Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2013, 09:39 pm IST
in Kottayam

റെജി ദിവാകരന്‍

കുമരകം: റോഡപകടങ്ങളും ബോട്ടപകടങ്ങളും കുമരകത്ത് പതിവാകുന്നു. കഴിഞ്ഞ നാലു മാസങ്ങള്‍ക്കുള്ളില്‍ അഞ്ചോളം ഹൗസ് ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും അപകടത്തില്‍ പെട്ടിരുന്നു. റോഡപകടങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏഴുപതോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഈ അപകടങ്ങളിലായി പന്ത്രണ്ടോളം പേരുടെ ജീവനാണ് പൊലിഞ്ഞത്.

വാഹനങ്ങളുടെ അമിതവേഗവും മദ്യവിച്ചുള്ള വാഹനമോടിക്കലുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവയ്‌ക്കുന്നത്. ജെട്ടി, പള്ളിച്ചിറ, ചന്തക്കവല മുതലായ തിരക്കുള്ള സ്ഥലങ്ങളിലെ ഓട്ടോ, ടാക്‌സികാറുകളുടെ സ്റ്റാന്‍ഡുകളും അപകടത്തിനും ഗതാഗതക്കുരുക്കിനും വഴിവയ്‌ക്കുന്നു. അപകടങ്ങളുണ്ടായി ഒരാഴ്ചത്തേക്ക് പൊലീസും മോട്ടോര്‍ വാഹനവകുപ്പും സജീവമാകുമെങ്കിലും വീണ്ടും അവരുടെ റോഡിലെ സന്നിദ്ധ്യം അപ്രത്യക്ഷമാകും. ഇത് വീണ്ടും അപകടങ്ങള്‍ക്ക് വഴിവയ്‌ക്കുന്നു.

ടൂറിസ്റ്റുകേന്ദ്രമെന്ന നിലയില്‍ കുമരകത്ത് മദ്യപിച്ച വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. കുമരകത്തെയും കൈപ്പുഴമുട്ടിലെയും ബാറുകളില്‍ രാവിലെ മുതല്‍ ബാറടയ്‌ക്കുന്നതുവരെ മദ്യപിക്കാന്‍ വാഹനങ്ഹളിലെത്തുന്നവരുടെ വന്‍ തിരക്കാണ്. ഇത് അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നത് ബാറുടമകളും അധികാരികളും തമ്മിലുള്ള അവിഹിത ബന്ധം കൊണ്ടാണെന്ന് പരക്കേ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ബോട്ടപകടങ്ങളുടെ കാര്യത്തിലും മദ്യത്തിന് പ്രധാന പങ്കുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെയാണ് പല ഹൗസ് ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും കായലില്‍ ടൂറിസ്റ്റുകളുമായി സഞ്ചരിക്കുന്നത്. കുമരകം ബോട്ടു ദുരന്തത്തിനു ശേഷം നിരീക്ഷണം ശക്തമാക്കുകയും നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ബോട്ടപകടമുണ്ടായാല്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാനായി സീറ്റിന്റെ എണ്ണിത്തിനൊപ്പം ലൈഫ് ജാക്കറ്റുകളും മറ്റ് സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഇപ്പോള്‍ അതൊക്കെ പഴങ്കഥയായിരിക്കുകയാണ്. കായലില്‍ വിനോദ സഞ്ചാരികളുമായി പോകുന്ന പലബോട്ടുകളും കാലഹണപ്പെട്ടതും ജീവന്‍ രക്ഷാ ഉപായങ്ങള്‍ സ്വീകരിക്കാത്തവയുമാണ്.

ബോട്ടിനുള്‍ക്കൊള്ളാന്‍ കഴിയാത്തതിലധികം വിനോദ സഞ്ചാരികളെ കയറ്റിയ ബോട്ടുകളും മദ്യപിച്ചവരെ ബോട്ടിനു മുകളില്‍ കയറ്റിയ ബോട്ടുകളും വേമ്പനാട്ടുകായലിലെ നിത്യകാഴ്ചയാണ്. ഹൗസ് ബോട്ടുകളില്‍ ജീവനക്കാരുടെ ഒത്താശയോടെ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായും ആരോപണമുണ്ട്. ജീവനക്കാരെ തങ്ങളുടെ ഇംഗിതത്തിനു വശംവദരാക്കാന്‍ വിനോദ സഞ്ചാരികള്‍ ജീവനക്കാരെ മദ്യക്കുപ്പികള്‍ നല്‍കി പ്രീണിപ്പിക്കുന്നതായും ആരോപണമുണ്ട്. ജീവനക്കാരുടെ മദ്യപാനം ബോട്ടപകടത്തിനു കാരണമാകുന്നു.

കായലില്‍ ഡ്രഡ്ജിംഗിനായുള്ള കുറ്റികളില്‍ പലതും പഴകി ദ്രവിച്ച നിലയില്‍ ജലോപരിതലം വരെ കാണാതെ നില്‍പ്പുണ്ട്. ഇവ ഊരിമാറ്റുമെന്ന് സര്‍ക്കാര്‍ പല പ്രാവശ്യം പ്രഖ്യാപനമുണ്ടായെങ്കിലും ഫലം കണ്ടില്ല. ഓരോ വര്‍ഷവും ബോട്ടുകള്‍ നിരീക്ഷിച്ച് ബോട്ടിന്റെ ഫിറ്റ്‌നസ് വിലയിരുത്തി സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടധികാരികള്‍ നല്‍കുന്ന ബോട്ടുകള്‍ക്കു മാത്രമേ ടൂറിസത്തിനായി കായലില്‍ ഇറക്കാവൂഎന്ന നിയമമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ബോട്ടിലെ ടോപ്പിലുള്ള യാത്ര കുറ്റകരമാണെങ്കിലും അതു നിരീക്ഷിക്കാനോ കേസെടുക്കാനോ ടൂറിസം പോലീസും തയ്യാറല്ല. ഇത് പോര്‍ട്ടധികാരികളും പൊലീസും ബോട്ടുടമകളും തമ്മിലുള്ള ബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി വിലയിരുത്തപ്പെടുന്നു.

ഇതിനെതിരെ സര്‍ക്കാര്‍ തല വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുമരകമെന്ന ടൂറിസ്റ്റുകേന്ദ്ര പരിധിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.