Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2013, 09:39 pm IST
inKottayam

റെജി ദിവാകരന്‍

കുമരകം: റോഡപകടങ്ങളും ബോട്ടപകടങ്ങളും കുമരകത്ത് പതിവാകുന്നു. കഴിഞ്ഞ നാലു മാസങ്ങള്‍ക്കുള്ളില്‍ അഞ്ചോളം ഹൗസ് ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും അപകടത്തില്‍ പെട്ടിരുന്നു. റോഡപകടങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏഴുപതോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഈ അപകടങ്ങളിലായി പന്ത്രണ്ടോളം പേരുടെ ജീവനാണ് പൊലിഞ്ഞത്.

വാഹനങ്ങളുടെ അമിതവേഗവും മദ്യവിച്ചുള്ള വാഹനമോടിക്കലുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവയ്‌ക്കുന്നത്. ജെട്ടി, പള്ളിച്ചിറ, ചന്തക്കവല മുതലായ തിരക്കുള്ള സ്ഥലങ്ങളിലെ ഓട്ടോ, ടാക്‌സികാറുകളുടെ സ്റ്റാന്‍ഡുകളും അപകടത്തിനും ഗതാഗതക്കുരുക്കിനും വഴിവയ്‌ക്കുന്നു. അപകടങ്ങളുണ്ടായി ഒരാഴ്ചത്തേക്ക് പൊലീസും മോട്ടോര്‍ വാഹനവകുപ്പും സജീവമാകുമെങ്കിലും വീണ്ടും അവരുടെ റോഡിലെ സന്നിദ്ധ്യം അപ്രത്യക്ഷമാകും. ഇത് വീണ്ടും അപകടങ്ങള്‍ക്ക് വഴിവയ്‌ക്കുന്നു.

ടൂറിസ്റ്റുകേന്ദ്രമെന്ന നിലയില്‍ കുമരകത്ത് മദ്യപിച്ച വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. കുമരകത്തെയും കൈപ്പുഴമുട്ടിലെയും ബാറുകളില്‍ രാവിലെ മുതല്‍ ബാറടയ്‌ക്കുന്നതുവരെ മദ്യപിക്കാന്‍ വാഹനങ്ഹളിലെത്തുന്നവരുടെ വന്‍ തിരക്കാണ്. ഇത് അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നത് ബാറുടമകളും അധികാരികളും തമ്മിലുള്ള അവിഹിത ബന്ധം കൊണ്ടാണെന്ന് പരക്കേ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ബോട്ടപകടങ്ങളുടെ കാര്യത്തിലും മദ്യത്തിന് പ്രധാന പങ്കുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെയാണ് പല ഹൗസ് ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും കായലില്‍ ടൂറിസ്റ്റുകളുമായി സഞ്ചരിക്കുന്നത്. കുമരകം ബോട്ടു ദുരന്തത്തിനു ശേഷം നിരീക്ഷണം ശക്തമാക്കുകയും നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ബോട്ടപകടമുണ്ടായാല്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാനായി സീറ്റിന്റെ എണ്ണിത്തിനൊപ്പം ലൈഫ് ജാക്കറ്റുകളും മറ്റ് സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഇപ്പോള്‍ അതൊക്കെ പഴങ്കഥയായിരിക്കുകയാണ്. കായലില്‍ വിനോദ സഞ്ചാരികളുമായി പോകുന്ന പലബോട്ടുകളും കാലഹണപ്പെട്ടതും ജീവന്‍ രക്ഷാ ഉപായങ്ങള്‍ സ്വീകരിക്കാത്തവയുമാണ്.

ബോട്ടിനുള്‍ക്കൊള്ളാന്‍ കഴിയാത്തതിലധികം വിനോദ സഞ്ചാരികളെ കയറ്റിയ ബോട്ടുകളും മദ്യപിച്ചവരെ ബോട്ടിനു മുകളില്‍ കയറ്റിയ ബോട്ടുകളും വേമ്പനാട്ടുകായലിലെ നിത്യകാഴ്ചയാണ്. ഹൗസ് ബോട്ടുകളില്‍ ജീവനക്കാരുടെ ഒത്താശയോടെ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായും ആരോപണമുണ്ട്. ജീവനക്കാരെ തങ്ങളുടെ ഇംഗിതത്തിനു വശംവദരാക്കാന്‍ വിനോദ സഞ്ചാരികള്‍ ജീവനക്കാരെ മദ്യക്കുപ്പികള്‍ നല്‍കി പ്രീണിപ്പിക്കുന്നതായും ആരോപണമുണ്ട്. ജീവനക്കാരുടെ മദ്യപാനം ബോട്ടപകടത്തിനു കാരണമാകുന്നു.

കായലില്‍ ഡ്രഡ്ജിംഗിനായുള്ള കുറ്റികളില്‍ പലതും പഴകി ദ്രവിച്ച നിലയില്‍ ജലോപരിതലം വരെ കാണാതെ നില്‍പ്പുണ്ട്. ഇവ ഊരിമാറ്റുമെന്ന് സര്‍ക്കാര്‍ പല പ്രാവശ്യം പ്രഖ്യാപനമുണ്ടായെങ്കിലും ഫലം കണ്ടില്ല. ഓരോ വര്‍ഷവും ബോട്ടുകള്‍ നിരീക്ഷിച്ച് ബോട്ടിന്റെ ഫിറ്റ്‌നസ് വിലയിരുത്തി സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടധികാരികള്‍ നല്‍കുന്ന ബോട്ടുകള്‍ക്കു മാത്രമേ ടൂറിസത്തിനായി കായലില്‍ ഇറക്കാവൂഎന്ന നിയമമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ബോട്ടിലെ ടോപ്പിലുള്ള യാത്ര കുറ്റകരമാണെങ്കിലും അതു നിരീക്ഷിക്കാനോ കേസെടുക്കാനോ ടൂറിസം പോലീസും തയ്യാറല്ല. ഇത് പോര്‍ട്ടധികാരികളും പൊലീസും ബോട്ടുടമകളും തമ്മിലുള്ള ബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി വിലയിരുത്തപ്പെടുന്നു.

ഇതിനെതിരെ സര്‍ക്കാര്‍ തല വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുമരകമെന്ന ടൂറിസ്റ്റുകേന്ദ്ര പരിധിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

Kerala

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

Kerala

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

Kerala

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)
India

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.