Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രുചിയുടെ മഹാവിസ്മയവുമായി കുടുംബശ്രീ ഭക്ഷ്യമേള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2013, 09:59 pm IST
in Ernakulam

കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കുടുംബശ്രീയുടെ നാലാമത്‌ വ്യാപാര ഭക്ഷ്യ സാംസ്കാരിക മേളയില്‍ ഇത്തവണയും താരം ഭക്ഷ്യ മേള തന്നെ. വിവിധ ജില്ലകളില്‍ നിന്നെത്തിയ രുചിക്കൂട്ടുകള്‍ കണ്ണിനും നാവിനും രുചി പകരുന്നു. അടുക്കളയില്‍ നിന്നും അരങ്ങിലേക്കെത്തിയ സ്ത്രീരത്നങ്ങള്‍ രുചിയുടെ മഹാവിസ്മയം തന്നെയാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌.

ബിരിയാണി പെരുമയില്‍ തലശ്ശേരി തന്നെയാണ്‌ എക്കാലവും മുന്‍പിലെങ്കിലും എറണാകുളം കുന്നത്തുനാട്ടിലെ വെണ്‍മ കുടുംബശ്രീയുടെ കാറ്ററിങ്ങ്‌ യൂണിറ്റായ അന്‍ഫായുടെ പ്രവര്‍ത്തകര്‍ ഒരുക്കിയ വാഴയില കിഴിബിരിയാണിക്ക്‌ വന്‍ വരവേല്‍പ്പാണ്‌ മേളയില്‍ ലഭിച്ചിരിക്കുന്നത്‌. മേളയുടെ ഒന്നാം ദിനമായ വെള്ളിയാഴ്ചയാണ്‌ ഇത്‌ പരീക്ഷണാടിസ്ഥാനത്തില്‍ തയാറാക്കിയതെന്നു വാഴയില ബിരിയാണിയുടെ കണ്ടുപിടിത്തക്കാരി ഷൈല പറഞ്ഞു. ഇത്തരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയ ഇവര്‍ പക്ഷേ, വാഴയില കിഴിബിരിയാണിയുടെ രുചിക്കൂട്ടുകളെക്കുറിച്ച്‌ പറയാന്‍ തയാറല്ല. ആദ്യം ഈ രുചിക്കൂട്ട്‌ വച്ച്‌ ഞങ്ങളൊന്നു ക്ലച്ചു പിടിക്കട്ടെ, എന്നിട്ട്‌ എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കാമെന്നു ചിരിയോടെ മറുപടി.

ഒടുവില്‍, രുചിക്കൂട്ട്‌ പറയേണ്ട എങ്ങനെയാണ്‌ ഇതുണ്ടാക്കുന്നതെന്നു പറഞ്ഞാല്‍ മതിയെന്നു നിര്‍ബന്ധിച്ചപ്പോള്‍ അതേകുറിച്ച്‌ പറയാമെന്നായി. കടകളില്‍ ചേര്‍ക്കുന്ന എസന്‍സുകളൊന്നുമില്ല. മസാലകള്‍ സ്വന്തമായി പൊടിച്ചെടുത്താണ്‌ രുചിക്കൂട്ടുകള്‍ തയ്യാറാക്കുന്നത്‌. ആദ്യം ബിരിയാണി അരി വറുത്തെടുത്തു വേവിക്കും. പിന്നീട്‌ മസാല ചേര്‍ത്ത ചിക്കന്‍ വറുക്കും. പിന്നീട്‌ ഇവരുടെ സീക്രട്ട്‌ മസാല കൂട്ടുകള്‍ സവാള ചേര്‍ത്ത്‌ വഴറ്റിവച്ചതിലേക്ക്‌ വീണ്ടും ചിക്കന്‍ ഇട്ട്‌ വേവിച്ചെടുക്കും. അത്‌ വേവിച്ച്‌ വറ്റിച്ചു വച്ച ചോറിലേക്ക്‌ ഇട്ട്‌ വാട്ടി വച്ച വാഴയിലയില്‍ വച്ച്‌ ഒന്നു കൂടി വേവിക്കും. പിന്നീട്‌ കിഴി കെട്ടിയെടുക്കും. ഇത്രയുമേ അതേക്കുറിച്ച്‌ പറയാന്‍ അവര്‍ തയ്യാറായുള്ളൂ. പോഷകങ്ങള്‍ നിറഞ്ഞ മസാലകളാണ്‌ ഇതില്‍ ചേര്‍ക്കുന്നതെന്ന്‌ കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ മറന്നില്ല. ഈ വാഴയില കിഴി ബിരിയാണിക്ക്‌ 120 രൂപയാണ്‌ വില.

അഞ്ചുപേരടങ്ങുന്ന കാറ്ററിങ്ങ്‌ യൂണിറ്റില്‍ നിന്നും ഷൈലയും, ലൈല ഹാഫിസ്‌, ഹസീന കരീം എന്നിങ്ങനെ മൂന്നു പേരാണ്‌ എത്തിയിരിക്കുന്നത്‌. ഇവരുടെ മറ്റൊരു സ്പെഷല്‍ വിഭവമാണ്‌ സേമിയ ബിരിയാണി. ഉദ്ഘാടന ദിവസം മന്ത്രിക്ക്‌ കൊടുക്കാന്‍ വേണ്ടി ഉണ്ടാക്കിയിരുന്നു. അടുത്തദിവസം മുതല്‍ സേമിയ ബിരിയാണിയും മേളയില്‍ സജീവമായി ഉണ്ടാവുമെന്ന്‌ ഇവര്‍ പറഞ്ഞു. ജില്ലാ മിഷനാണ്‌ തങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന്‌ വിനയപൂര്‍വ്വം പറഞ്ഞാണ്‌ അവര്‍ അവസാനിപ്പിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

India

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

Kerala

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

Kerala

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

India

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.