Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിസാങ്കേതികത അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും തമ്മിലകറ്റുന്നുവോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2013, 09:40 pm IST
inIndia

ന്യൂദല്‍ഹി: വിജ്ഞാനത്തിന്റെ നിറകുടമായിരുന്ന സര്‍വേപ്പിള്ളി രാധാകൃഷ്ണനെന്ന മുന്‍ രാഷ്‌ട്രപതിയുടെ ജന്മദിനമാണിന്ന്‌. ദേശീയ അദ്ധ്യാപക ദിനം. ഗുരുവും ശിഷ്യനും എന്ന പദത്തില്‍നിന്ന്‌ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായ കാലത്തേക്കാള്‍ കൂടുതല്‍ അടുത്തോ അകന്നോ ആധുനിക കാലത്തെ വിദ്യാഭ്യാസ രംഗം. അതിസാങ്കേതികതയും വിജ്ഞാന ലബ്ധിക്കുളള വിവിധോപാധികളും വന്നതോടെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലകന്നുവെന്നാണ്‌ ചില സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്‌.

അദ്ധ്യാപകര്‍തന്നെ പറയുന്നു, കാലം മാറിവരുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരോടുള്ള കടപ്പാടു കുറഞ്ഞുകുറഞ്ഞു വരുന്നുവെന്ന്‌.

ഒരു സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം അദ്ധ്യാപകരും പറയുന്നു, അവര്‍ പഠിപ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ വിജയത്തില്‍ അദ്ധ്യാപകരോടു നന്ദി പറയുന്നുവെന്ന്‌. പക്ഷേ അവരില്‍ 61 ശതമാനം പേരും വെളിപ്പെടുത്തുന്നത്‌ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരോടുള്ള കടപ്പാടില്‍ ഇടിവു വന്നിട്ടുണ്ടെന്നാണ്‌.

ഇതിനു വന്‍നഗരങ്ങളിലും ഗ്രാമങ്ങളിലും വലിയ അന്തരമില്ല. ഇക്കാര്യത്തില്‍ ദേശീയ ശരാശരി 61 ശതമാനമാണെങ്കില്‍ ദല്‍ഹിയില്‍ അദ്ധ്യാപകരില്‍ 71 ശതമാനം പറയുന്നത്‌ വിദ്യാര്‍ത്ഥികളുടെ ഈ മനോഭാവത്തില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നുവെന്നാണ്‌. വിജയത്തില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ അദ്ധ്യാപകര്‍ക്കു നന്ദി പറയുന്നുണ്ടോ എന്ന വിഷയത്തില്‍ നടത്തിയ സര്‍വേ ഫലം ദേശീയ തലത്തില്‍ 72 ശതമാനമാണെങ്കില്‍ ദല്‍ഹിയില്‍ അത്‌ 58 ശതമാനം മാത്രമാണ്‌.

എന്നാല്‍ അദ്ധ്യാപകരുടെ മനസോ? അവരില്‍ വന്‍ഭൂരിപക്ഷം ആഗ്രഹിക്കുന്നത്‌ സാമ്പത്തിക പ്രതിഫലത്തേക്കാള്‍ അവര്‍ പഠിപ്പിക്കുന്ന കുട്ടികളില്‍നിന്നുള്ള നന്ദിയും കടപ്പാടുമാണ്‌. ഒരു കുട്ടിയെ എന്റെ ശിഷ്യന്‍ എന്നു തിരിച്ചറിയുന്നതും ഒരു വിദ്യാര്‍ത്ഥി ഇത്‌ എന്റെ അദ്ധ്യാപകന്‍ എന്നു വിളിച്ചു പറയുന്നതുമാണ്‌ അദ്ധ്യാപകരെ സന്തോഷിപ്പിക്കുന്നതെന്നാണ്‌ പൊതുവേ അദ്ധ്യാപകരുടെ താല്‍പര്യം. 76 ശതമാനം പേര്‍ ഈ അഭിപ്രായക്കാരാണെന്ന്‌ പിയേഴ്സണ്‍ എന്ന ഏജന്‍സി നടത്തിയ സര്‍വേ ഫലം പറയുന്നു. 60 ശതമാനം പേരേ സാമ്പത്തിക നേട്ടമാണ്‌ മുഖ്യമെന്നു പറഞ്ഞിട്ടുള്ളു. 62 ശതമാനം പേര്‍ മാനേജ്മെന്റ്‌ നല്‍കുന്ന അംഗീകാരമാണ്‌ പ്രധാനമായി കാണുന്നതെന്നു പറയുന്നു.

സ്കൂള്‍ തലത്തില്‍ ഇന്നും അദ്ധ്യാപകര്‍ക്ക്‌ അര്‍ഹമായത്രയുമില്ലെങ്കില്‍ കൂടിയും അംഗീകാരവും ബഹുമതിയും കിട്ടുന്നുണ്ട്‌. എന്നാല്‍ കോളേജ്‌ തലത്തിലേക്കെത്തുന്നതോടെ ഇതു കുറയുന്നുവെന്നാണ്‌ സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്‌. 3,262 പേരില്‍ ദേശീയതലത്തില്‍ നടത്തിയ സര്‍വേയില്‍ 60 ശതമാനം പേര്‍ കോളേജ്‌ അദ്ധ്യാപകരായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.