Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിന്ദുക്കള്‍ക്ക്‌ ഒരു ഗുണപാഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2012, 08:55 pm IST
in Vicharam

കേരളത്തില്‍ മുസ്ലീം ആധിപത്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ പശ്ചാത്തലത്തില്‍ മൊത്തം ഹിന്ദുജനതയും ഒന്നിച്ചുനിന്നേ പറ്റൂ. കേരളത്തിലെ ഹിന്ദുസംഘടനകളുടെ എണ്ണത്തിന്റെയത്ര ഉണ്ടാകില്ല ഭാരതത്തിലെ ആകമാനം ഇതര സംഘടനകളുടെ കണക്കെടുത്താല്‍. എന്നിട്ടും എന്തേ ഇങ്ങനെ സംഭവിക്കുന്നു? പരസ്പരഐക്യം ഇല്ലാതെപോയതാണ്‌ നമ്മുടെ അപചയത്തിെ‍ന്‍റ മറ്റൊരു കാരണം. ഓരോരുത്തര്‍ക്കും നേതൃസ്ഥാനമാണ്‌ വേണ്ടത്‌. അല്ലാതെ ഹിന്ദു ഏകോപനമല്ല. ഈ സംഘടനകളെല്ലാംതന്നെ ഒരു കാവിക്കൊടിക്ക്‌ പിന്നില്‍ അണിനിരന്നിരുന്നുവെങ്കില്‍ ഹിന്ദുവിന്റെ ഏഴയലത്ത്‌ നില്‍ക്കുവാനോ അധികാരം പിടിച്ചെടുത്ത്‌ കുത്തക സ്ഥാപിക്കുവാനോ മുതിരില്ലായിരുന്നു. വേദികള്‍ തോറും പരസ്പരം കുറ്റപ്പെടുത്തി പ്രസംഗിച്ചതുകൊണ്ട്‌ ഒരു ഗുണവുമില്ല. കൂട്ടായ്‌മയാണ്‌ വേണ്ടത്‌.

കേരളത്തിലെ ന്യൂനപക്ഷമെന്ന ‘മഹാഭൂരിപക്ഷ’ക്കാരായ മുസ്ലീങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതെല്ലാം മേഖലകളില്‍ ആധിപത്യം നേടിക്കഴിഞ്ഞു. ഭരണചക്രം തിരിക്കുന്നതുപോലും ഇവരുടെ ആജ്ഞ അനുസരിച്ചാണ്‌. അതുകൊണ്ടാണല്ലോ ഇവിടെ എന്തുചെയ്യണമെന്ന്‌ തീരുമാനിക്കുന്നത്‌ ഞങ്ങളാണെന്നും ഞങ്ങളാണ്‌ കാര്യകര്‍ത്താക്കളെന്നും മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ പറഞ്ഞത്‌. വിദ്യാഭ്യാസ മേഖലകളൊന്നടങ്കം അവരുടേതായില്ലേ! സ്കൂളുകളില്‍ അറബി പഠിപ്പിക്കാന്‍ കുട്ടികളുടെ എണ്ണമോ അധ്യാപകന്റെ യോഗ്യതയോ മാനദണ്ഡമല്ല. മറിച്ച്‌ സംസ്കൃതം പഠിപ്പിക്കണമെങ്കില്‍ പരിധികളുണ്ട്‌. മുസ്ലീം പെണ്‍കുട്ടികളുടെ സ്കോളര്‍ഷിപ്പ്‌ തുകയുടെ നാലിലൊന്നു മാത്രമേ ഹിന്ദുവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കു പോലും ഉള്ളൂ. ഇതറിഞ്ഞിട്ടും അവരുടെ അനുബന്ധ സംഘടനയെന്നോണം പ്രവര്‍ത്തിക്കുന്ന ‘ഇന്ത്യന്‍ യൂണിയന്‍ ദളിത്‌ ലീഗ്‌’ എന്ന പിന്നോക്കവിഭാഗം കേവലംഒരു എംഎല്‍എസ്ഥാനത്തിനോ മന്ത്രിപദത്തിനോ വേണ്ടി തങ്ങളുടെ ആത്മാഭിമാനവും ആനുകൂല്യങ്ങളും അടിയറവെച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ഓര്‍മ പുതുക്കിക്കൊണ്ട്‌ അവര്‍ നടത്തിയ ഘോഷയാത്ര ഉദ്ഘാടനംചെയ്തത്‌ ഹൈന്ദവ ആചാരപ്രകാരമുള്ള ഉദ്ഘാടനചടങ്ങുകള്‍ക്ക്‌ നിലവിളക്ക്‌ കൊളുത്തുന്നതുപോലും ഹറാമായി കാണുന്ന മുസ്ലീമായ, മുസ്ലീംലീഗിന്റെ സംസ്ഥാന ട്രഷററായ പി.കെ.കെ. ബാവ ഇത്‌ നിര്‍വഹിക്കാന്‍ അദ്ദേഹത്തിനെന്തവകാശമാണുള്ളത്‌. ക്ഷേത്രപ്രവേശനവും മുസ്ലീമും തമ്മില്‍ എന്താണ്‌ ബന്ധം? ഇവിടെയും ഹിന്ദുവിന്റെ ഏകോപനത്തെ തടയിടാനുള്ള മുസ്ലീംലീഗിന്റെ കുടിലതന്ത്രമായിരുന്നില്ലേ അത്‌? ഇത്‌ മനസിലാക്കാതെ പോയത്‌ ആരുടെ കുറ്റം?

എല്ലാറ്റിനും മുസ്ലീങ്ങളെ പ്രീണിപ്പിച്ചുകൊണ്ട്‌ കേരളത്തെ തീറെഴുതിക്കൊടുക്കുന്നത്‌ ഇവിടുത്തെ ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയക്കാരാണ്‌.
ഇവിടെയും ഒരു കാര്യം ഹിന്ദുസമൂഹം മനസിലാക്കേണ്ടതുണ്ട്‌. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും മുസ്ലീങ്ങള്‍ സമൂഹത്തിന്റെ പേരില്‍ ഒന്നാണ്‌. അവര്‍ രണ്ട്‌ വിഭാഗമായി നില്‍ക്കുന്നതും തന്ത്രപൂര്‍വം ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടിയാണ്‌. ഭരണപക്ഷത്തിരുന്ന്‌ അധികാരംകൊണ്ടും പ്രതിപക്ഷത്തിരുന്ന്‌ ആവലാതികൊണ്ടും മുസ്ലീം വിഭാഗത്തിനായിക്കൊണ്ട്‌ നേടുക. അതാണ്‌ അവരുടെ ലക്ഷ്യം. മുസ്ലീംവിഭാഗത്തേക്കാള്‍ ശക്തമായി ഹിന്ദുസമൂഹത്തിന്റെ നാശം കാണാനാഗ്രഹിക്കുന്നത്‌ ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാരാണ്‌. പക്ഷേ, ഒന്നോര്‍ക്കുക; ഭരണപക്ഷത്തിരുന്നും പ്രതിപക്ഷത്തിരുന്നും അവര്‍ക്ക്‌വേണ്ടി പ്രവര്‍ത്തിക്കുന്ന ഹിന്ദുവിഭാഗത്തില്‍പ്പെട്ട രാഷ്‌ട്രീയക്കാരാണ്‌ ഇന്നും നാളെയും അവര്‍ നിങ്ങളെ ഹിന്ദുക്കളായിട്ടുതന്നെ കാണുന്നുള്ളൂ. കാണുകയുള്ളൂ. നഷ്ടപ്പെടുന്ന കണക്കില്‍നിന്നും നിങ്ങള്‍ മാറ്റിനിര്‍ത്തപ്പെടില്ല. ഓര്‍ക്കുന്നത്‌ നന്ന്‌.

ഹജ്ജ്‌ തീര്‍ത്ഥാടകര്‍ക്ക്‌ ഇളവ്‌ നല്‍കുമ്പോള്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ ഇരട്ടി കൂലി. ഹജ്ജിന്‌ പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഒപ്പം മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, മുസ്ലീങ്ങള്‍ ഹജ്ജിന്‌ പോകുന്നത്‌ രാഷ്‌ട്രത്തിന്‌ മുതല്‍ക്കൂട്ടാക്കാനാണെന്ന്‌ തോന്നും ഈ ഗോഷ്ടികള്‍ കാണുമ്പോള്‍. അതേസമയം നമ്മുടെ ക്ഷേത്രങ്ങളിലെ പണം മുഴുവന്‍ സര്‍ക്കാരാണ്‌ കൊണ്ടുപോകുന്നത്‌. അതാണ്‌ മുസ്ലീങ്ങള്‍ക്ക്‌ ഹജ്ജ്‌ സബ്സിഡിയും സ്കോളര്‍ഷിപ്പ്‌, പെന്‍ഷന്‍ തുടങ്ങിയവ നല്‍കുന്നത്‌. ഇതിനെതിരെ ശക്തമായി പ്രതികരിച്ച്‌ സ്വന്തം ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നമുക്ക്‌ ഇതേവരെ സാധിച്ചുവോ? ഈയിടെ സുപ്രീംകോടതി ഹജ്ജ്‌ സബ്സിഡിയെക്കുറിച്ച്‌ ഒരു വിധി പ്രഖ്യാപിക്കുകയുണ്ടായി. ഹജ്ജ്‌ സബ്സിഡി വ്യക്തികള്‍ക്ക്‌ കൊടുക്കുന്നതിന്‌ പകരം മുസ്ലീം സമുദായത്തിന്റെ ക്ഷേമത്തിനും അവരുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി നീക്കിവെക്കണമെന്നായിരുന്നു അത്‌. എന്നാല്‍ 1995 ല്‍ ഇതേ പരമോന്നത നീതിപീഠം മറ്റൊരു സുപ്രധാന പ്രഖ്യാപനം നടത്തിയിരുന്നു. “കേവലം ഒരു വാക്കുകൊണ്ടോ ഒറ്റ വാചകത്തിലോ പറഞ്ഞുതീര്‍ക്കാവുന്ന ഒന്നല്ല ഹിന്ദുത്വം.
ഭാരതീയസംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അന്തഃസത്ത ഉള്‍ക്കൊള്ളാതെ മതപരമായ സങ്കുചിത പരിധിക്കുള്ളില്‍ മാത്രം നിര്‍ത്താവുന്ന ഒരു അര്‍ത്ഥവുമല്ല; ഹിന്ദുത്വമെന്നാല്‍ ഒരു ജീവിതരീതിയെന്നോ അതിനോടനുസൃതമായ ഒരു മാനസികാവസ്ഥയെന്നോ സാധാരണ രീതിയില്‍ അതിനെ അര്‍ത്ഥമാക്കാം. അല്ലാതെ ഹിന്ദു മതമൗലികവാദം എന്നല്ല.” 2002 ല്‍ മറ്റൊരു വിധി ഇതേ നീതിപീഠം പ്രഖ്യാപിക്കുകയുണ്ടായി. പൊതുസ്ഥലത്ത്‌ വെച്ചുള്ള (റോഡിലേക്ക്‌ വരെ കടന്നുകയറിക്കൊണ്ടുള്ള) നിസ്കാരം നിരോധിക്കണമെന്ന്‌ വാരാണസിയിലെ ഒരു കച്ചവടക്കാരനായ അരുണ്‍കുമാര്‍ ജയ്‌വാള്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച സുപ്രീംകോടതി വിധിച്ചതെന്താണെന്നോ? “അരുണ്‍കുമാര്‍ ജയ്‌വാളിനെപ്പോലുള്ളവരാണ്‌ രാജ്യത്ത്‌ ചോരപ്പുഴയൊഴുക്കാന്‍ കാരണമാകുന്നത്‌. ആയതിനാല്‍ പരാതിക്കാരന്‌ പതിനായിരം രൂപ പിഴ വിധിക്കുന്നു.” നോക്കൂ! വിധിവൈപരീത്യങ്ങള്‍. ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനും യാത്രാനിരക്ക്‌ പകുതിയായി കുറക്കണമെന്നും ക്ഷേത്രവരുമാനം ഹിന്ദുവിന്റെ ക്ഷേമത്തിനും ഉന്നമനത്തിനും അവരുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി മാറ്റേണ്ടതാണെന്നും കേരളസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടുകൂടെ? നീതിവ്യവസ്ഥകളും ഭരണവ്യവസ്ഥകളും ഏകപക്ഷീയമാകുമ്പോഴും വര്‍ഗീയകുഴപ്പങ്ങള്‍ക്ക്‌ കാരണമാവുകയില്ലേ? ക്രൈസ്തവ-മുസ്ലീം ആരാധനാലയങ്ങളുടെ വരുമാനത്തിലോ അവിടേക്ക്‌ പല പേരുകളില്‍ ഒഴുകിയെത്തുന്ന പണത്തിന്റെ കണക്കുകളോ നോക്കാത്ത ഒരു മതേതര സര്‍ക്കാരിന്‌ ഹൈന്ദവക്ഷേത്രം മാത്രം അവകാശപ്പെടാനെന്തധികാരം? ഹൈന്ദവ ക്ഷേത്രവരുമാനമല്ലേ സര്‍ക്കാര്‍ വിവിധ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്‌? ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ ചെലവഴിച്ചുണ്ടാക്കുന്ന പുതിയ മുസ്ലീംപള്ളികളുടെ കണക്ക്‌ സര്‍ക്കാര്‍ എന്തുകൊണ്ട്‌ പരിശോധിക്കുന്നില്ല? എന്തുകൊണ്ട്‌ ഹൈന്ദവ ഭക്തജനങ്ങള്‍ ആത്മാര്‍ത്ഥമായി സമര്‍പ്പിക്കുന്ന കാണിക്ക കൊള്ളയടിക്കുന്നു? ഇവിടെയല്ലേ ഹിന്ദുസമൂഹമേ ഉണരേണ്ടത്‌? മതത്തിന്റെ പേരില്‍ രാഷ്‌ട്രീയസംഘടനകള്‍ പാടില്ലെന്നും അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്നുമുള്ളനിയമം നിലനില്‍ക്കെ എല്ലാ നിയമങ്ങളെയും തൃണവല്‍ഗണിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ഒരേഒരു മതസംഘടനയേ ഇന്നും നിലവിലുള്ളൂ. കാരണം നിയമവ്യവസ്ഥകളും ഭരണവ്യവസ്ഥകളും അവരെ പിന്തുണക്കുന്നു. എന്താക്കെ ന്യായവാദങ്ങള്‍ നിരത്തിയാലും ‘ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്‌’ മതസംഘടനയല്ലാതാകുമോ? അങ്ങനെയുള്ള മതസംഘടനയെ കൂട്ടുപിടിച്ചുകൊണ്ടല്ലേ കേരളം ഭരിക്കുന്നത്‌? അങ്ങനെ ഏത്‌ രംഗത്ത്‌ നോക്കിയാലും ഇവിടെ അനുദിനം ഹിന്ദുവിഭാഗം അവഗണിക്കപ്പെടുകയാണ്‌. കേരളത്തിലെ മുഴുവന്‍ ഹിന്ദുസംഘടനകളും മറ്റ്‌ രാഷ്‌ട്രീയ സംഘടനകളിലെ ഹിന്ദുക്കളും ഒന്നിച്ചുനിന്നാല്‍ (തെരഞ്ഞെടുപ്പ്‌ കാലത്തിലെങ്കിലും) കേരള മന്ത്രിസഭയില്‍ ഒരൊറ്റ മുസ്ലീം മന്ത്രിയും ഉണ്ടാകില്ല. ഹൈന്ദവ സംഘടനകള്‍ മാത്രം വിചാരിച്ചാലും ഇവിടെ ഭരണരംഗത്ത്‌ ഈ മാറ്റം വരുത്താന്‍ സാധിക്കും. ഒരിക്കലും ഒരു ഹിന്ദു വര്‍ഗ്ഗീയവാദിയല്ല. കാരണം ഭാരതത്തില്‍ ജനിച്ചവരൊക്കെ ഹിന്ദുക്കള്‍തന്നെയാണ്‌ എന്ന്‌ വിശ്വസിക്കുന്നവനാണ്‌ ഹിന്ദു. ഇവിടെ ഒരു മുസ്ലീമും ക്രിസ്ത്യാനിയും ഹിന്ദുക്കളുടെ ഉപദ്രവംകൊണ്ടോ അവരുടെ മതസ്വാതന്ത്ര്യത്തിെ‍ന്‍റ വിലക്കുകൊണ്ടോ പലായനം ചെയ്യേണ്ടിവന്നിട്ടില്ല. മറിച്ച്‌ ആയിരത്തോളം ഇന്ത്യന്‍ കുടുംബങ്ങള്‍ ജീവിതം പൊറുതിമുട്ടി പാക്കിസ്ഥാനില്‍നിന്നും തിരിച്ചുവരാന്‍ തയ്യാറായി. പാക്‌ ഭരണകൂടം അവരെക്കൊണ്ട്‌ നിര്‍ബന്ധപൂര്‍വം രേഖകള്‍ ഒപ്പിടുവിച്ചിട്ടാണ്‌ തിരിച്ചുവരാന്‍ അനുമതി നല്‍കിയത്‌. “സ്വാതന്ത്ര്യം നഷ്ടപ്പെട്ട്‌ ഇസ്ലാമികചട്ടക്കൂട്ടില്‍നിന്നുകൊണ്ട്‌ ജീവിക്കാന്‍ കഴിയാത്തതുകൊണ്ടല്ല പോകുന്നത്‌” എന്ന്‌ അവരെക്കൊണ്ട്‌ എഴുതിച്ച്‌ വാങ്ങിച്ചു. ഹിന്ദുധര്‍മ്മത്തിന്റെ തത്വമനുസരിച്ച്‌ ഇവിടേക്ക്‌ വരുന്നവരെ അതിഥികളായി സ്വീകരിക്കുക എന്ന മര്യാദ ലംഘിച്ചിട്ടില്ല. മറിച്ചായിരുന്നുവെങ്കില്‍ കേരളത്തിലെന്നല്ല ഭാരതത്തില്‍തന്നെ മുസ്ലീം ഉണ്ടാവുകയില്ലായിരുന്നു. ക്രിസ്ത്യാനികളുണ്ടാവുകയില്ലായിരുന്നു. ഒരു സമ്പൂര്‍ണ ഹിന്ദുരാഷ്‌ട്രമാകുമായിരുന്നു. മുസ്ലീംപെണ്‍കുട്ടിയെ പ്രേമിച്ചതിന്റെ പേരില്‍ ആ കുട്ടിയുടെ പരിപൂര്‍ണ സമ്മതത്തോടെ ജീവിക്കാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ ഹിന്ദുയുവാവിനെ ചുട്ടുകൊന്നതും നിരവധി യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതും ആരും മറന്നിട്ടില്ല; മറക്കുകയുമില്ല. ഇതിന്‌ നിയമസഹായവും അവര്‍ക്ക്‌ ലഭിച്ചു എന്നതാണ്‌ ഏറെ ദുഃഖകരം. പ്രേമിച്ചതിന്റെ പേരില്‍ ചുട്ടുകൊല്ലാന്‍ മുസ്ലീമിന്‌ നിയമപരിരക്ഷ കൊടുക്കുന്നുവെങ്കില്‍ ഇവിടെ ആയിരക്കണക്കിന്‌ ഹിന്ദു പെണ്‍കുട്ടികളെ ബലമായി തട്ടിക്കൊണ്ടുപോയി മതംമാറ്റം നടത്തപ്പെടുന്ന മുസ്ലീമിലെ എത്രായിരം പേരെ മറുഭാഗത്തിനും ചുട്ടുകൊല്ലാമായിരുന്നില്ലേ? പക്ഷേ, അതുണ്ടായില്ല. എന്നിട്ടും എന്തേ ഹിന്ദുവിനെതിരെ മാത്രം വര്‍ഗ്ഗീയനിറം കൊടുത്ത്‌ നീതി-നിയമ-ഭരണ വ്യവസ്ഥകള്‍ വിലങ്ങിടുന്നു?

ഒരു മതേതര സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഇത്തരം വര്‍ഗ്ഗവിവേചനം കാണുമ്പോള്‍ എങ്ങനെ പ്രതികരിക്കാതിരിക്കും? ഇതിനിടെ ഒരു മുഖ്യപത്രത്തില്‍ ഒരു വാര്‍ത്ത വായിക്കാനിടയായി. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ പോലീസ്സ്റ്റേഷനുകളില്‍ പോലീസുകാരും മുസ്ലീങ്ങളായിരിക്കണമെന്ന്‌ അവരുടേതായ-മുസ്ലീം വിഭാഗത്തിന്റെ അഭിപ്രായം. കേരളത്തിലായതുകൊണ്ട്‌ അങ്ങനെ സംഭവിക്കാം.
മാത്രവുമല്ല, സെക്രട്ടറിയേറ്റ്‌ പോലും മലപ്പുറത്തേക്ക്‌ മാറ്റാന്‍ ആവശ്യപ്പെട്ടുകൂടായ്‌കയില്ല. ദേശീയപതാകയില്‍നിന്നും ആദ്യത്തെ രണ്ട്‌ നിറങ്ങളും അശോകചക്രവും മാറ്റില്ലെന്നാരുകണ്ടു? ഇതിനൊക്കെ മുസ്ലീംവിഭാഗത്തിന്‌ പ്രേരണ നല്‍കുന്നത്‌ ഇവിടെ ഭരിച്ചതും ഭരിക്കുന്നതുമായ ഇടതും വലതുമായ സര്‍ക്കാര്‍തന്നെയാണ്‌.

>> സുരേന്ദ്രമോഹന്‍ കരുവാറ്റ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.