Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂലമ്പിളളി പുനരധിവാസം: ഭവനവായ്‌പ പ്രശ്നം ലീഡ്‌ ബാങ്കുമായി ചര്‍ച്ചചെയ്ത്‌ തീര്‍ക്കുമെന്ന്‌ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2012, 12:33 am IST
in Ernakulam

കൊച്ചി: വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട്‌ പുനരധിവാസ ഭൂമി ലഭിച്ചവര്‍ക്ക്‌ ബാങ്കുകള്‍ ഭവന വായ്‌പ അനുവദിക്കുന്നില്ലെന്ന പ്രശ്നം ജില്ലാ ലീഡ്‌ ബാങ്കുമായി ചര്‍ച്ച ചെയ്ത്‌ പരിഹരിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ ക്യാമ്പ്‌ ഓഫീസില്‍ ചേര്‍ന്ന പുനരധിവാസ പദ്ധതി അവലോകന യോഗത്തില്‍ പ്രതിനിധികള്‍ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

പുനരധിവാസ പദ്ധതിയില്‍ ഭൂമി ലഭിച്ചവര്‍ക്ക്‌ 25 വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയിലാണ്‌ ഭൂമി നല്‍കിയിട്ടുളളത്‌. ഇത്‌ ഈടായി സ്വീകരിച്ച്‌ ഭവന വായ്‌പ നല്‍കണമെന്ന്‌ ലീഡ്‌ ബാങ്കായ യൂണിയന്‍ ബാങ്ക്‌ രേഖാമൂലം മറ്റു ബാങ്കുകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നതാണ്‌. എന്നാല്‍ ഒരു ബാങ്കും ഇതംഗീകരിച്ച്‌ വായ്‌പ നല്‍കുന്നില്ലെന്നും ഇതുമൂലം പെയിലിങ്‌ കഴിഞ്ഞ പലവീടുകളുടെയും നിര്‍മാണം മുടങ്ങിയതായും പരാതി ഉയര്‍ന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി.

മൂലമ്പിളളി പാക്കേജിലുളളതും വിവിധ പുനരധിവാസ കേന്ദ്രങ്ങളിലായി വീട്‌ നിര്‍മിക്കുന്നതിന്‌ പെര്‍മിറ്റ്‌ എടുത്തവരുമായ 14 പേര്‍ക്ക്‌ കൂടി പെയിലിങ്‌ ചാര്‍ജായി 75000 രൂപ വീതം അനുവദിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതില്‍ മൂന്നു പേര്‍ കൊച്ചി നഗരസഭാതിര്‍ത്തിയിലും ബാക്കിയുളളവര്‍ തൃക്കാക്കര നഗരസഭ പരിധിയിലുളള പുനരധിവാസ ഭൂമിയിലുമാണ്‌ വീടു വയ്‌ക്കുന്നത്‌. ഇതു സംബന്ധിച്ച്‌ കഴിഞ്ഞ ജൂണ്‍ ആറിന്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

മൂലമ്പിളളിയിലെ പുനരധിവാസഭൂമിയിലേക്കുളള റോഡിന്റെ നിര്‍മാണം 10 ദിവസത്തിനകം പൂര്‍ത്തീകരിക്കും. നിലവിലുളള റോഡ്‌ ദേശീയപാതയില്‍ നിന്ന്‌ കുത്തനെ ആണ്‌. ഇതുമൂലം വീടുപണിക്കുളള സാധനങ്ങളും മറ്റും ഇറക്കാന്‍ ബുദ്ധിമുട്ട്‌ നേരിടുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. കുത്തനെയുളള ഇറക്കം ലഘൂകരിക്കുന്നതിനായി മൂന്നുലക്ഷം രൂപയുടെ പദ്ധതി പൊതുമരാമത്ത്‌ വകുപ്പ്‌ സമര്‍പ്പിച്ചത്‌ അംഗീകരിച്ച ജില്ലാ കളക്ടര്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ചു.

മൂലമ്പിളളി പാക്കേജിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും ഇതിനകം നടപ്പാക്കിയതായി യോഗം വിലയിരുത്തി. തര്‍ക്കമുളള രണ്ടു മൂന്നു കേസുകളില്‍ നയപരമായ തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ അടിയന്തര തീരുമാനത്തിന്‌ ശ്രമിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. കൂടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക്‌ ഭാവിയില്‍ ജോലിയുള്‍പ്പെടെയുളള കാര്യങ്ങളില്‍ മുന്‍ഗണന ലഭിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവരെന്ന്‌ തെളിയിക്കുന്ന സാക്ഷ്യപത്രം നല്‍കണമെന്ന്‌ യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കാമെന്ന്‌ ജില്ലാ കളക്ടര്‍ വ്യക്തമാക്കി. യോഗത്തില്‍ സമതിയംഗങ്ങളായ സി.ആര്‍.നീലകണ്ഠന്‍, റജികുമാര്‍, ഫ്രാന്‍സിസ്‌ കളത്തുങ്കല്‍, കുരുവിള മാത്യൂസ്‌, എല്‍.എ ഡപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ്‌ പിളള തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.