Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മലയാളത്തിന്‌ മാറ്റായി വിലാസിനി ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2013, 04:50 pm IST
inLifestyle

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്‌ തൃശൂര്‍ ടൗണ്‍ ഹാളില്‍ നിറഞ്ഞ സദസ്സിന്‌ മുന്നില്‍ ശാന്തകുമാരിടീച്ചര്‍ കവിത ചൊല്ലി. മഹാകവി വള്ളത്തോളിന്റെ കവിത ക്ലാസ്‌ റൂമിലെന്നവണ്ണം ഈണത്തില്‍ ചൊല്ലിയപ്പോള്‍ താളം പിടിച്ചുകൊണ്ട്‌ വിദ്യാര്‍ത്ഥികളും ടീച്ചര്‍മാരും അടങ്ങുന്ന സദസ്സ്‌ വരവേറ്റു.

തൃശൂരില്‍ പരസഹായം ഇല്ലാതെ ട്രഷറിയില്‍ നിന്ന്‌ പെന്‍ഷന്‍ വാങ്ങി പോകുന്നതിനിടെയാണ്‌ തൃശൂര്‍ നഗരത്തിലെ ശ്രേഷ്ഠ മലയാളം ദിനത്തിനെപ്പറ്റി വായിച്ചറിഞ്ഞത്‌. അപ്പോള്‍ തന്നെ നിശ്ചയിച്ചു എന്തുവന്നാലും ടൗണ്‍ഹാളിലെ പരിപാടികള്‍ കാണണമെന്ന്‌. മനസ്സില്‍ നിറഞ്ഞുനിന്നിരുന്ന വള്ളത്തോളിന്റെ കവിതാശകലം കുറിച്ചെടുക്കാനും മറന്നില്ല. സധൈര്യം സംഘാടകരോട്‌ പറഞ്ഞപ്പോള്‍ അവര്‍ 77കാരിയായ നാരായണിടീച്ചറെ സ്റ്റേജിലേക്ക്‌ വിളിച്ചുവരുത്തി കവിത ചൊല്ലുവാന്‍ അവസരം ഒരുക്കുകയായിരുന്നു. ഹര്‍ഷാരവത്തോടെ ലഭിച്ച വരവേല്‍പ്പ്‌ ടീച്ചര്‍ക്ക്‌ ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായി. അപ്രതീക്ഷിതമായ ബഹുമാനത്തില്‍ അവര്‍ സന്തോഷവതിയാണ്‌. കവിത ചൊല്ലി സ്റ്റേജില്‍ നിന്ന്‌ വിടവാങ്ങുമ്പോള്‍ മേയര്‍ ഐ.പി.പോള്‍ ഇവര്‍ക്ക്‌ ഒരു ഉപഹാരവും നല്‍കിയാണ്‌ യാത്രയാക്കിയത്‌.

33 വര്‍ഷത്തെ സര്‍വീസിന്‌ ശേഷം 22 വര്‍ഷം വിശ്രമ ജീവിതത്തിലേക്ക്‌ കടന്നപ്പോള്‍ വായനാശീലവും കവിതയെഴുത്തും കവിത ചൊല്ലലും ജീവിത ചര്യയാക്കി മാറ്റിയിരുന്നു ഈ അധ്യാപിക. ടെലിവിഷന്‍ കാണുന്നത്‌ വാര്‍ത്ത കേള്‍ക്കാനും കവിതകള്‍ കേള്‍ക്കാനും മാത്രം. ഒഴിവുള്ള സമയങ്ങളില്‍ ഭാഗവതവും രാമായണവും ചൊല്ലി 77-ാ‍ം വയസ്സിലും സജീവമാകുകയാണ്‌ . ശാന്തകുമാരിടീച്ചര്‍. എട്ടാം ക്ലാസില്‍ തുടങ്ങിയതാണ്‌ കവിതയെഴുത്ത്‌. അവണൂര്‍, ചൂലിശ്ശേരിയില്‍ താമസിക്കുന്ന ടീച്ചര്‍ എടക്കുളം എല്‍.പി.സ്കൂളില്‍ അദ്ധ്യാപികയായിരുന്നു. ഇപ്പോഴും കവിത എഴുതാറുണ്ട്‌. ആനുകാലികങ്ങളിലെല്ലാം അവ വരാറുമുണ്ട്‌.

കുട്ടികള്‍ക്ക്‌ കവിത ചൊല്ലിക്കൊടുക്കലും അക്ഷരശ്ലോകം പഠിപ്പിക്കലും പക്ഷേ ഇപ്പോഴും തുടരുന്നുണ്ട്‌ ടീച്ചര്‍. എന്‍എസ്‌എസ്സിന്റെ ബാലസമാജത്തിലെ കുട്ടികളെയാണ്‌ ഇവര്‍ ക്ലാസ്‌ റൂമിലെപ്പോലെ പഠിപ്പിക്കുന്നത്‌. കൃഷിക്കാരനായ ആറ്റൂര്‍ കരുണാകരന്‍ നായരായിരുന്നു ഭര്‍ത്താവ്‌. രണ്ടാണും രണ്ടുപെണ്ണുമായി നാലുമക്കളുണ്ട്‌ . നാരായണിക്കുട്ടിയോടൊപ്പമാണ്‌ താമസം. സ്കൂള്‍ ജീവിതത്തിന്‌ മുമ്പ്‌ ഗാന്ധിയനായിരുന്നു. രണ്ടുവര്‍ഷത്തോളം മാല നിര്‍മ്മിക്കുകയും അത്‌ പഠിപ്പിക്കുകയുമായിരുന്നു ജോലി. പിന്നീടാണ്‌ എടക്കുളം സ്കൂളില്‍ അദ്ധ്യാപികയായത്‌. ഇന്നും കവിതയും രാജ്യസ്നേഹവും നിറഞ്ഞ്‌ നില്‍ക്കുന്നുണ്ട്‌ ടീച്ചറുടെ മനസ്സില്‍.

പാലേലി മോഹന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.