Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അഴിമതി ആരോപണം ഉന്നയിച്ച്‌ മരടില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2012, 10:33 pm IST
in Ernakulam

മരട്‌: കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഭരണത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച്‌ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ കാര്യാലയത്തിന്‌ മുന്നില്‍ ധര്‍ണ്ണ നടത്തി. അഴിമതിക്ക്‌ കൂട്ടുനില്‍ക്കാന്‍ തയ്യാറാകാത്തതിനാലാണ്‌ മുനിസിപ്പല്‍ സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നും നീക്കിയതെന്നാണ്‌ പ്രതിപക്ഷം ആരോപിക്കുന്നത്‌. 18 മാസത്തെ യുഡിഎഫിന്റെ നഗരസഭാ ഭരണത്തില്‍ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും മൂന്ന്‌ ഗ്രൂപ്പുകളായി തിരിഞ്ഞ്‌ ഭരണപക്ഷക്കാര്‍ തമ്മിലടിക്കുകയാണെന്നന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നു.

കൗണ്‍സിലിലെ ഭരണക്കാരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കാത്തതിന്റെ പേരിലാണ്‌ സെക്രട്ടറിയെ കൂത്തുപറമ്പിലേക്ക്‌ സ്ഥലം മാറ്റിയതെന്ന്‌ നഗരസഭാ ഓഫീസിന്‌ മുമ്പില്‍ നടന്ന ധര്‍ണക്ക്‌ നേതൃത്വം നല്‍കിയ പ്രതിപക്ഷനേതാവ്‌ പി.കെ.രാജു പറഞ്ഞു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ ഇടപെടലും ഇതിന്‌ പിന്നിലുണ്ട്‌. പുതുതായി ഒരു തെരുവ്‌ വിളക്കുപോലും നഗരസഭയില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഭരണമാണ്‌ കഴിഞ്ഞ 18 മാസമായി മരടില്‍ നടക്കുന്നത്‌. സെക്രട്ടറി ഇല്ലാത്തതുമൂലംസര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമായി എത്തുന്നവര്‍ ബുദ്ധിമുട്ടിലാണ്‌. കഴിഞ്ഞ ഒരാഴ്ചയായി നാഥനില്ലാ കളരിയുടെ അവസ്ഥയിലാണ്‌ നഗരസഭാ കാര്യാലയം. പഴയ സെക്രട്ടറി സ്ഥാനം ഒഴിയുകയോ പുതിയ ആള്‍ ചാര്‍ജ്ജ്‌ എടുക്കുകയോ ചെയ്തിട്ടില്ലെന്നും പി.കെ.രാജു ആരോപിച്ചു. സെക്രട്ടറിയെ സ്ഥലം മാറ്റിയതിനെത്തുടര്‍ന്ന്‌ ഭരണസ്തംഭനം ഉണ്ടായതായി ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആരോപിച്ചു. ഇതേക്കുറിച്ച്‌ ചോദ്യം ഉന്നയിച്ചപ്പോള്‍ മറുപടി പറയാതെ ചെയര്‍മാന്‍ മറ്റു നടപടികളിലേക്ക്‌ കടന്നതിനെത്തുടര്‍ന്ന്‌ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ച്‌ നടുത്തളത്തില്‍ കുത്തിയിരുന്നു. ഇതോടെ സഭ പിരിച്ചുവിട്ടതിനെത്തുടര്‍ന്നാണ്‌ അംഗങ്ങള്‍ ധര്‍ണ നടത്തിയത്‌. കൗണ്‍സിലര്‍മാരായ ടി.എ.വിജയകുമാര്‍, പി.ഡി.രാജേഷ്‌, ദിഷ പ്രതാപന്‍ സരളാ കൃഷ്ണന്‍, ജലജ ദിനേശന്‍, രതി ദിവാകരന്‍, സൈന അജിത്‌, ശാന്താ മോഹനന്‍, കെ.വി.സീമ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.

നഗരസഭാ സെക്രട്ടറിയെ പ്രമോഷന്റെ ഭാഗമായാണ്‌ സ്ഥലം മാറ്റിയതെന്നാണ്‌ ഭരണപക്ഷത്തെ ഒരു വിഭാഗം പറയുന്നത്‌. പുതിയ സെക്രട്ടറിക്ക്‌ ചാര്‍ജ്ജ്‌ നല്‍കുംവരെ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ്‌ സൂചനയെങ്കിലും നിലവിലെ ഉദ്യോഗസ്ഥന്‍ മരട്‌ നഗരസഭയില്‍നിന്നും ‘റിലീവ്‌’ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ തടസ്സപ്പെടാനാണ്‌ സാധ്യതയെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. സെക്രട്ടറി ലീവിലാണെന്നാണ്‌ താല്‍ക്കാലിക ചുമതല വഹിക്കുന്ന നഗരസഭാ എഞ്ചിനീയര്‍ വിശദീകരിച്ചത്‌. ഭരണപക്ഷത്തിന്റെ അഴിമതി വരും ദിവസങ്ങളില്‍ പുറത്തുകൊണ്ടുവരുമെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്‌ പോകുമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.