Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭാരതീയ ചലച്ചിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ മലയാളത്തിന്റെ ചരിത്രത്തിലേക്ക് നടന്ന ബാലനെ മറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2013, 10:08 pm IST
in Kottayam

പാലാ: ഭാരതചലച്ചിത്രത്തിന്റെ നൂറുവര്‍ഷം ആഘോഷിക്കുന്ന വേളയില്‍ മലയാളചലച്ചിത്രത്തിന്റെ ചരിത്രത്തില്‍ ഇടം നല്‍കിയ ആദ്യശബ്ദചിത്രവും അതിലെ നായകനും നായികയും വിസ്മൃതിയില്‍. മലയാളത്തിലെ ആദ്യശബ്ദചിത്രമായ ബാലനിലെ നിയകന്‍ കെ.ജെ.അരൂരും നായിക എം.കെ.കമലവും ആണ് ചലച്ചിത്രലോകം മറന്ന കാലയവനികക്കുള്ളിലെ പ്രതിഭകള്‍. വര്‍ത്തമാനം പറഞ്ഞുകൊണ്ട് മലയാളചലച്ചിത്രത്തെ കൈപിടിച്ചു നടത്തിയവരാണിവര്‍. ശബ്ദിക്കുന്ന മലയാള ചലച്ചിത്രത്തിന്റെ പിറവിയറിയിച്ച ആദ്യ ബാലനു നേരെ ചലച്ചിത്രലോകം മുഖം തിരിച്ചതിലുള്ള ദുഃഖം ഉള്ളിലൊതുക്കി നിശ്ശബ്ദമാവുകയാണ് ചലച്ചിത്രത്തെയും ചരിത്രത്തെയും സ്‌നേഹിക്കുന്നവര്‍.

ഭാരത ചലച്ചിത്രം നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മലയാളത്തിലെ ആദ്യ ശബ്ദചിത്രത്തിലെ നായകന്റെയും നായികയുടെയും കുടുംബത്തിലേക്ക് ഒരു കത്തെങ്കിലും പ്രതീക്ഷിച്ചിരുന്നതായി കെ.കെ.അരൂരിന്റെ മകനും വിമുക്തഭടനുമായ റ്റി.കെ.ജഗദീഷ് കുമാര്‍ പറഞ്ഞു.

സേലം മോഡേണ്‍ തിയേറ്റേഴ്‌സ് നിര്‍മ്മിച്ച ബാലന്‍ 1938 ജനുവരി 10 നാണ് തിയേറ്ററുകളിലെത്തിയത്. മുംബൈ സ്വദേശി എസ്.നൊട്ടാണിയായിരുന്നു സംവിധായകന്‍. നാഗര്‍കോവില്‍ സ്വദേശി എ.സന്ദരന്‍പിള്ള എഴുതിയ വിധിയും മിസ്സിസ് നായരും എന്നി കഥയെ ആധാരമാക്കി മുതുകുളം രാഘവന്‍ പിള്ളയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഗാനങ്ങളുമൊരുക്കിയത്. 1938 ജനുവരി 19ന് കൊച്ചിയിലെ സെലക്ട് ടാക്കീസിലായിരുന്നു ബാലന്റെ ആദ്യ പ്രദര്‍ശനം.

ചേര്‍ത്തല അരൂര്‍ പറമ്പുവീട്ടില്‍ കെ.കേശവപിള്ളയുടെയും പാര്‍വ്വതിയമ്മയുടെയും മകനാണ് കെ.കെ.അരൂര്‍ എന്ന കെ.കുഞ്ചുനായര്‍. സംഗീതത്തിലും അഭിനയത്തിലും താത്പര്യമുണ്ടായിരുന്നു അരൂര്‍ 1919ല്‍ 12-ാം വയസില്‍ കോട്ടയ്‌ക്കല്‍ പി.എസ്. വാര്യരുടെ പരമശിവവിലാസം എന്ന നാടക കമ്പനിയില്‍ ചേര്‍ന്നു. പിഎസ്‌വി അരൂരിന്റെ കലാസപര്യയുടെ ഗുരുകുലവും കലാക്ഷേത്രവുമായി. നടനകലയിലും സംഗീതത്തിലും ഇവിടെ നിന്നും ലഭിച്ച ശാസ്ത്രീയ പരിജ്ഞാനമാണ് കെ.കെ.അരൂര്‍ എന്ന കലാപ്രതിഭയെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. പിന്നീട് 1040 ല്‍ പുറത്തിറങ്ങിയ ജ്ഞാനാംബികയിലും അദ്ദേഹം നായകനായി.

അക്കാലത്തെ പ്രമുഖ നാടകക്കമ്പനികളായ കടയ്‌ക്കാവൂര്‍ എസ്എസ് നടനസഭ, വൈക്കം ഓം ശിവാനന്ദ സംഗീത നടനസഭ, ചെങ്ങന്നൂര്‍ സുകുമാര കലാസമിതി, ഓച്ചിറ പരബ്രഹ്മോദ നടനസഭ എന്നീ സമിതികളില്‍ അഭിനേതാവായിരുന്നു. നാടകം വിടട് പിന്നീട് അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനം ഹരികഥാ പ്രസ്ഥാനത്തിലേക്ക് മാറി. 77-ാം വയസില്‍ കലയോടും ജീവിതത്തോടും വിടപറയുന്നതുവരെ കലാപ്രവര്‍ത്തനങ്ങളും തുടര്‍ന്നു.

പാലാ മീനച്ചില്‍ തേവര്‍കാട്ടില്‍കുന്നേല്‍ മാധവിയമ്മയായിരുന്നു ഭാര്യ. വിവാഹശേഷം മീനച്ചിലിലേക്ക് താമസം മാറ്റിയ കെ.കെ.അരൂര്‍ 1984 മെയ് 30നാണ് കലവിട്ട് കാലയവനികയ്‌ക്ക് പിന്നില്‍ മറഞ്ഞത്. കലാലോകത്തിന്റെ അംഗീകാരത്തിനപ്പുറം 1981ല്‍ ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് നല്‍കിയ പുരസ്‌കാരമാണ് ഏക ബഹുമതി.

പാലാ ഇടയാറ്റ് ബാലഗണപതിക്ഷേത്രത്തിനു സമീപം അരൂരിന്റെ കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിച്ച സ്മാരക മന്ദിരമാണിപ്പോള്‍ കെ.കെ.അരൂരിന്റെ സ്മരണ നിലനിര്‍ത്തുന്ന ഏക സ്ഥാപനം. ജന്മനാട്ടില്‍ കലാസ്‌നേഹികളും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം നല്‍കിയ ട്രസ്റ്റിന് തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല.

മലയാള ചലച്ചിത്രം ആദരിക്കപ്പെടുന്ന വേദികളില്‍ സുവര്‍ണശോഭയോടെ കെ.കെ.അരൂരിന്റെയും എം.കെ.കമലത്തിന്റെയും പേരുകള്‍ ആദരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കലാലോകവും ഇവരുടെ കുടുംബവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.