Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മത്തെ ആനന്ദകരമാക്കിമാറ്റൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2012, 09:58 pm IST
in Samskriti

ഓരോ നിമിഷവും പരിപൂര്‍ണസ്വാതന്ത്ര്യവും ആനന്ദവും അനുഭവിക്കുവാനുള്ളതാണ്‌ നമ്മുടെ ജീവിതം. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നതും ഇതുതന്നെയാണ്‌. ഒരു സാധാരണ മനുഷ്യന്‍ ജീവിതത്തില്‍ അനുഭവിക്കുന്നതിലും എത്രയോ വലിയ പ്രശ്നങ്ങളാണ്‌ അവിടുന്ന്‌ ജീവിതത്തില്‍ നേടിയിട്ടുള്ളത്‌. ഭഗവാന്റെ ജനനം തന്നെ ജയിലിലാണ്‌. അന്നുമുതല്‍ പ്രശ്നങ്ങളും പ്രതിബന്ധങ്ങളുമൊഴിഞ്ഞ ഒരു നിമിഷം പോലും അവിടെ ജീവിത്തില്‍ ഉണ്ടായിട്ടില്ല. പ്രശ്നങ്ങള്‍ പല രൂപത്തിലാണ്‌ കൃഷ്ണന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌. കംസനായി, ചാണൂരാനായി, ശകടാസുരനായി, കാളിയനായി, പുത്രനായി, ജരാസന്ദനായി, ശിശുപാലനായി അങ്ങനെ, ജനിച്ച നിമിഷം മുതല്‍ കൃഷ്ണന്റെ ജീവന്‌ പലതരത്തിലുള്ള ഭീഷണികളാണ്‌. പക്ഷേ ഓരോ വേഷത്തില്‍ മരണം തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോഴും കൃഷ്ണന്‍ അതിനെ പുഞ്ചിരിയോടെ നേരിട്ട്‌ തോലിക്കുന്നതാണ്‌ നാം കാണുന്നത്‌.

ജനനവും മരണവും നമ്മോടൊപ്പമുണ്ട്‌. അത്‌ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഇപ്പോള്‍ ജനിച്ച ഒരു പിഞ്ചുകുഞ്ഞും തൊണ്ണൂറുവയസ്സായ വൃദ്ധനും ഒരുപോലെ മരണത്തിന്റെ പിടിയിലാണ്‌. എന്നാല്‍ മരണത്തെനോക്കിക്കൊണ്ട്‌ ഗോഷ്ടികാട്ടാന്‍ കഴിവുള്ളവര്‍ അപൂര്‍വ്വമാണ്‌. ഭഗവാന്‍ ശ്രീകൃഷ്ണന്‌ അതിന്‌ കഴിഞ്ഞു. ജീവിതത്തിന്റെ എല്ലാ സാഹചര്യത്തിലും ‘സമത്വം, സംയമനം, സന്തോഷം’ ഇതായിരുന്നു ശ്രീകൃഷ്ണന്റെ സന്ദേശം. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ യുദ്ധക്കളത്തില്‍പ്പോലും പുഞ്ചിരിച്ചുകൊണ്ട്‌ നില്‍ക്കാന്‍ കഴിഞ്ഞത്‌.

ഒരിക്കല്‍ ഒരു മഹാത്മാവ്‌ പറഞ്ഞു : “എന്നെ ആര്‍ക്കും തോല്‍പിക്കാന്‍ സാധ്യമല്ല.” കേട്ടിരുന്നവരില്‍ ഒരാള്‍ ചാടി എഴുന്നേറ്റ്‌ ചോദിച്ചു, “ആ രഹസ്യം ഞങ്ങള്‍ക്കുകൂടി പറഞ്ഞുതരുമോ? ഞങ്ങള്‍ക്കെല്ലാവര്‍ക്കും ജീവിതത്തില്‍ ജയിക്കാന്‍ മാത്രമാണ്‌ ആഗ്രഹം” മഹാത്മാവ്‌ പറഞ്ഞു: അല്‍പമൊന്ന്‌ ക്ഷമിക്കൂ, ഞാന്‍ മുഴുവന്‍ പറഞ്ഞുകഴിഞ്ഞില്ല. എന്നെ പരാജയപ്പെടുത്താന്‍ കഴിയാത്തത്‌ എനിക്ക്‌ നേടാനൊന്നും ഇല്ലാത്തതുകൊണ്ടും ജയിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടുമാണ്‌. ശ്രീകൃഷ്ണന്‌ ജയിക്കാന്‍ ആഗ്രഹമില്ലായിരുന്നു. അതുകൊണ്ട്‌ തോല്‌വിയും ജയത്തെപ്പോലെ അദ്ദേഹം കൊണ്ടാടിയത്‌. ജയത്തിലും പരാജയത്തിലും അദ്ദേഹത്തിന്റെ വികാരം തികഞ്ഞപ്രേമമായിരുന്നു.

ഒരിടത്ത്‌ ഏതാനും ശില്‍പികള്‍ വിഗ്രഹം കൊത്തുകയായിരുന്നു. ഒരു വഴിപോക്കന്‍ അതില്‍ ഒരാള സമീപിച്ചു. “നിങ്ങള്‍ എന്തുചെയ്യുകയാണ്‌.” അയാള്‍ വളരേ ഗൗരവത്തില്‍ തലപോലും ഉയര്‍ത്താതെ ദേഷ്യത്തോടെ പറഞ്ഞു: “എന്താ, കാണാന്‍ പാടില്ലേ, ഞാന്‍ കല്ലുകൊത്തുകയാണ്‌.” വഴിപോക്കന്‍ മറ്റൊരു ജോലിക്കാരനെ സമീപിച്ച്‌ ഇതേ ചോദ്യം ആവര്‍ത്തിച്ചു. അയാള്‍ അലസഭാവത്തില്‍ ഉളിയും കൊട്ടുവടിയും താഴെവച്ചിട്ട്‌ വഴിപോക്കനെ നോക്കി ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട്‌ പറഞ്ഞു, “അതേ, ഞാനെന്റെ വയറ്റിപ്പിഴപ്പിന്‌ പണിയെടുക്കുന്നു.” വഴിപോക്കന്‍ മറ്റൊരു ശില്‍പിയെ സമീപിച്ചു. അയാള്‍ ഉല്ലാസവാനായി ഒരു പാട്ടും പാടിയിരുന്ന്‌ കല്ലുകൊത്തുകയാണ്‌. “നിങ്ങള്‍ എന്തുചെയ്യുകയാണ്‌” അയാള്‍ പ്രസന്നതയോടെ പുഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞു, “ഞാനൊരു ശില്‍പം കൊത്തുകയാണ്‌…” ഇത്‌ പറഞ്ഞ്‌ അയാള്‍ വീണ്ടും പാട്ടുംപാടി സന്തോഷത്തോടെ പണിതുടര്‍ന്നു. ഇവര്‍ മൂവരും ഒരേ ജോലിയാണ്‌ ചെയ്യുന്നത്‌. പക്ഷേ മൂന്നുപേരുടെയും മനോഭാവം മൂന്നുതരത്തിലും. ആദ്യത്തെയാള്‍ ശപിച്ചുകൊണ്ട്‌ കര്‍മം ചെയ്യുമ്പോള്‍ രണ്ടാമന്‍ ശരീരത്തിന്‌ വേണ്ടിമാത്രം പണിയെടുക്കുന്നു. എന്നാല്‍ മൂന്നാമന്‍ അതേ കര്‍മ്മത്തെ ആനന്ദകരമായ ഒരു അനുഭവമാക്കിമാറ്റുന്നു. ഇതുപോലെ, ഏതൊരു കര്‍മ്മത്തെയും ആനന്ദകരമാക്കി മാറ്റാനാണ്‌ ശ്രീകൃഷ്ണന്റെ ജീവിത്തില്‍ നിന്നും നാം പഠിക്കേണ്ടത്‌.

മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

പുതിയ വാര്‍ത്തകള്‍

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.