Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭാരതീയ ചലച്ചിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ മലയാളത്തിന്റെ ചരിത്രത്തിലേക്ക് നടന്ന ബാലനെ മറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2013, 10:08 pm IST
inKottayam

പാലാ: ഭാരതചലച്ചിത്രത്തിന്റെ നൂറുവര്‍ഷം ആഘോഷിക്കുന്ന വേളയില്‍ മലയാളചലച്ചിത്രത്തിന്റെ ചരിത്രത്തില്‍ ഇടം നല്‍കിയ ആദ്യശബ്ദചിത്രവും അതിലെ നായകനും നായികയും വിസ്മൃതിയില്‍. മലയാളത്തിലെ ആദ്യശബ്ദചിത്രമായ ബാലനിലെ നിയകന്‍ കെ.ജെ.അരൂരും നായിക എം.കെ.കമലവും ആണ് ചലച്ചിത്രലോകം മറന്ന കാലയവനികക്കുള്ളിലെ പ്രതിഭകള്‍. വര്‍ത്തമാനം പറഞ്ഞുകൊണ്ട് മലയാളചലച്ചിത്രത്തെ കൈപിടിച്ചു നടത്തിയവരാണിവര്‍. ശബ്ദിക്കുന്ന മലയാള ചലച്ചിത്രത്തിന്റെ പിറവിയറിയിച്ച ആദ്യ ബാലനു നേരെ ചലച്ചിത്രലോകം മുഖം തിരിച്ചതിലുള്ള ദുഃഖം ഉള്ളിലൊതുക്കി നിശ്ശബ്ദമാവുകയാണ് ചലച്ചിത്രത്തെയും ചരിത്രത്തെയും സ്‌നേഹിക്കുന്നവര്‍.

ഭാരത ചലച്ചിത്രം നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മലയാളത്തിലെ ആദ്യ ശബ്ദചിത്രത്തിലെ നായകന്റെയും നായികയുടെയും കുടുംബത്തിലേക്ക് ഒരു കത്തെങ്കിലും പ്രതീക്ഷിച്ചിരുന്നതായി കെ.കെ.അരൂരിന്റെ മകനും വിമുക്തഭടനുമായ റ്റി.കെ.ജഗദീഷ് കുമാര്‍ പറഞ്ഞു.

സേലം മോഡേണ്‍ തിയേറ്റേഴ്‌സ് നിര്‍മ്മിച്ച ബാലന്‍ 1938 ജനുവരി 10 നാണ് തിയേറ്ററുകളിലെത്തിയത്. മുംബൈ സ്വദേശി എസ്.നൊട്ടാണിയായിരുന്നു സംവിധായകന്‍. നാഗര്‍കോവില്‍ സ്വദേശി എ.സന്ദരന്‍പിള്ള എഴുതിയ വിധിയും മിസ്സിസ് നായരും എന്നി കഥയെ ആധാരമാക്കി മുതുകുളം രാഘവന്‍ പിള്ളയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഗാനങ്ങളുമൊരുക്കിയത്. 1938 ജനുവരി 19ന് കൊച്ചിയിലെ സെലക്ട് ടാക്കീസിലായിരുന്നു ബാലന്റെ ആദ്യ പ്രദര്‍ശനം.

ചേര്‍ത്തല അരൂര്‍ പറമ്പുവീട്ടില്‍ കെ.കേശവപിള്ളയുടെയും പാര്‍വ്വതിയമ്മയുടെയും മകനാണ് കെ.കെ.അരൂര്‍ എന്ന കെ.കുഞ്ചുനായര്‍. സംഗീതത്തിലും അഭിനയത്തിലും താത്പര്യമുണ്ടായിരുന്നു അരൂര്‍ 1919ല്‍ 12-ാം വയസില്‍ കോട്ടയ്‌ക്കല്‍ പി.എസ്. വാര്യരുടെ പരമശിവവിലാസം എന്ന നാടക കമ്പനിയില്‍ ചേര്‍ന്നു. പിഎസ്‌വി അരൂരിന്റെ കലാസപര്യയുടെ ഗുരുകുലവും കലാക്ഷേത്രവുമായി. നടനകലയിലും സംഗീതത്തിലും ഇവിടെ നിന്നും ലഭിച്ച ശാസ്ത്രീയ പരിജ്ഞാനമാണ് കെ.കെ.അരൂര്‍ എന്ന കലാപ്രതിഭയെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. പിന്നീട് 1040 ല്‍ പുറത്തിറങ്ങിയ ജ്ഞാനാംബികയിലും അദ്ദേഹം നായകനായി.

അക്കാലത്തെ പ്രമുഖ നാടകക്കമ്പനികളായ കടയ്‌ക്കാവൂര്‍ എസ്എസ് നടനസഭ, വൈക്കം ഓം ശിവാനന്ദ സംഗീത നടനസഭ, ചെങ്ങന്നൂര്‍ സുകുമാര കലാസമിതി, ഓച്ചിറ പരബ്രഹ്മോദ നടനസഭ എന്നീ സമിതികളില്‍ അഭിനേതാവായിരുന്നു. നാടകം വിടട് പിന്നീട് അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനം ഹരികഥാ പ്രസ്ഥാനത്തിലേക്ക് മാറി. 77-ാം വയസില്‍ കലയോടും ജീവിതത്തോടും വിടപറയുന്നതുവരെ കലാപ്രവര്‍ത്തനങ്ങളും തുടര്‍ന്നു.

പാലാ മീനച്ചില്‍ തേവര്‍കാട്ടില്‍കുന്നേല്‍ മാധവിയമ്മയായിരുന്നു ഭാര്യ. വിവാഹശേഷം മീനച്ചിലിലേക്ക് താമസം മാറ്റിയ കെ.കെ.അരൂര്‍ 1984 മെയ് 30നാണ് കലവിട്ട് കാലയവനികയ്‌ക്ക് പിന്നില്‍ മറഞ്ഞത്. കലാലോകത്തിന്റെ അംഗീകാരത്തിനപ്പുറം 1981ല്‍ ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് നല്‍കിയ പുരസ്‌കാരമാണ് ഏക ബഹുമതി.

പാലാ ഇടയാറ്റ് ബാലഗണപതിക്ഷേത്രത്തിനു സമീപം അരൂരിന്റെ കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിച്ച സ്മാരക മന്ദിരമാണിപ്പോള്‍ കെ.കെ.അരൂരിന്റെ സ്മരണ നിലനിര്‍ത്തുന്ന ഏക സ്ഥാപനം. ജന്മനാട്ടില്‍ കലാസ്‌നേഹികളും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം നല്‍കിയ ട്രസ്റ്റിന് തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല.

മലയാള ചലച്ചിത്രം ആദരിക്കപ്പെടുന്ന വേദികളില്‍ സുവര്‍ണശോഭയോടെ കെ.കെ.അരൂരിന്റെയും എം.കെ.കമലത്തിന്റെയും പേരുകള്‍ ആദരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കലാലോകവും ഇവരുടെ കുടുംബവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

Kerala

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

Astrology

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.