Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃത റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ പെണ്‍കുട്ടികളെ ദുബായിയില്‍ സെക്സ്‌ റാക്കറ്റിന്റെ കയ്യില്‍ എത്തിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2012, 11:05 pm IST
in Ernakulam

ആലുവ: ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന അനധികൃത റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ തൊഴില്‍ വാഗ്ദാനം നല്‍കി ദുബായിയിലെത്തിച്ചശേഷം പെണ്‍കുട്ടികളെ സെക്സ്‌ റാക്കറ്റിന്റെ കയ്യില്‍ എത്തിക്കുന്നു. പോലീസുകാരുടെ ഒത്താശയോടെയുള്ള ഇത്തരം അനധികൃത വിദേശ തൊഴില്‍ റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ കേരളത്തില്‍ ആയിരത്തിലധികമാണുള്ളത്‌. ലൈസന്‍സ്‌ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്നവയും നിരവധിയാണ്‌. ചതിയില്‍പ്പെട്ട്‌ സെക്സ്‌ റാക്കറ്റില്‍ ഉള്‍പ്പെടുന്നതോടെ ദിവസേന കുറഞ്ഞത്‌ 15 പേര്‍ക്കെങ്കിലും ഓരോരുത്തരേയും കാഴ്ച വെയ്‌ക്കും. ശരാശരി അഞ്ചുലക്ഷം മുതല്‍ ഒരുകോടി വരെ പ്രതിദിനം ഈ റാക്കറ്റുകള്‍ മലയാളി യുവതികളെ ഉപയോഗിച്ചു തന്നെ ഉണ്ടാക്കുന്നുണ്ട്‌. ഓരോ ദിവസം 40 പേരുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിക്കപ്പെട്ടവരെ തങ്ങള്‍ക്ക്‌ അറിയമെന്നാണ്‌ ചില യുവതികള്‍ വെളിപ്പെടുത്തിയത്‌. ഷാര്‍ജ, അബുദാബി, ദുബായ്‌, ബഹറിന്‍ തുടങ്ങിയിടങ്ങളിലെ ചുവന്ന തെരുവുകളില്‍ പലതിന്റേയും നടത്തിപ്പുകാര്‍ മലയാളികളാണ്‌. എംബസിക്ക്‌ പോലും കണ്ടെത്താന്‍ കഴിയാത്തയിടങ്ങളില്‍ രഹസ്യമായി പാര്‍പ്പിച്ചാണ്‌ പീഡനം. മലയാളി കുടുംബിനികളും റാക്കറ്റിന്റെ ഉന്നതശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നു. വീട്ടുജോലി, കുട്ടികളെ നോക്കല്‍, ആശുപത്രി ശുചീകരണം എന്നീ ജോലികള്‍ക്കാണ്‌ കേരളത്തില്‍നിന്ന്‌ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളേവരെ ഗള്‍ഫ്‌ നാടുകളില്‍ എത്തിച്ച്‌ സെക്സ്‌ റാക്കറ്റിന്‌ കൈമാറുന്നത്‌. മലയോര മേഖലകളിലെ ദരിദ്ര യുവതികളാണ്‌ റാക്കറ്റിന്റെ പിടിയിലാകുന്നവരില്‍ ഭൂരിപക്ഷവും. പ്രലോഭിപ്പിച്ചു കൊടുക്കാന്‍ സ്ത്രീകള്‍ തന്നെയാണ്‌ ഇടനിലക്കാരായി പ്രവര്‍ത്തിക്കുക. ഗള്‍ഫില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യുന്നവരുടെതെന്ന മട്ടില്‍ മറ്റ്‌ യുവതികളുടെ ചിത്രവും അവര്‍ക്ക്‌ ലഭിക്കുന്ന ശമ്പളത്തിന്റെ ചെക്കുകളും കാണിച്ചാണ്‌ വല മുറുക്കുന്നത്‌. ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ അതോടെ വലയില്‍ വീഴും. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കൊള്ളപ്പലിശയ്‌ക്ക്‌ കടം വാങ്ങിയും വിസക്കുള്ള പണം ഒപ്പിക്കും. 40,000 മുതല്‍ 60,000 രൂപവരെയാണ്‌ ഏജന്റുമാര്‍ വിസക്ക്‌ ആവശ്യപ്പെടുന്നത്‌. ഗള്‍ഫില്‍ എത്തിയാലുടന്‍ യുവതികളുടെ പാസ്പോര്‍ട്ട്‌ അടക്കമുള്ള യാത്രരേഖകള്‍ ഏജന്റുമാര്‍ വാങ്ങും. രക്ഷപ്പെടാനുള്ള പഴുതുകള്‍ അതോടെ അടയും. രണ്ടുമാസം ശമ്പളം നല്‍കും. ഇത്‌ വീട്ടിലേക്ക്‌ അയച്ചു കൊടുക്കുകയും ചെയ്യും. പിന്നെ പണമോ വിവരമോ ഉണ്ടാകില്ല. രണ്ടുമാസത്തിനിടയില്‍ ബന്ധപ്പെടാന്‍ വീട്ടുകാര്‍ക്ക്‌ നല്‍കുന്നത്‌ മൊബെയില്‍ ഫോണ്‍ നമ്പറുകള്‍ ആയിരിക്കും. അതാകട്ടെ ഈ റാക്കറ്റിന്റെ നടത്തിപ്പുകാരുടെതാവും. ഇടക്ക്‌ പുതിയ സ്ഥാപനത്തില്‍ ജോലി കിട്ടിയെന്നും അറിയിക്കും. ഇങ്ങനെ സംസാരിപ്പിക്കുമ്പോള്‍ തോക്കുധാരികളായ ഗുണ്ടകള്‍ അടുത്തുണ്ടാകും. അതുകൊണ്ട്‌ സത്യാവസ്ഥ പറയാന്‍ യുവതികള്‍ക്ക്‌ കഴിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.