Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭജന നടത്തിയതിന്‌ നേതാവിനെ പുറത്താക്കിയ സിപിഎം ക്ഷേത്ര പുനഃപ്രതിഷ്ഠാ ഉത്സവം പാര്‍ട്ടി മേളയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2012, 11:22 pm IST
in Kannur

തളിപ്പറമ്പ്‌: ക്ഷേത്ര ഭരണത്തില്‍ ഇടപെടണമെന്ന്‌ പറയുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഭജനസംഘടിപ്പിച്ചതിന്‌ പ്രാദേശിക നേതാവിനെ പുറത്താക്കുകയും ജനകീയ ഇടപെടല്‍ മതിയെന്നു പറഞ്ഞിട്ട്‌ അണികള്‍ യഥാര്‍ത്ഥ ഭക്തരാവുകയും പാര്‍ട്ടിയില്‍ നിന്നും അകലുകയും ചെയ്യുന്നുവെന്ന്‌ സംസ്ഥാന നേതാവ്‌ പരസ്യമായി പറയുകയും ചെയ്യുമ്പോഴും ക്ഷേത്രോത്സവങ്ങള്‍ മാര്‍ക്സിസ്റ്റ്‌ മേളയാക്കി മാറ്റുന്നു. സഖാവായ മറ്റ്‌ മതസ്ഥര്‍ക്ക്‌ അവരുടെ മതത്തിണ്റ്റെ ചട്ടക്കൂട്ടില്‍ നിന്നു പ്രവര്‍ത്തിക്കാം എന്നാല്‍ ഹിന്ദുവാണെങ്കില്‍ പറ്റില്ല. ക്ഷേത്ര കമ്മിറ്റിയില്‍ കയറിക്കൂടിയാലും ക്ഷേത്രത്തില്‍ വന്നാല്‍പ്പോലും തൊഴാന്‍ പാടില്ല. ഈ കാര്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ്‌ ഒരു ക്ഷേത്രത്തിണ്റ്റെ പുന:പ്രതിഷ്ഠയോടനുബന്ധിച്ചു നടക്കുന്ന പരിപാടികളെല്ലാം മാര്‍ക്സിസ്റ്റ്‌ മയമാകുന്നത്‌. തളിപ്പറമ്പ്‌ താലൂക്കിലെ പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര പുനപ്രത്ഷ്ഠയോടനുബന്ധിച്ച്‌ നടക്കുന്ന സാംസ്ക്കാരിക പ്രഭാഷണം നടത്തുന്നത്‌ കെ.എസ്‌.ടി.എ നേതാവും പു.ക.സ തളിപ്പറമ്പ്‌ മേഖലാ സെക്രട്ടറിയുമായ എസ്‌.പി.രമേശന്‍ മാസ്റ്ററാണ്‌. ആശംസകള്‍ നേരാന്‍ രണ്ടുപേരുണ്ടെങ്കിലും ഒരാള്‍ സി.പി.എം നേതാവും മുന്‍പഞ്ചായത്ത്‌ പ്രസിഡണ്റ്റും സഹകരണ ബാങ്ക്‌ സെക്രട്ടറിയുമായ വി.മുത്തുക്കൃഷ്ണന്‍. രണ്ടാമന്‍ സി.പി.എം പ്രവര്‍ത്തകനായ പരിയാരം പഞ്ചായത്ത്‌ കുറ്റ്യേരി വാര്‍ഡ്‌ മെമ്പര്‍ എം.വി.രാമകൃഷ്ണന്‍. അദ്ധ്യക്ഷനും സ്വഗതഭാഷകനും നന്ദി പറയുന്നയാളും സഖാക്കള്‍ തന്നെ. രാത്രി നടക്കുന്ന വില്‍ കലാമേളയ്‌ക്കുമുണ്ട്‌ മാര്‍ക്സിസ്റ്റ്‌ ഗന്ധം. പരിപാടി അവതരിപ്പിക്കുന്നത്‌. മാര്‍ക്സിസ്റ്റ്‌ സംവിധാനമായ യുവധാര കാലാവേദി. കലാമേളയുടെ പേര്‌ പോര്‍ക്കളം. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുറ്റ്യേരി ഭാഗത്ത്‌ മറ്റ്‌ പാര്‍ട്ടിയില്‍പ്പെട്ട ഭക്തജനങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. ഈ പ്രദേശത്തെ പരിപാടികള്‍ സഖാക്കളുടേതായിരിക്കണം എന്ന പാര്‍ട്ടി തീരുമാനമാണ്‌ ഇതിന്‌ പിന്നിലെന്നറിയുന്നു. ഭാഗ്യത്തിന്‌ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കുന്നതിന്‌ അവര്‍ സ്വന്തം പാര്‍ട്ടി സഖാവിനെ തേടിപ്പോയില്ല. പാരമ്പര്യ തന്ത്രിയും തന്ത്രി സമാജം സംസ്ഥാന നേതാവുമായ വ്യക്തി തന്നെയാണ്‌ താന്ത്രിക കര്‍മ്മങ്ങള്‍ നടത്തുന്നത്‌. ക്ഷേത്ര ആരാധനാ പരമായ ചടങ്ങുകള്‍ക്കും മാറ്റമൊന്നുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.