുഖത്തെ സുദൃഢചിത്തനായി ത്യജിക്കുന്നത് ധ്യാനം തന്നെയാണ്. വജ്രസാരമാണത്. അത് പൂര്‍ണ്ണമായ അറിവിന്റെ പാതയുമായതിനാല്‍ അതിനു നിര്‍വാണം അല്ലെങ്കില്‍ ആനന്ദാവസ്ഥ എന്ന് പറയും. സുഖാസക്തിയുണ്ടെങ്കില്‍ ധ്യാനത്തിനെന്താണര്‍ത്ഥം? സുഖാസക്തിയുടെ അഭാവത്തില്‍ ധ്യാനം കൊണ്ടെന്താണ് നേട്ടം? ശരിയായ അറിവിന്റെ വെളിച്ചത്തില്‍ അനാസക്തി പരിശീലിക്കുമ്പോള്‍ സ്വഭാവികമായും അനായാസമായും നിര്‍വികല്‍പ്പസമാധിയില്‍ എത്താം. സുഖാസക്തിയാല്‍ ചഞ്ചലപ്പെടാത്തവന്‍ സമബുദ്ധനാണ്. പ്രബുദ്ധനാണ്. സുഖത്തെ പൂര്‍ണ്ണമായും നിരസിക്കുമ്പോഴേ ഈ പരമാവസ്ഥ ആഗതമാവുകയുള്ളു. ആത്മാവില്‍ അഭിരമിക്കുന്നവന് ആസക്തിയുടെ പീഡകള്‍ അനുഭവിക്കേണ്ടിവരുന്നില്ല. ആത്മാവില്‍ നിന്നും അകന്നു നില്‍ക്കുമ്പോഴാണ് സുഖം തേടിപ്പോകാന്‍ മനസ്സുഴറുന്നത്. ശാസ്ത്രപഠനം, ജപം, എന്നിവ ഒരുവനെ സാമാധിയിലേയ്‌ക്ക് നയിക്കുന്നു. സമാധി പരിശീലനത്തിന് ശേഷവും യോഗി തന്റെ പഠനവും ജപവും തുടരണം. രാമാ, നീ നിര്‍വാണപദത്തില്‍ സദാ അഭിരമിച്ചാലും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.