Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പള്ളി ഉദ്ഘാടനചടങ്ങിന് ചീഫ് വിപ്പ് എത്തിയത് സംഘര്‍ഷത്തിനിടയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 08:37 pm IST
inKottayam

ഈരാറ്റുപേട്ട: മസ്ജിദ് ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ സ്ഥലം എം.എല്‍.എ കൂടിയായ ചീഫ് വിപ്പ് പി.സി.ജോര്‍ജ് എത്തിയത് വാക്കേറ്റത്തിനിടയാക്കി. വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന ഭയന്ന് ഉദ്ഘാടന ചടങ്ങ് പള്ളി പരിപാലന സമിതി പിരിച്ചുവിടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5 ന് ഈരാറ്റുപേട്ടയില്‍ പുതുക്കി പണിത മുഹിയിദ്ദീന്‍ ജുംഅ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങാണ് അലങ്കോലപ്പെട്ടത്. രാഷ്‌ട്രീയക്കാരെ ഒഴിവാക്കി വിവിധ മഹല്‍ ഭാരവാഹികളും ഇമാമുമാരും മാത്രമായിരുന്നു ഉദ്ഘാടന ചടങ്ങിലെ പ്രോഗ്രാമിലുണ്ടായിരുന്നത്. അസര്‍ നമസ്‌കാരത്തിന് ശേഷം ഉദ്ഘാടന ചടങ്ങ് ആരംഭിച്ച് ഉദ്ഘാടകനായ വി.എം.മൂസാ മൗലവി ഉദ്ഘാടന പ്രസംഗം ആരംഭിച്ചപ്പോള്‍ പി.സി.ജോര്‍ജ് പള്ളി കോമ്പൗണ്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് വേദിയില്‍ നിന്നും എംഎല്‍എ 5 മിനിറ്റ് സംസാരിക്കും എന്ന അറിയിപ്പ് ലഭിച്ചത് ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുകയായിരുന്നു,. തുടര്‍ന്ന് പ്രസിഡന്റ് നാസര്‍ കല്ലാര്‍ എം.എല്‍.എ എത്തിയത് പുതിയ പള്ളി കാണുക എന്ന ഉദ്ദേശം മനാത്രമാണെന്നും അദ്ദേഹം പ്രോഗ്രാമില്‍ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ചുവെങ്കിലും ഇതിനോടകം ഇരുവിഭാഗമായി പരസ്പരം വാക്കേറ്റം രൂക്ഷമാകുകയായിരുന്നു. വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ പരിപാലന കമ്മിറ്റി സലാത്ത് ചൊല്ലി സമ്മേളനം പിരിച്ചുവിടുകയായിരുന്നു. പിന്നീട് മഗ്രിബ് നമസ്‌കാരത്തിന് ശേഷമാണ് സമ്മേളം പുനരാരംഭിച്ചത്.

സ്ഥലനാമ വിഷയത്തിലും, താലൂക്ക് അട്ടിമറിച്ച വിഷയത്തിലും പ്രദേശത്ത് പി.സി.ജോര്‍ജിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. അതിനാല്‍ പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ ചീഫ് വിപ്പിനെ ക്ഷണിച്ചാല്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മഹല്‍ നിവാസികള്‍ പറയുന്നു. അതിനാല്‍് രാഷ്‌ട്രീയക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി വിവിധ മഹല്‍ ഭാരവാഹികളും ഇമാമുമാരും മാത്രമാണ് ചടങ്ങില്‍ വിഷിഷ്ടാധികളായി ഉണ്ടായിരുന്നത്. വിവാഹത്തിനും മറ്റും ക്ഷണിക്കാതെ പോകുന്ന പതിവ് പി.സി.ജോര്‍ജിനുള്ളതിനാല്‍. ഉദ്ഘാടന ചടങ്ങില്‍ എത്തരുത് അത് പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംഘാടകര്‍ മുന്‍കൂട്ടി പി.സി.ജോര്‍ജിനെ അറിയിച്ചിരുന്നതായും മഹല്‍കമ്മിറ്റിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. പ്രശ്‌നമുണ്ടാകുമെന്ന് മുന്‍കൂട്ടി അറിവുണ്ടായിരുന്നിട്ടും ചടങ്ങ് അലങ്കോലപ്പെടുത്താന്‍ വേണ്ടിയാണ് എം.എല്‍.എ എത്തിയതെന്ന് മഹല്‍ നിവാസികളില്‍ ഏറിയപങ്കും ആരോപിക്കുന്നു.

എന്നാല്‍ ഏതു വേദിയിലും തെക്കേക്കര മഹല്‍നിവനാസിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന പി.സി.ജോര്‍ജ് യോഗത്തില്‍ പങ്കെടുക്കാന്‍ എന്തുകൊണ്ടും യോഗ്യനായിരുന്നുവെന്നും അദ്ദേഹം പങ്കെടുത്തിനെ ചൊല്ലി തര്‍ക്കം ഉണ്ടാക്കി അദ്ദേഹത്തെ അപമാനിച്ചത് ശരിയായില്ലെന്നും ഒരു വിഭാഗം പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

Kerala

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

Kerala

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

Kerala

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)
India

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.