Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ അവഗണിച്ചു; ഓണ സീസണില്‍ അരിയും ഗോതമ്പും കരിഞ്ചന്തയിലേക്ക്‌ ഒഴുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2012, 11:01 pm IST
in Ernakulam

കൊച്ചി: പൊതുവിതരണ സംവിധാനത്തിലൂടെ വിപണിയിലെത്തേണ്ടിയിരുന്ന ആയിരക്കണക്കിന്‌ ടണ്‍ അരിയും ഗോതമ്പും പഞ്ചസാരയും ഓണസീസണില്‍ കരിഞ്ചന്തയിലേക്ക്‌ ഒഴുക്കിയതായി സൂചന. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട്‌ പരിശോധനകള്‍ കര്‍ക്കശമാക്കാതിരുന്നതാണ്‌ റേഷന്‍ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ മാഫിയകള്‍ മറിച്ചുവില്‍ക്കാന്‍ ഇടവന്നതെന്നാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌. ഓണം സീസണില്‍ പൊതുവിതരണ സംവിധാനങ്ങള്‍ വഴി ആവശ്യമായ അളവില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തില്ല എന്ന്‌ പരാതി ഉയര്‍ന്നിരുന്നു. റേഷന്‍കടകളിലും മാവേലി സ്റ്റോറുകളിലും നിശ്ചിത അളവില്‍ അരിയും പഞ്ചസാരയും മറ്റും വില്‍പ്പന നടന്നിരുന്നില്ല.

ഉത്സവ സീസണില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക്‌ പ്രത്യേകമായി അനുവദിക്കാറുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഈ ഓണക്കാലത്തും മതിയായ അളവില്‍ അനുവദിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയവും വിവരങ്ങളും പരസ്യപ്പെടുത്തിയിരുന്നു. കേരളത്തിലെയും മറ്റും ഫുഡ്‌ കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ ആവശ്യമായ അളവില്‍ ഉല്‍പ്പന്നങ്ങളുടെ ശേഖരം ലഭ്യമാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ഓണക്കാലത്തും പിന്നീട്‌ വന്ന ക്രിസ്തുമസ്‌ സീസണിലും എടുത്ത അതേ അളവിലും കൂടുതല്‍ സംസ്ഥാന സിവില്‍ സപ്ലൈസ്‌ ഈ ഓണക്കാലത്തും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്‌ എന്നാണ്‌ ഔദ്യോഗിക വിശദീകരണം. പൊതുവിതരണം സംവിധാനം വഴി വില്‍പ്പനക്കെത്തേണ്ടിയിരുന്ന അരിയും ഭക്ഷ്യവസ്തുക്കളും കരിഞ്ചന്തയിലേക്കും അരിയും ഗോതമ്പും പൊടിക്കുന്ന സ്വകാര്യ മില്ലുകളിലേക്കും അനധികൃതമായി കടത്തിക്കൊണ്ടുപോവുന്നതായി പോലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗം രണ്ടുമാസങ്ങള്‍ക്ക്‌ മുന്‍പ്‌ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ ഇന്റലിജന്‍സ്‌ എഡിജിപി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ്‌ സെക്രട്ടറിക്ക്‌ കൈമാറുകയും ചെയ്തിരുന്നതാണ്‌.

സിവില്‍ സപ്ലൈസ്ഗോഡൗണുകളില്‍നിന്നും റേഷന്‍ കടയിലേക്കെന്ന വ്യാജേന ലോറികളില്‍ ലോഡ്‌ ചെയ്യുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നേരിട്ട്‌ സ്വകാര്യ അരിപ്പൊടി, ആട്ട കമ്പനികളിലേയ്‌ക്കാണ്‌ കൊണ്ടുപോവുന്നതെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ്‌ സൂചന. റേഷന്‍ കടകളില്‍നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങാത്തവരുടെ പേരില്‍ വ്യാജരേഖകളുണ്ടാക്കി റേഷന്‍ വ്യാപാരികളും തട്ടിപ്പിന്‌ ഒത്താശ ചെയ്യുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓണം സീസണില്‍ കര്‍ശന പരിശോധനകള്‍ നടത്തുവാന്‍ ബന്ധപ്പെട്ട സിവില്‍സപ്ലൈസ്‌ ജില്ലാ മേധാവികള്‍ക്ക്‌ വകുപ്പ്‌ സെക്രട്ടറിയുടെ ഓഫീസില്‍നിന്നും പ്രത്യേക നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത്‌ പാടെ അവഗണിക്കപ്പെടുകയാണുണ്ടായതെന്നും ഇക്കാരണംകൊണ്ടാണ്‌ ഈ ഓണസീസണിലും കരിഞ്ചന്തയും കള്ളക്കടത്തും നിര്‍ബാധം തുടര്‍ന്നതുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.