Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പുതിയ പെന്‍ഷന്‍ ബില്‍: ഒരു സര്‍ക്കാര്‍ ഭാഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2013, 09:33 pm IST
in Vicharam

വാര്‍ദ്ധക്യകാല വരുമാന സുരക്ഷിതത്വം ഉറപ്പ്‌ വരുത്തുന്നതിന്‌ ഒരു അതോറിറ്റിയെ സ്ഥാപിക്കുന്നതാണ്‌ പുതിയ പെന്‍ഷന്‍ ബില്‍. പെന്‍ഷന്‍ ഫണ്ടുകളുടെ സ്ഥാപനം, വികസനം, നിയന്ത്രണം, പെന്‍ഷന്‍ വരിക്കാരുടെ താല്‍പ്പര്യ സംരക്ഷണം അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ തുടങ്ങിയവയാണ്‌ അതോറിറ്റിയുടെ ലക്ഷ്യങ്ങള്‍.

2003 ഒക്ടോബര്‍ 10, 2008 നവംബര്‍ 14 തീയതികളില്‍ കൊണ്ടുവന്ന സര്‍ക്കാര്‍ പ്രമേയത്തിലൂടെ സ്ഥാപിച്ച ഒരു ഇടക്കാല അതോറിറ്റി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഒരു ദേശീയ പെന്‍ഷന്‍ സംവിധാനം (എന്‍പിസി)സ്ഥാപിക്കാനും വികസിപ്പിക്കാനും ഈ ഇടക്കാല അതോറിറ്റിയെ നിയമപരമായി ചുമതലപ്പെടുത്തുന്നതാണ്‌ പെന്‍ഷന്‍ ബില്‍.

എളുപ്പം ലഭ്യമാകുന്നതും ചെലവ്‌ കുറഞ്ഞതും നികുതി സമര്‍ത്ഥവും ബഹുമുഖവും വഹനീയവുമായ ഒരു റിട്ടയര്‍മെന്റ്‌ സേവിംഗ്സ്‌ അക്കൗണ്ടാണ്‌ എന്‍പിഎസ്‌. ഈ സംവിധാനത്തിന്‌ കീഴില്‍ വ്യക്തിക്കും അയാളുടെ തൊഴില്‍ ദാതാവിനും വ്യക്തിയുടെ സാമൂഹിക സുരക്ഷിതത്വത്തിന്‌ വേണ്ടി അയാളുടെ റിട്ടയര്‍മെന്റ്‌ അക്കൗണ്ടിലേക്ക്‌ വരിസംഖ്യ നല്‍കാം.

വ്യതിരിക്ത വരിസംഖ്യയുടെ അടിസ്ഥാനത്തിലാണ്‌ എന്‍പിഎസിന്‌ രൂപം നല്‍കിയിരിക്കുന്നത്‌. ഇതുപ്രകാരം വ്യക്തി അയാളുടെ അക്കൗണ്ടിലേക്ക്‌ വരിസംഖ്യ നല്‍കുന്നു. പെന്‍ഷനാകുമ്പോള്‍ ജീവനക്കാരന്‍ സംഭരിക്കുന്ന സമ്പത്ത്‌ അയാളുടെ വരിസംഖ്യയുടെ ആകെത്തുകയെയും ആ സമ്പത്ത്‌ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തെയും അടിസ്ഥാനമാക്കിയായിരിക്കും.

ഒരു വ്യക്തി വിരമിച്ച ശേഷം അയാളുടെ വാര്‍ദ്ധക്യ കാലത്ത്‌ സ്ഥിരവും പര്യാപ്തവുമായ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്താനാണ്‌ പെന്‍ഷന്‍.

പെന്‍ഷന്‍ ഫണ്ടുകളുടെ സ്ഥാപനം, വികസനം, നിയന്ത്രണം, പെന്‍ഷന്‍ വരിക്കാരുടെ താല്‍പ്പര്യ സംരക്ഷണം എന്നിവക്കായി ഒരു അതോറിറ്റിയെ നിയോഗിക്കുന്നതാണ്‌ പിഎഫ്‌ആര്‍ഡിഎ ബില്‍ 2011. പിഎഫ്‌ആര്‍ഡിഎ ആക്ടിലെ നിബന്ധനകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി വരിക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ ഒരു ദേശീയ പെന്‍ഷന്‍ സംവിധാനം നിര്‍വഹിക്കുകയാണ്‌ അതോറിറ്റിയുടെ ചുമതല. എന്‍പിഎസിന്‌ കീഴില്‍ അല്ലാത്ത മറ്റു പെന്‍ഷന്‍ ഫണ്ടുകള്‍ നിയന്ത്രിക്കാനുള്ള അധികാരവും അതോറിറ്റിക്ക്‌ ഉണ്ടാകും.

അഖിലേന്ത്യ സര്‍വീസുകളിലും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പൊതു സര്‍വീസുകളിലും 2004 ജനുവരി ഒന്നു മുതലോ അതിനുശേഷമോ നിയമിതരായ എല്ലാവര്‍ക്കും എന്‍പിഎസ്‌ നിര്‍ബന്ധിതമാണ്‌. കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ഇത്‌ ബാധകമാണ്‌. എന്‍പിഎസില്‍ അംഗമായ സംസ്ഥാന ഗവണ്‍മെന്റുകളിലെയും അവരുടെ സ്വയംഭരണ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്കും ഇത്‌ ബാധകമാണ്‌. സംസ്ഥാനങ്ങള്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരം എന്‍പിഎസ്‌ വ്യാപിപ്പിക്കുന്ന തൊഴിലാളികളും ഈ സംവിധാനത്തിന്‌ കീഴില്‍ വരും.

മെയ്‌ 2009 മുതല്‍ ഇന്ത്യയിലെ മറ്റ്‌ പൗരന്മാര്‍ക്ക്‌ സ്വമേധയാ എന്‍പിഎസ്‌ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്കും സ്വമേധയാ എന്‍പിഎസിലേക്ക്‌ തങ്ങളുടെ തൊഴിലാളികളെ ചേര്‍ക്കാവുന്നതാണ്‌.

പിഎഫ്‌ആര്‍ഡിഎ ബില്‍ മാര്‍ച്ച്‌ 2005 ന്‌ ലോക്സഭയില്‍ അവതരിപ്പിച്ചുവെങ്കിലും പാസ്സാക്കാനായില്ല. 29 ഡിസംബര്‍ 2004 ന്‌ പ്രഖ്യാപിച്ച പിഎഫ്‌ആര്‍ഡിഎ ഓര്‍ഡിനന്‍സ്‌ ഏപ്രില്‍ 7, 2005 ന്‌ അസാധുവായിരുന്നു.

ധനമന്ത്രാലയം ആഗസ്റ്റ്‌ 14, 2008 ന്‌ ഇറക്കിയ നമ്പര്‍ എഫ്‌ നമ്പര്‍ 5 (88)/2006 പിആര്‍ എന്ന വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയ നിക്ഷേപക്രമ പ്രകാരം അസറ്റ്‌ ക്ലാസ്‌ ഇ, അസറ്റ്‌ ക്ലാസ്‌ സി, അസറ്റ്‌ ക്ലാസ്‌ ജി എന്നിവയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ നിക്ഷേപം നടത്താം. മറ്റുള്ളവര്‍ക്ക്‌ അവരുടെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന സ്കീം ബാധകമാകും.

വരിക്കാരന്‌ മടക്കി കിട്ടുന്നതിന്റെ തോതിനും അറ്റാദായ മൂല്യത്തിനും വിപണിയിലെ നഷ്ടസാധ്യതകള്‍ ബാധകമാകും. വരിക്കാരന്റെ പണം ഏതൊക്കെ ഓഹരികളില്‍ നിക്ഷേപിക്കാം എന്നത്‌ പെന്‍ഷന്‍ ഫണ്ട്‌ മാനേജര്‍മാര്‍ തീരുമാനിക്കും. വ്യക്തിഗത വരിക്കാരന്‌ ഇതിനുള്ള അവസരം ലഭിക്കില്ല.

സിദ്ധാര്‍ത്ഥന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.